manoramaonline.com
അർജുനനായി പിണറായിയും കൃഷ്ണനായി പി. ജയരാജനും!
by സ്വന്തം ലേഖകൻ
കണ്ണൂർ∙
അര്‍ജുനനായി പിണറായി വിജയനെയും കൃഷ്ണനായി പി.ജയരാജനെയും ചിത്രീകരിച്ച്
കണ്ണൂരില്‍ നവകേരള യാത്രയുടെ പ്രചാരണ ബോര്‍ഡ്. ബിജെപി വിട്ട് സിപിഎമ്മില്‍
ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്.
അഞ്ചു കുതിരകളെ പൂട്ടിയ രഥത്തില്‍ കുരുക്ഷേത്ര യുദ്ധത്തിന് പുറപ്പെടുന്നത്
പിണറായി വിജയനാണ്. തൊട്ടുമുന്നില്‍ നെറുകയില്‍ പീലിചാര്‍ത്തി തേരാളിയുടെ
വേഷത്തില്‍ പി.ജയരാജനുമുണ്ട്.
നവകേരള യാത്രയുടെ പ്രചാരണാര്‍ഥം കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന് അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡിലാണ് പിണറായിയും പി.ജയരാജനും പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെഗുവേരക്കൊപ്പം ചുവന്ന ഗണപതിയേയുമായി ഗണേശോത്സവം സംഘടിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍ തന്നെയാണ് പുതിയ ബോര്‍ഡിന്‍റേയും പിന്നിലുള്ളത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും അയ്യപ്പ ഭക്തന്‍മാര്‍ക്കുള്ള അന്നദാനത്തിനും പിന്നാലെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിലൂടെ ഹൈന്ദവ സമുദായത്തിലേക്കുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തിന് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ അമ്പാടിമുക്കിലെ പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് നേതൃത്വം വ്യക്തമാക്കിmangalam.com
ന്യൂഡല്‍ഹി:
ഹൈന്ദവ വിശ്വാസങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ ക്യാപ്‌റ്റന്‍
കൂള്‍ എം.എസ് ധോണിക്ക് എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്
പുറപ്പെടുവിച്ചു. ഒരു ബിസിനസ് മാഗസിന്റെ പുറംപേജില്‍ വിഷ്‌ണു ഭഗവാന്റെ
രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അനന്തപൂര്‍ കോടതിയുടേതാണ്
ഉത്തരവ്.
ബിസിനസ് ടുഡേ എന്ന ബാഗസിന്റെ കവര്‍ഫോട്ടോ ആയതാണ് ധോണിയെ വിവാദത്തിലാക്കിയത്. 2013ല്‍ നടന്ന സംഭവത്തില്‍ കൈകളില്‍ കൊക്കക്കോള, ലെയ്‌സ്, ബൂസ്‌റ്റ്, മൊബൈല്‍ തുടങ്ങിയ വസ്‌തുക്കള്‍ പിടിച്ച നിലയിലായിരുന്നു ധോണി. തുടര്‍ന്ന് ഐ.പി.സി 295, 34 എന്നീ വകുപ്പുകള്‍ ചുമത്തി ധോണിക്ക് എതിരെ ജയകുമാര്‍ ഹിരേമാത് എന്ന സാമൂഹിക പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.
.
നവകേരള യാത്രയുടെ പ്രചാരണാര്‍ഥം കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന് അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡിലാണ് പിണറായിയും പി.ജയരാജനും പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെഗുവേരക്കൊപ്പം ചുവന്ന ഗണപതിയേയുമായി ഗണേശോത്സവം സംഘടിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍ തന്നെയാണ് പുതിയ ബോര്‍ഡിന്‍റേയും പിന്നിലുള്ളത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും അയ്യപ്പ ഭക്തന്‍മാര്‍ക്കുള്ള അന്നദാനത്തിനും പിന്നാലെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിലൂടെ ഹൈന്ദവ സമുദായത്തിലേക്കുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തിന് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ അമ്പാടിമുക്കിലെ പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് നേതൃത്വം വ്യക്തമാക്കിmangalam.com
ധോണിക്ക് എതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്
ബിസിനസ് ടുഡേ എന്ന ബാഗസിന്റെ കവര്‍ഫോട്ടോ ആയതാണ് ധോണിയെ വിവാദത്തിലാക്കിയത്. 2013ല്‍ നടന്ന സംഭവത്തില്‍ കൈകളില്‍ കൊക്കക്കോള, ലെയ്‌സ്, ബൂസ്‌റ്റ്, മൊബൈല്‍ തുടങ്ങിയ വസ്‌തുക്കള്‍ പിടിച്ച നിലയിലായിരുന്നു ധോണി. തുടര്‍ന്ന് ഐ.പി.സി 295, 34 എന്നീ വകുപ്പുകള്‍ ചുമത്തി ധോണിക്ക് എതിരെ ജയകുമാര്‍ ഹിരേമാത് എന്ന സാമൂഹിക പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ