ഹാസ്യം

 

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി

mathrubhumi.com


തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡ് ഇനി ഉമ്മന്‍ചാണ്ടിക്കു സ്വന്തം. 1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി പഴങ്കഥയാക്കിയത്.
അടിയന്തിരാവസ്ഥ കാലത്ത് സി. അച്യുതമേനോന്‍

 

'അച്ഛാദിന്‍'- എത്തീ , നിങ്ങള്‍ക്ക് കിട്ടിയോ


mathrubhumi.com

'അച്ഛാദിന്‍'- 99 രൂപയ്‌ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍

ബെംഗളൂരു:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം  99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ  അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്

 

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും



കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും ക

 

ആരും അറിയാത്ത 230 മാജിക്കുകള്‍


1. വ്യവസായസംരംഭം തുടങ്ങാന്‍ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന2. ഇന്ത്യയെ ആഗോളവ്യവസായിക ഉല്‍പാദനകേന്ദ്രമാക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി3. ജന്‍ധന്‍ യോജനയിലൂടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പരിരക്ഷ4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാന്‍ സ്വച്ഛ് ഭാരത് അഭിയാന്‍5. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇടംനല്‍കി നിതി ആയോഗ് സംവിധാനം6. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തിന് സ്‌കില്‍ ഇന്ത്യ പദ്ധതി7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷന്‍ ഇന്ദ്രധനുഷ്8. 2022 ല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിര്‍മാണം9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് അമൃത്

സൂര്യന്‍ അസ്തമിച്ചാല്‍ ജീവച്ഛവമാകുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു


mangalam.com



mangalam malayalam online newspaperഇസ്ലാമാബാദ്: സൂര്യന്‍ അസ്തമിച്ചാല്‍ ജീവച്ഛവമാകുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. പാകിസ്താനിലെ ഖുതെ പ്രവിശ്യയിലാണ് സംഭവം. ഷോയിബ് അഹമ്മദ്, അബ്ദുള്‍ റാഷിദ് എന്നീ കുട്ടികളാണ് വൈദ്യശാസ്ത്രത്തിന് പോലും പിടികിട്ടാത്ത അത്ഭുത രോഗത്താല്‍ വലയുന്നത്. പകല്‍ സമയത്ത് മറ്റേതൊരു കുട്ടികളെയും പോലും സജീവമാണ് ഈ സഹോദരങ്ങള്‍.
എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കു. പിന്നീട് ഒരിഞ്ച് അനങ്ങാനോ സംസാരിക്കാനോ ഈ സഹോദരങ്ങള്‍ക്ക് സാധിക്കില്ല. ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരങ്ങളുടെ ഏറ്റവും ഇളയ സഹോദരനായ ഒരു വയസുകാരന്‍ ഷൊയേബിനും ഇതേ അസുഖമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സോളാര്‍ കിഡ്‌സ് എന്നാണ് പാക് മാധ്യമങ്ങള്‍ ഈ കുട്ടികളെ വിശേഷിപ്പിക്കുന്നത്.
സൂര്യനസ്തമിച്ചാല്‍ കുട്ടികള്‍ ജീവച്ഛവമാകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് പാകിസ്താനിലെ ഡോക്ടര്‍ സമൂഹം. കുട്ടികളുടെ അപുര്‍വ രോഗാവസ്ഥയുടെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ജാവേദ് അക്രം പറഞ്ഞു. വിദഗ്ദ്ധ പരിശോധനകള്‍ക്കായി കുട്ടികളുടെ രക്തസാമ്പിള്‍ വിദേശ ലാബുകളിലേക്കും അയച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

*******************************************************

അമ്മയില്ലാത്ത കഴുകന്‍ മുട്ടയ്ക്ക് കാവലായി ആണ്‍കഴുകൻമാർ


manoramaonline.com



ജര്‍മ്മനിയിലെ ബര്‍ലിന്‍ മൃഗശാലയിലെ പ്രശസ്തരായ രണ്ട് കഴുകന്‍മാര്‍ ആണ് ഐസിസും ബോര്‍ഡ്ഹോണും. ഇവരുടെ സ്വവര്‍ഗ്ഗ പ്രണയമാണ് ഇവരെ പ്രശസ്തരാക്കിയത്. പെണ്‍കഴുകന്‍മാരുമായി കൂട്ട് കൂടാനോ ഇണ ചേരാനോ ഇവര്‍ തയ്യാറല്ല. മറിച്ച് ഇവര്‍ പരസ്പരം സ്നേഹിച്ച് നടക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്.

*******************************************************

ബുദ്ധിയില്‍ കാക്ക ചിംമ്പാന്‍സിക്കൊപ്പം


manoramaonline.com



മനുഷ്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് ചിംമ്പാന്‍സി. എന്നാല്‍ അടുത്ത് നടത്തിയ ചില പഠനങ്ങള്‍ ചിംമ്പാന്‍സിക്കൊപ്പം ഒരു പേര് കൂടി ചേര്‍ക്കാന്‍ തക്കവണ്ണമുള്ള കണ്ടത്തലുകളാണ് നടത്തിയത്. കാക്കയാണ് ബുദ്ധിയില്‍ ചിമ്പാന്‍സിയോട് കിടപിടിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയ ആ ജീവി.പ്രശസ്തമായ സുതാര്യകുഴല്‍ പരീക്ഷണത്തിലൂടെയാണ് ചിമ്പാന്‍സികളുടെ ബുദ്ധി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗവേഷകര്‍ അളന്നത്. ഇതേ പരീക്ഷണം തന്നെയാണ് കാക്കകളിലും ഗവേഷകര്‍ നടത്തി ഫലം കണ്ടത്. ചിമ്പാന്‍സികളില്‍ നിന്ന് വ്യത്യസ്തമായി കുഴല്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശീലനം കാക്കകള്‍ക്ക് നല്‍കേണ്ടി വന്നു എന്ന് മാത്രം.

*******************************************************

ഒരുത്തൻ ട്രയിനിൽ മറന്നു വെച്ച പുസ്തകം



 

*******************************************************

സത്യം ഇതായിരുന്നു എന്ന സത്യം അറിഞ്ഞില്ല



ശ്രീ നാരായണിയര്‍ ഗുരു പറഞ്ഞത് പോലെ 100 വർഷത്തെ അപമാനങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേറ്റിരിക്കുന്നു...! ……………………………………………………………………… പകച്ചു നിൽക്കുന്ന CPM ഗുരു വിന്റെ വാക്കുകളിലെ നാനാർത്ഥം ചികയ്യുന്നു ഗുരുവിന്റെ ദർശ്ശനങ്ങൾ തങ്ങൾ തർജ്ജിമ ചെയ്ത രീതിയിൽ ഗ്രീനാരായണീയരെ പഠിപ്പിക്കാൻ ഉള്ള തത്രപ്പാടിലാണ് CPM നേത്യത്വം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നുമൊക്കെയുള്ള ഗുരുദേവ വചനങ്ങള്‍ അദ്ദേഹത്തെ മതമില്ലാത്ത ജീവനായും അഹിന്ദുവായും ചിത്രീകരിക്കാന്‍ സഖാക്കളുടെ ശ്രമം വിലപോവില്ല അങ്ങനെ ചിന്തിക്കുന്നവർ വിസ്മരിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് ശ്രീ നാരായണ ഗുരുദേവൻ ധാരാളം ഹിന്ദു ക്ഷേത്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്... ഏതെങ്കിലും ഇസ്ലാമിക , ക്രൈസ്തവ പള്ളികളും ശ്രീ നാരായണ ഗുരുദേവൻ സ്ഥാപിച്ചതായി ഒരു ചരിത്രവും പറയില്ല ! ശ്രീ നാരായണ ഗുരുദേവൻ ആജീവനാന്ത അദ്ധ്യക്ഷനായി പ്രവർത്തിച്ച SNDP 100 കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു നിലവിൽ SNDP യിലൂടെ ധാരാളം പൂജാരിമാർ പരിശീലനം നേടി കേരളത്തിലെ ശിവ ,വിഷ്ണു ഭഗവതി, അയ്യപ്പൻ അങ്ങനെ അങ്ങനെ നിരവതി ക്ഷേത്രങ്ങളിൽ പൂജാരിമാരായി പ്രവർത്തിക്കുന്നുണ്ട്.... എന്നാൽ SNDP,,, മൗലവിമാരെയോ ,പാതിരിമാരേയോ പരിശീലിപ്പിക്കുന്നില്ല എന്നും സഖാക്കൾ മറക്കരുത് ശ്രീ നാരായണ ഗുരുദേവൻ ഹിന്ദു സന്യാസിയല്ല ഏന്നു പറയുന്ന കമ്യൂണിസ്റ്റ് കാർ ഒരു പാട് പുറകോട്ട് ചിന്തിക്കേണ്ടി ഇരിക്കുന്നു മായാത്ത ചരിത്രങ്ങൾ കുറേയുണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് പഠിച്ചല്ല, മരുത്വാമലയില്‍ ഘോരമായ തപസ്സനുഷ്ഠിച്ചാണ് ഗുരുദേവന്‍ മനുഷ്യദുഃഖങ്ങളെന്തൊക്കെയെന്നും അവ പരിഹരിക്കാനുള്ള വഴികളും കണ്ടെത്തിയത്. ആത്മജ്ഞാനമാണ് ഗുരുദേവന്‍ നേടിയത്. അരുവിക്കരയില്‍, അതും ഒരു ശിവരാത്രി നാളില്‍ ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഗുരുദേവന്‍ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത്. ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരുന്നു! സ്വാമി വിവേകാനന്ദൻ ഹിന്ദു സ്ന്യാസിയാണോ , ചട്ടമ്പി സ്വാമികൾ ഹിന്ദു സ്ന്യാസിയാണോ , ശ്രീ ശങ്കരാചാര്യർ ഹിന്ദു സ്ന്യാസിയാണോ, സ്വാമി ചിന്മയാനന്തൻ സ്ന്യാസിയാണോ .... ഇവരല്ലാം ഹിന്ദു സ്ന്യാസിമാരാണെങ്കിൽ ശ്രീ നാരായണ ഗുരുദേവനും ഹിന്ദു സ്ന്യാസിയാണ് ഗുരുദേവൻ മതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെ പലരും പാടെ വിസ്മരിക്കുകയാണ്. ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’ എന്ന് ജാതിവാദികളോടാണ് ഗുരുദേവന്‍ പറഞ്ഞത്. ഇതുപോലെ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന"് ഗുരുദേവന്‍ പറഞ്ഞത് തങ്ങളുടെ മതം മാത്രമാണ് സത്യമെന്ന് കരുതി അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോടാണ്. ഹിന്ദുമതത്തെ പ്രതിരോധിക്കാനാണ്, നിഷേധിക്കാനല്ല ഗുരുദേവന്‍ ഇത് പറഞ്ഞത്. "ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് "എന്നു പറഞ്ഞത് ശിവനല്ലാതെ മറ്റാരെയും ദൈവമായി ആരാധിക്കരുത്‌ എന്നറിയിക്കാനാണ്.ശിവ പ്രതിഷ്ഠ മാത്രമാണ് അദ്ദേഹം പ്രതിഷ്ടിച്ചത് . ശിവനായിരുന്നു അദ്ദേഹത്തിനു എല്ലാം.അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇത് ആർക്കും മനസ്സിലാക്കാവുന്നതാണ്. "ജാതിഭേദം പാടില്ലെന്ന"് ഹിന്ദുക്കളോട് നിര്‍ദ്ദേശിച്ച ഗുരുദേവന്‍ മതദ്വേഷം പാടില്ലെന്ന് പറഞ്ഞത് മതപരമായ അസഹിഷ്ണുത കൊണ്ടുനടക്കുന്ന ഇതരമതസ്ഥരോടാണ്. ‘ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറയാന്‍ ഗുരുദേവനെ നിര്‍ബന്ധിതനാക്കിയത് ചിലര്‍ നടത്തിയ നിര്‍ബന്ധ മതംമാറ്റങ്ങളാണ് നാരായണഗുരുദേവന്റെ ആദര്‍ശങ്ങള്‍ തന്നെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ മൂലക്കല്ല്. അതോര്‍ത്ത് CPM ആശങ്കപ്പെടേണ്ടതില്ല. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും പറഞ്ഞ ഗുരുദേവന്റെ വാക്കുകള്‍ തന്നെയാണ് യോഗം പിന്തുടരുന്നത്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ സംഘടിതശക്തി കൊണ്ട് തന്നെ നേടിയെടുക്കാനാണ് യോഗത്തിന്റെ പരിശ്രമം. ഗുരുദേവന്‍ ഉപദേശിച്ച കാര്യങ്ങള്‍ ഈഴവര്‍ക്ക് വേണ്ടി മാത്രമല്ല, മനുഷ്യരാശിക്ക് വേണ്ടിയാണ്. ആ വചനങ്ങള്‍ ഈഴവരും പിന്നാക്കക്കാരും മാത്രം പാലിക്കണമെന്നാണ് ഇവരുടെ പക്ഷം സ്വയം അഹങ്കരിച്ചു തുടങ്ങിയ കമ്യൂണിസം SNDP യെ ചവിട്ടി അരച്ച കാലഘട്ടം, അന്ന് വെള്ളാപ്പള്ളി നടേശൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് SNDP ചരിത്ര പുസ്തകതാളിൽ ഒതുങ്ങുമായിരുന്നു 1990 കളുടെ ആദ്യപകുതി - SNDP യോഗം ഡോ കെ. കെ. രാഹുലൻ എന്ന ദുര്ബലനായ ഒരു നേതാവിന്റെ കീഴിൽ ശിഥിലമായി തീരുബോൾ... ഹൈറേഞ്ചു ഭാഗത്ത് SNDP യുടെ ശാഖകൾ കേന്ദ്രീകരിച്ചു ഉള്ള കൂട്ട മതംമാറ്റം നടക്കുബോൾ ... ശിവഗിരിയിൽ അബ്ദുൽ നാസർ മദനി എന്ന ഇസ്ലാമിക തീവ്രവാദി നിത്യനിദാനം നടത്തുബോൾ . ശാശ്വതീകാനന്ദ എന്ന മഠാധിപതി മാര്ക്സിസ്റ്റ് പാർട്ടിക്ക് വിടുവേല ചെയ്യുബോൾ .... ഈ സമുദായം ഒരു നടുക്കടലിൽ ആയിരുന്നു. അങ്ങോട്ടേയ്ക്ക് ആണ് വെള്ളാപ്പള്ളി നടേശൻ എന്ന നേതാവിന്റെ കടന്നു വരവ്. ഈഴവർ ഹിന്ദുക്കളല്ല എന്ന ആശയം തലയ്ക്കു പിടിച്ച സമുദായത്തെ ചങ്കുറപ്പോടെ ഏറ്റെടുത്തു നടേശൻ. ... നാമം ജപിച്ചും ഉറങ്ങിയും ഈഴവൻ കഴിച്ചു കൂട്ടിയ കാലം കഴിഞ്ഞു

 

*******************************************************

സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം


manoramaonline.com



രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു. സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ്

  *******************************************************

 

ഏഴാം മാസം കുല പൊട്ടി



തെങ്ങിൻ തൈയിൽ ഏഴാം മാസം കുല പൊട്ടിയത് കൗതുകമായി


കയ്പമംഗലം ∙ പെരിഞ്ഞനം പൊന്മാനിക്കുടത്ത് ഏഴ് മാസം മുൻപ് നട്ട തെങ്ങിൻ തൈയിൽ കുല പൊട്ടിയത് കൗതുകമായി. കൊല്ലാറ ശശിധരന്റെ വീട്ടു

************************************************************

അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിഗ്രീ വെറും P D C ആയി


manoramaonline.com



കൊല്ലം ∙ നാലാം വട്ടം തിര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. 2001ൽ മൽസരിക്കുമ്പോൾ ബികോം എന്നാണു സത്

 *************************************************************

അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍


mathrubhumi.com



ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയു

 ************************************************************

പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്


mathrubhumi.com


വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്റെ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും.

  ************************************************************

 

വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു

mathrubhumi.com


ന്യൂഡല്‍ഹി:  ഇന്ത്യാ-പാക്‌ സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു.രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ പതാകയായിരിക്കും ബി.എസ്.എഫ് സ്ഥാപിക്കുക. 350 അടി നീളമുള്ള ദേശീയ പതാകയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത്

------------------------------------------------------------------------------------

വെള്ളപ്പൊക്കത്തെ നേരിടാൻ പന്തുകളായി മാറുന്ന ഉറുമ്പുകള്‍



manoramaonline.com


ഉറുമ്പുകള്‍ സാമൂഹ്യജീവികളാണ്.പരസ്പരം സഹായവും സഹകരണവും ഇല്ലാതെ അവക്ക് ജീവിക്കാനാകില്ല. സൈനികര്‍, തൊഴിലാളികള്‍, രാജ്ഞി ഇങ്ങനെ പലതായി വിഭജിക്കപ്പെട്ടതാണ് അവയുടെ സമൂഹം. പ്രതിസന്ധികളുണ്ടാകുമ്പോഴും അതിനെ ഒറ്റക്കെട്ടായി നേരിടുന്നവരാണ് ഉറുമ്പുകള്‍. ഇതിന് ഉദാഹരണണമാണ് വെള്ളം കയറുമ്പോള്‍ പന്തായി രൂപപ്പെട്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഉറുമ്പുകള്‍ ശ്രമിക്കുന്നത്.
എങ്ങനെ ഉറുമ്പുകള്‍ പന്തുകളായി മാറി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നു എന്ന് പഠനം നടത്തിയപ്പോള്‍ അത്ഭുതകരമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.വെള്ളം കയറുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഉറുമ്പുകള്‍ വൈകാതെ പല ഗോളങ്ങളായി രൂപം കൊള്ളും.വെള്ളത്തിന് മുകളില്‍ കനം കുറവ് മൂലം ഈ ഗോളങ്ങള്‍ പൊങ്ങിക്കിടക്കും. അതേസമയം തന്നെ ഈ ഗോളങ്ങള്‍ കറങ്ങിക്കൊണ്ടേയിരിക്കും. വെള്ളത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥിരമായി ഒരു ഉറുമ്പ് കുടുങ്ങിപ്പോകാതിരിക്കാനാണ് ഇങ്ങനെ കറങ്ങുന്നത്.
വെള്ളത്തില്‍ വീഴുമ്പോള്‍ ഉറുമ്പുകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡാണ് അവയെ വെള്ളത്തില്‍ ഒഴുകി നില്‍ക്കാന്‍ സഹായിക്കുന്നത്.മാത്രമല്ല വെള്ളത്തില്‍ പന്തായി മാറുന്നതിന് മുന്‍പേ കൃത്യമായ പദ്ധതികളും ഉറുമ്പുകള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ചും ഏത് ഉറുമ്പ് പന്തിന്‍റെ ഏത് ഭാഗത്ത് നില്‍ക്കണമെന്നതുള്‍പ്പടെ.ഉറുമ്പുകള്‍ക്ക് പ്രത്യേക നിറം നല്‍കി നടത്തിയ പരീക്ഷണത്തിലാണ് ഉറുമ്പകളുടെ ഈ ചിട്ടകള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
തെക്കന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കണ്ട് വരുന്ന ഉറുമ്പ് വര്‍ഗ്ഗങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്.ലോകത്തെ ചുരുക്കം വിഭാഗങ്ങളൊഴികം ഭൂരിഭാഗവും വെള്ളപ്പൊക്കത്തെ അതീജവിക്കാന്‍ പന്തുകളായി കൂട്ടത്തോടെ മാറുന്നവയാണ്.റോബോട്ടിക്സിലും നാനോ ടെക്നോളജിയിലും ഉറുമ്പുകളുടെ ഈ വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രമേഖലയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ കണ്ടത്തല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

................................................................................................................................

നിങ്ങള്‍ എല്ലാവരും അടിമ അടിമ എന്ന് പറഞ്ഞു പറഞ്ഞു ഗോപിയെ MP യാക്കി നമ്മളെ അടിമകളാക്കി ....................................................................................................................

............................................... ഇനി തമാശക്ക് പോലും ഒരാളെ കളിയാക്കല്ലേ

 

................................................................................................................................

നമ്മുടെ നാടിന്റെ പുണ്യം

കടുത്ത വേനലിലും വറ്റാത്ത ചിറങ്ങര ക്ഷേത്രക്കുളം.
കടുത്ത വേനലിലും വറ്റാത്ത ചിറങ്ങര ക്ഷേത്രക്കുളം.

നമ്മുടെ നാടിന്റെ പുണ്യം

കൊരട്ടി ∙ കടുത്ത വേനലിൽ ചുട്ടുപഴുക്കുമ്പോൾ ചിറങ്ങര ക്ഷേത്രക്കുളത്തിലെ തെളിനീരു പോലുള്ള വെള്ളം കണ്ടാൽ ഒന്നു ചാടിക്കുളിക്കുവാൻ തോന്നും. ചിറങ്ങര ഭഗവതി ക്ഷേത്രത്തിനും ശ്രീകൃഷ്ണ ക്ഷേത്രത്തിനും മധ്യേയാണ് വേനലിലും വർഷക്കാലത്തും ഒരേ അളവിൽ ജലസമൃദ്ധമായ ക്ഷേത്രക്കുളം. ഭഗവാന് കിഴക്കേ കടവിൽ നീരാട്ടിന്

 

................................................................................................................................

50 രൂപകൊണ്ട് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍!


mathrubhumi.com

പാഠം ഒമ്പത്:



lesson 9
റിട്ടയര്‍മെന്റ്കാല ജീവിത്തിന് നിക്ഷേപം തുടങ്ങാന്‍ ആയിരങ്ങളൊന്നും വേണ്ട. ദിവസം 50 രൂപവീതം നീക്കിവെച്ചാല്‍മതി. ഒരുകോടി രൂപയിലേറെ നിങ്ങള്‍ക്കും സമ്പാദിക്കാം.ദിവസം 50 രൂപ നീക്കിവെയ്ക്കാന്‍ കഴിയാത്ത ആരെങ്കിലും

................................................................................................................................

 

ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു

mangalam.com

വരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത

mangalam malayalam online newspaperന്യൂഡല്‍ഹി: ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത നടപ്പിലാക്കുന്നു. ലോകത്തില്‍ലേ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കിയ ചൈനയുടെ റെയില്‍ കോര്‍പ്പറേഷന്റെ ഹൈസ്‌പീഡ്‌ റെയില്‍വെയാണ്‌ ഇന്ത്യയില്‍ ഈ പദ്ധതിയുമായി വരുന്നത്‌.
ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ്‌ ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ്‌ വ്യക്‌തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്‌ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മുംബൈ മുതല്‍ അഹമ്മദാബാദ്‌ വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ്‌ മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ്‌ ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.

................................................................................................................................

 

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

 heart emoticon
*****************************************************************
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.
ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെ

................................................................................................................................

 

അമ്മയേയും ചുമലിലേറ്റി കൈലാഷ് നടന്നത് 36,000 കിലോമീറ്റര്‍


mathrubhumi.com


ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കൈലാഷ് ഗിരി ബ്രഹ്മചാരി നടന്നുതീര്‍ത്തത് 36,000 കിലോമീറ്ററുകളാണ്. ഒറ്റക്കായിരുന്നില്ല ആ നടത്തം. ഒരു ദണ്ഡിന്റെ ഇരുവശത്തായി കെട്ടിയ കുട്ടകളില്‍ ഒന്നില്‍ അമ്മയേയും മറ്റെ കുട്ടയില്‍ അത്യാവശ്യസാധനങ്ങളും നിറച്ച്  അതും തോളിലേറ്റിയാണ് യാത്ര.മുണ്ട് മാത്രമാണ് വസ്ത്രം. യാത്ര നടന്നായതിനാല്‍ കാലില്‍ മാത്രം കുറച്ച് ആര്‍ഭാടമുണ്ട്. സോക്‌സും ഷൂവും.രാമേശ്വരം, കേദര്‍നാഥ്, ഋഷികേശ്, താരാപീഠ്, ഹരിദ്വാര്‍, കാശി, അയോധ്യ, ചിത്രകൂട്, അലഹാബാദ്, നര്‍മ്മദ, പുഷ്‌ക്കര്‍ തുടങ്ങി  ഇന്ത്യയിലെ ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അമ്മക്കൊപ്പം കൈലാഷിന്റെ കാലടികള്‍ പതിഞ്ഞുകഴിഞ്ഞു. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നട

................................................................................................................................

 

പൂച്ചയും ന്യുജന്‍ ആയി

പൂച്ചയും ന്യുജന്‍ ആയി 
പുഴയില്‍ നിന്നും മീന്‍ പിടിക്കാതെ 
മൊബൈലില്‍ നിന്നും മീഎന്‍ പിടിക്കുന്നു 
കിട്ടാതെ വന്നപ്പോള്‍ നല്ലൊരു തല്ലും കൊടുത്ത്

  ---------------------------------------------------------------------------------------

ഈ പട്ടി പാചകവും ചെയ്യും

ഈ പട്ടി ചെയ്യുന്ന നൂറു എണ്ണത്തില്‍ പത്തെണ്ണം ചെയ്യുന്ന ആരും ജീവിതത്തില്‍ വിജയിക്കും  നാടും നഗരവും വീടും സമൂഹവും നന്നാവും
ജീവിതം ആനന്ദ ഭരിത മാകും സുന്ദര സുരഭിലമാകും

 

---------------------------------------------------------------------------------------

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
 ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും

 

---------------------------------------------------------------------------------------

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും
കോഴി ഇട്ട മുട്ടയെക്കാളും ഉറപ്പും വലിപ്പവും
കോഴി ഇടാത്ത മുട്ടയ്ക്ക് ഉണ്ടാകും

---------------------------------------------------------------------------------------

 

കോഴികളുടെ സ്നേഹം

കോഴികളുടെ സ്നേഹം കാണേണ്ടത് തന്നെ
ഇതെല്ലാം കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറ

---------------------------------------------------------------------------------------

 

രക്തം വരാതെ വയര്‍ കട്ട് ചെയ്യുന്നു

ഒരു രോഗിയായ (?) യുവതിയുടെ വയര്‍ പരസ്യമായി കത്രികക്കു മുറിച്ചു വയറ്റില്‍ ഉള്ള മുഴ കട്ട് ചെയ്തു എടുക്കുന്നു ( ഒരു തുള്ളി ചോര വരുന്നില്ല അതാണ് മഹാ

 

---------------------------------------------------------------------------------------

പേര് തുടങ്ങുന്നത് ' ഡി 'യിൽ ആണോ?

manoramaonline.com

by സ്വന്തം ലേഖകൻ
പ്രായോഗികതയും ക്ഷമയും വഹിക്കുന്ന അക്ഷരമാണ് ഡി. അതുകൊണ്ട് തന്നെ ഡി ആദ്യാക്ഷരമായി വരുന്നവർ ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും. ഫലിതപ്രിയരാണ്. മുതിർന്നവരെ ബഹുമാനിക്കുന്നവരാണ്. കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്.
രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്. യാഥാസ്ഥിതികതയുടെ തലത്തിലായിരിക്കും സഞ്ചരിക്കുക. വ്യക്തമായ പ്ലാനുകൾ രൂപപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ശേഷി ഇവർക്കുണ്ട്.
ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ. എന്നാൽ, ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്. ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.
കർമഫലം പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ

---------------------------------------------------------------------------------------

 

പേര് തുടങ്ങുന്നത് 'സി' യിൽ ആണോ?

Thursday 21 April 2016 05:10 PM IST
വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് സി. ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ സിയുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല.

---------------------------------------------------------------------------------------

 

പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?

പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?

Wednesday 20 April 2016 03:04 PM IST
ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.

പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി

 

---------------------------------------------------------------------------------------

നായ്‌കളെ സൂക്ഷിക്കുക; കുട്ടികളുണ്ട്‌ |

mangalam.com

 mangalam.com

mangalam malayalam online newspaperതിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി

  manoramaonline.com

 

---------------------------------------------------------------------------------------

പേര് തുടങ്ങുന്നത് 'എ' യിൽ ആണോ?

by സ്വന്തം ലേഖകൻ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ആദ്യത്തെ അക്ഷരമായ എ ഇംഗ്ലീഷ് പദമെടുത്തു പറഞ്ഞാൽ അസെർട്ടീവും അഗ്രസ്സീവുമായ അക്ഷരമാണ്. ഇതു സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതോ ആയ അക്ഷരമാണ്.
എയിൽ തുടങ്ങുന്ന പേരു

 

---------------------------------------------------------------------------------------

ഒരു മാവിന്റെ ദശാവതാരം; രാവണൻ മാവ്

localnews.manoramaonline.com

by സ്വന്തം ലേഖകൻ
തൃശൂർ ∙ അധികം ഉയരമില്ലാത്ത ഒരു കുട്ടിമാവ്. നിറയെ ശാഖകൾ. പക്ഷെ ഓരോ ശാഖകളിലും ഓരോ തരത്തിലുള്ള ഇലകളാണ്. ചുവന്നതും ഇളം പച്ചനിറമുള്ളതുമായ തളിരിലകൾ. ഓരോ കൊമ്പും ഓരോ മാവാണ്. ഓരോ കൊമ്പിലുമുണ്ടാകുന്നത് ഓരോരോ മാങ്ങകൾ. പ്രിയൂർ, മൽഗോവ, മൂവാണ്ടൻ, നീലം, നാടൻ കൊളമ്പ്, സിന്ദൂരം, ചന്ദനം രത്ന തുടങ്ങി പത്തിനം മാങ്ങകൾ ഒ

ആർടിഒ പോലും ഞെട്ടി ഈ സ്കോർപ്പിയോ കണ്ട്

manoramaonline.com

by സ്വന്തം ലേഖകൻ
പലതരം മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട് എന്നാൽ മോഡിഫിക്കേഷൻ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോള്‍ മാത്രമാണ് എന്നായിരിക്കും മുംബൈ പനവേൽ ആർ‌ടി ഓഫീസി

 

aarum kulichu pokum

അനന്തപുരം ക്ഷേത്രത്തിലെ മുതല


കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആയ അനന്തപുരത്തെ
ബബ്ബിയ എന്ന മുതലക്കു പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര്‍ നല്‍കുന്നു ,തികച്ചും ഒരു സസ്യഭുക്കാണ് ബബ്ബിയ എന്ന് പേരുള്ള ഈ മുതല ,വളരെ മുന്പ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിടീഷ് കാര്‍ വെടിവെച്ചു കൊന്നു അതിനു ശേഷം ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള ഈ മുതല ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആര്‍ക്കും അറിയില്ല

rose ഉണ്ടാക്കാന്‍ പഠിക്കാം

rose ഉണ്ടാക്കാന്‍ പഠിക്കാം

ചൂട് അതികഠിനം; വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മ

mangalam.com

ഹൈദരാബാദ്: രാജ്യമെങ്ങും കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. ഭക്ഷണം പാകം ചെയ്യാനുള്ള ചൂട് അന്തരീക്ഷത്തിലുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഇത് അ

'അവര്‍ വെട്ടിയത് എന്റെ കുഴിമാടമല്ല'


mathrubhumi.com



This is a pleasant homecomingAfter a short while of leavingTo the place where I was born..അധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറി

അഷ്ടപദിയും അറബ് സംഗീതവും ഒരു പോലെ വഴങ്ങും; ഷാർജാ ടിവിയുടെ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അറബിയല്ലാത്ത ഏക പെൺകുട്ടി; അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളിയായ മീനാക്ഷി താരമായത് പ്രതിഭയുടെ മികവിൽ

marunadanmalayali.com

April 02, 2016 | 08:44 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്.
എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.
ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികട

വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടുക്കി ബിഷപ്പ്; പ്രസ്താവന വിവാദമായി

mangalam.com

mangalam malayalam online newspaperകൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍

ഇവനാണ്‌ കള്ളന്‍, പെരുംങ്കള്ളന്‍; ജില്ല ജഡ്‌ജിയായി ജോലി നോക്കിയ ഈ കള്ളന്റെ കഥകേട്ടാല്‍ നിങ്ങള്‍ക്കും മോഷ്‌ടിക്കാന്‍ തോന്നും...

mangalam.com

mangalam malayalam online newspaperസ്വയം വിശേഷിപ്പിക്കുന്നത്‌ നട്‌വര്‍ലാല്‍ ജൂനിയര്‍, പോലിസുകാര്‍ വിളിക്കുന്നത്‌ ഇന്ത്യന്‍ ചാള്‍സ്‌ ശോഭരാജ്‌. വയസ്‌ 75. ഈ അടുത്ത ദിവസങ്ങളിലാണ്‌ അവസാനമായി അറസ്‌റ്റിലായത്‌. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങള്‍ മോഷ്‌ടിച്ചു കഴിഞ്ഞു. വെറും ഒരു കള്ളനാണെന്ന്‌ പറഞ്ഞ്‌ തള്ളികളയാന്‍ വരട്ടെ. ആള്‍ അത്ര ചില്ലറക്കാരനല്ല. 1

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി


windows-8-wifi-hotspot ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക.
ഇതിനായി Command Prompt ഐക്കണില്‍

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു മരിച്ചതും ഇവിടത്തന്നെ

mathrubhumi.com

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു


വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നുവച്ച് അ

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക

റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.
റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക ഇതാ...

കൈപ്പറമ്പ് ∙ കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്‌ലൻഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസർ എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാർക്കറ്റിൽ ഇത്തരം ഒരു കിലോ ചാമ്പയ്ക്കയ്ക്ക് 900 രൂപയാണു വില. സാധാരണ ചാമ്പയ്ക്കയേക്കാൾ വലുപ്പമുള്ള ഈ ചാമ്പയ്ക്കയ്ക്ക് നല്ല മധുരമുള്ളതിനാൽ ജ്യൂസിനും ഉപയോഗിക്കുന്നുണ്ട്.
അധ്യാപകനായ ജോയി കൃഷിയോടുള്ള താൽപര്

 

പാമ്പ്‌ വലയില്‍ കുടുങ്ങി; ചിലന്തി ഭക്ഷണമാക്കി...!!

mangalam.com

mangalam malayalam online newspaperഉഗ്രവിഷമുള്ളതാണെന്നൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം വലയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ നായകന്‍ ചിലന്തി തന്നെ. ചിലന്തിവലയില്‍ കുടുങ്ങിയ ഉഗ്രവിഷമുള്ള പാമ്പിനെ ചിലന്തി ഭക്ഷണമാക്കുന്നു. പാമ്പ്‌ വലയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ചിലന്തി ഭക്ഷണമാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്‌. കുടുങ്ങിയത്‌ ഓസ്‌ട്രേലിയയിലെ ഏറ്റവും വിഷമുള്ള ഇനത്തി

 

നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍

mangalam.com

അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍

mangalam malayalam online newspaperന്യൂയോര്‍ക്ക്: അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം കളിച്ച് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ വിവാദത്തില്‍. ബ്രസല്‍സ് ദുരന്തത്തില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒബാമ ടാങ്കോ നൃത്തം ചെയ്തു കളിക്കുന്നുവെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍.

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ .......അന്തരിച്ചു ആദരാഞ്ജലികള്‍

mathrubhumi.com

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ അന്തരിച്ചു

വി.ഡി രാജപ്പന്‍ അന്തരിച്ചുകോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്‍(68) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചി

അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീം

ലോകം എന്ന് അവസാനിച്ചാലും അന്ന് വരെ ഈ കളി ഏതു കളികളിലും ഒന്നാമത് ആയിരിക്കും . അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീമിന്‍റെ ആ ആത്മദാഹം വേറെ എവിടെയും കാണില്ല . കാരണം ഭാരതം പഴയതായിരിക്കാം പക്ഷെ ഭാരതീയര്‍ പുതിയതാണ്

 

ദിവ്യചക്ഷു ഉപയോഗിച്ച് സൈന്ന്യം ഇനി എല്ലാം കാണും

manoramaonline.com

by സ്വന്തം ലേഖകൻ
ചുവരിനപ്പുറത്തുള്ള കാഴ്ചകള്‍ സാധ്യമാക്കുന്ന തെര്‍മ്മല്‍ റഡാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നു. ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)ക്ക് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ബന്ദികളാക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും സൈന്യത്തിന് ഏറെ സഹായകരമാകുന്നതാണ് പുതിയ ഉപകരണം.
ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണ

അംബാനിയുടെ മകന്‍ മെലിഞ്ഞു ഇരുമ്പാണി ആയി

manoramaonline.com

ആന മെലിയില്ലായിരിക്കും, പക്ഷേ അംബാനിയുടെ മകൻ മെലിയും

by സ്വന്തം ലേഖകൻ
കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയെ നമ്മളറിയുന്നത് പൊണ്ണത്തടിയുടെ കാര്യത്തിലാണ്. എന്നാൽ ഇനി അനന്തിനെ തടിയനെന്ന് വിളിച്ചാൽ വിവരമറിയും !
അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ശരീര ഭാരമാണ് അനന്തിന് ഉണ്ടായിരുന്നത്. ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അനന്ത്. അപ്പോളൊക്കെ അനന്തിന്റെ കൈയിൽ കഴിക്കാനും

അമീബയുടെ ഒരു ജാതി ഇരപിടുത്തം......... ഹോ

അമീബയുടെ  ഒരു ജാതി ഇരപിടുത്തം......... ഹോ

 

പൈസ ഇല്ലാത്തവന്‍ തൊടുന്നതെല്ലാം

പൈസ ഇല്ലാത്തവന്‍ തൊടുന്നതെല്ലാം

മരവിപ്പിക്കാതെ പല്ല് പറിച്ചാല്‍

മരവിപ്പിക്കാതെ പല്ല് പറിച്ചാല്‍

 

താലൂക്ക് ഓഫിസിൽ സബ്കലക്ടർ ചമഞ്ഞെത്തിയ യുവാവ് അറസ്റ്റിൽ

സബ് കലക്ടർ ചമഞ്ഞ് തട്ടിപ്പു നടത്താൻ ഉപയോഗിച്ച ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.
സബ് കലക്ടർ ചമഞ്ഞ് തട്ടിപ്പു നടത്താൻ ഉപയോഗിച്ച ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.

∙ ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ കസ്റ്റഡിയിൽ
∙ വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്ന് ഉത്തരവിട്ടു
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലും സബ് കലക്ടർ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീക്കൺ ലൈറ്റും സബ് കലക്ടർ ബോർഡും ഘടിപ്പിപ്പ കാർ കസ്റ്റഡിയിലെടുത്തു. മാളയിലെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ആയ മാള വട്ടക്കോട്ട കാട്ടുചേരി ഷഫീക്കിനെ (28) ആണ് സിഐ വി. റോയ്, എസ്ഐ പി.ഡി. അനൂപ് മോൻ എന്നിവരുടെ സംഘം മാള കുളത്തിനു പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽനിന്നു സർട്ടിഫിക്കറ്റുകൾ, സർക്കാർ ഫയലുകൾ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ രേഖപ്പെടുത്തിയ സീലുകൾ എന്നിവ കണ്ടെടുത്തു.

സബ് കലക്ടർ ചമഞ്ഞെത്തി അറസ്റ്റിലായ ഷെഫീക്ക്.
ഇന്നലെ രാവിലെ 10.30നു പൊയ്യ വില്ലേജ് ഓഫിസിലും 11.15നു കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലുമാണു നാടകീയ സംഭവം അരങ്ങേറിയത്. പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഷഫീക്ക് സബ് കലക്ടർ ആണെന്നു പരിചയപ്പെടുത്തി വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരി

 

ഇന്ന്‌ ലോക കുരുവി ദിനം; ഇവിടെ കിളികള്‍ക്ക്‌ ദാഹജലം ഉണ്ട്‌

mangalam.com

alantechnologies.net

എന്‍. രമേഷ്‌

mangalam malayalam online newspaperപാലക്കാട്‌: ഇന്ന്‌ ലോക കുരുവി ദിനം. കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല. രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ തേങ്കുറിശ്ശിയിലെ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍ തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്

'കൂളാണ്‌' ഈ കൂളര്‍; സൗരോര്‍ജ എയര്‍ കൂളറുമായി യുവശാസ്‌ത്രജ്‌ഞന്‍

mangalam.com

alantechnologies.net

mangalam malayalam online newspaperമാരാരിക്കുളം:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച്‌ കൂടിയ കറന്റ്‌ ബില്ല്‌ കണ്ട്‌ ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ്‌ ഒരു യു

സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

mangalam.com

മുംബൈ: സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍, എ.എം ബഹാദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജി

പുറമേ നിന്നും നോക്കിയാൽ സുന്ദരമായ വാട്ടർടാങ്ക്; അകത്തൊളിപ്പിച്ചത് മൊബൈൽ ടവർ..!

marunadanmalayali.com

 നാട്ടുകാരുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ ടവറുകളുടെ രൂപം മാറ്റി കണ്ണിൽ പൊടിയിട്ട് റിലയൻസിന്റെ തന്ത്രം; രൂപം മാറിയ ടവറുകൾ തിരുവനന്തപുരത്ത് വ്യാപകം

March 18, 2016 | 01:51 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൊബൈലുകൾക്ക് റേഞ്ചിംഗില്ലെങ്കിൽ കുറ്റം പറയുന്നവരാണ് മലയാളികൾ. എന്നാ

 

മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

mangalam.com

mangalam malayalam online newspaperന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു. ഫ്രഞ്ച് ചിന്തകനായ നോംസ്ട്രഡാംസ് 1

 

തിരുവനന്തപുരം: വായിൽ മണ്ണെണ്ണ നിറച്ചശേഷം കൈദൂരത്തിനപ്പുറം പിടിച്ചിരിക്കുന്ന തീപന്തത്തിലേക്ക് ചീറ്റിത്തുപ്പി അഗ്നിയെ നൃത്തം ചെയ്യിപ്പിക്കുന്ന വിസ്മയക്കാഴ്ച ഉൽസവഘോഷയാത്രകളിൽ ഹരമായിരിക്കുന്നു. നൃത്തച്ചുവടുകൾ വച്ചുനീങ്ങുന്ന ബാൻഡുമേളത്തിലാണ് ഈ തീക്കളിയും കാണിക്കുന്ന

 

 

133 കോടി വിലയുള്ള വാച്ച്
133 കോടി വിലയുള്ള വാച്ച്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് വാച്ച്. പെണ്ണുങ്ങള്‍ പലപ്പോഴും കമ്മലിലും മാലയിലുമൊക്കെ വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ആ

mangalam.com

mangalam malayalam online newspaperബത്തേരി: കുടിവെള്ള ക്ഷാമം നേരിടുന്ന ഈ കാലത്ത്‌ പുല്‍പ്പള്ളി പാക്കത്തെ കുട്ടികിണര്‍ ഗ്രാമവാസികള്‍ക്ക്‌ ആശ്വാസവും കൗതുകവും ആകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്‌ പാക്കത്തെ ഈ കുട്ടികിണര്‍. ഏതാണ്ട്‌ ഒന്നര അടി താഴ്‌ച മാത്രമുള്ള ഈ കിണറില്‍ നിന്ന്‌ എത്ര വെള്ളം എടുത്താലും നിമിഷ നേരം കൊണ്ട്‌ കിണര്‍ നിറഞ്ഞു വരും

mangalam.com

mangalam malayalam online newspaperമുംബൈ: ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ വൃദ്ധന്‍ രക്ഷിക്കാനാരുമില്ലാതെ മരിച്ചു. അകത്ത്‌ ആളുണ്ടെന്ന്‌ അറിയാതെ നഴ്‌സ് ടോയ്‌ലറ്റ്‌ പൂട്ടിതോടെ പതിനഞ്ച്‌ മണിക്കൂറോളമാണ്‌ വൃദ്ധന്‌ ടോയ്‌ലറ്റില്‍ കഴിയേണ്ടിവന്നത്‌. രക്ഷിക്കാന്‍

വാഷിംഗ്ടൺ: ഒരു ഭാര്യയെ സഹിക്കുന്നതു തന്നെ ഇത്തിരി കടുപ്പമുള്ള കാര്യമാണെന്നാണ് യുവാക്കൾ പൊതുവെ പറയുന്നത്. അങ്ങനെയെങ്കിൽ മൂന്നു ഭാര്യമാരുണ്ടെങ്കിലോ? അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻവന്നത്. അങ്ങനെയങ്ങ് പറഞ്ഞുകളയുന്നതിനുമുമ്പ് അമേരിക്കക്കാരനായ

mangalam.com

alantechnologies.net

mangalam malayalam online newspaperപെരിന്തല്‍മണ്ണ: 29 വര്‍ഷം കുരുന്നുകള്‍ക്ക്‌ അറബിഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗോപാലിക അന്തര്‍ജനം ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ പടിയിറങ്ങുന്നു. മലപ്പുറം, മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട്‌ ജി.എല്‍.പി. സ്‌കൂളില്‍ ജോലിചെയ്യുന്ന ഗോപാലിക ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യ അറബി

manoramaonline.com

by സ്വന്തം ലേഖകൻ
അഹമ്മദാബാദ് ∙ കുറ്റവാളികളെ കണ്ടെത്തി അവരെ ശിക്ഷിക്കുക മാത്രമല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതികളെക്കുറിച്ചും അവരിൽ നിന്നും പഠിക്കുകയാണ് ഗുജറാത്ത് പൊലീസ്. അധോലോക നേതാക്കളെയും മോഷ്ടാക്കളായ തടവുകാരെയുമാണ് ഇതിനായി ഇവർ

ആദര്‍ശത്തിന്‍റെ  വിധിരൂപങ്ങള്‍

marunadanmalayali.com
ചെന്നൈ: തമിഴ്‌നാട്ടിൽ ബാലപീഡനത്തിന്റെ പേരിൽ അദ്ധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം 23കാരിയായ ടീച്ചർ ഒളിച്ചോടുകയും പിന്നീട്, വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയാകുകയുമായിരന്നു. പ്രായപൂർത്തായാകാത്ത ആൺകുട്ടിയെ ലൈംഗികമായി

mangalam.com

റിയാദ്: സൗദിയില്‍ മലയാളിയായ വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി. പാലക്കാട് സ്വദേശിനിയായ ലൈലയുടെ (37) ബാഗില്‍ നിന്നാണ് പുരോഹിതന്‍ മന്ത്രിച്ച് എഴുതിയ കടലാസ് കഷണം ഇവര്‍ക്ക് വിനയായത്. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൗദി മതകാര്യ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

manoramaonline.com രാജ്യാന്തര തലത്തിൽ വിവിധ ബാങ്കുകളിൽ സൈബർ ആക്രമണം വഴി മോഷണം പതിവാണ്. ഇത്തരത്തിൽ തന്ത്രപരമായി മോഷണം നടത്തുന്ന കഥയുമായി നിരവധി ഹോളിവുഡ് സിനിമകളുമുണ്ട്. എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന വൻ മോഷണ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 680 കോടി രൂപയാണ് ദിവസങ്ങൾക്ക

mathrubhumi.com

ജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത സൗദിയില്‍ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്ന് ബ്രൂണെക്കാരികള്‍. ഇക്കഴിഞ്ഞ ഫിബ്രവരി 23നാണ് മൂന്ന് യുവതികള്‍ ജിദ്ദ വിമാനത്താവളത്തില്‍ റോയല്‍ ബ്രൂണെ എയര്‍ലൈസ് വിമാനമിറക്കിയത്.
റോഡില്‍ വാഹനമോടിക്കാന്‍ സൗദിയിലെ ഒരു വിഭാഗം വനിതകള്‍

mathrubhumi.com

carകല്പറ്റ: പെട്രോളും ഡീസലും വേണ്ട, പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന് മലയാളിഗവേഷകന്‍. വയനാട്ടിലെ മീനങ്ങാടി സ്വദേശി ഡോ. ഒ.ടി. മുഹമ്മദ് മുസ്തഫയുടേതാണ് അവകാശവാദം. പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു...അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു

ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്നു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കിലും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസം

കേവലം ശാസ്ത്രപാണ്ഡിത്യംകൊണ്ടു കാര്യമില്ല.
ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണിക്കടവില്‍ വന്നു..വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടുകൂടി വഞ്ചിയില്‍ കയറ്റി....അക്കരയ്ക്ക് പുറപ്പെട്ടു..

പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോധം വന്നാല്‍

തൃശൂർ: ഇതരമതസ്ഥയെ വിവാഹം ചെയ്തു പത്തുവർഷം കഴിഞ്ഞപ്പോൾ ക്രിസ്തുമത വിശ്വാസിക്കു ഭീഷണിയുമായി സഭ രംഗത്ത്. ഇരിങ്ങാലക്കുട

നടന്‍ കലാഭവന്‍ മണി അന്തരിച്ചു

മാറ്റം വരുത്തിയ ബൈക്കിന് ഹൈക്കോടതിയുടെ ബ്രേക്ക്

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍

4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'

ഇത്‌ താന്‍ടാ പ്രതികാരം; ഒരു ഇന്ത്യന്‍ റെസ്ലറുടെ പ്രതികാരം

സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍

പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പാരിതോഷികം

പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെഇതാ ഉദാത്ത മാതൃക

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു

ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1

വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

അവസാനം അവനും ഷൂ കിട്ടി


അമ്പമ്പോ...മുടിയുടെ നീളം എട്ടടി!

ബീജിംഗ് : മുടിയുടെ നീളം എട്ടടി. ചൈനയിൽ യുനാൻ പ്രവിശ്യയിലെ ഗുമേയിംഗ് എന്ന അമ്പത്തൊമ്പതുകാരിയാണ് ഈ നെടുനീളൻ മുടിയുടെ ഉടമസ്ഥ. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി മുടി മുറിച്ചിട്ടേയില്ല. ഇപ്പോഴും നല്ല വളർച്ചയുണ്ട്. കുഞ്ഞുന്നാൾ മുതൽ നല്ല മുടി വളർച്ചയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മുറിക്കുമായിരുന്നു. അങ്ങനെയിരിക്കെ മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളിപാടുണ്ടായി. ആയുസ്സിനും ആരോഗ്യത്തിനും നീണ്ടമുടി നല്ലതാണ്. അന്നുമുതൽ മുടി മുറിച്ചിട്ടേയില്ല. ആ വെളിപാട് അനുഭവംകൊണ്ട് സത്യമാണെന്ന് തെളിഞ്ഞതായും ഗു പറയുന്നു. കൃഷിപ്പണിയാണ് അവർക്ക്. മുടി വളർത്തിത്തുടങ്ങിയപ്പോൾ പുറകിൽ കെട്ടിവയ്ക്കുമായിരുന്നു. നീളം കൂടിയതോടെ അതും പ്രശ്നമായി. മുടി മെടഞ്ഞ് തലയ്ക്കു മുകളിൽ പന്തുപോലെ കെട്ടിവയ്ക്കലായി പിന്നെ. കുറച്ചുനാൾകഴിഞ്ഞതോടെ നീളം കൂടി അതിനും കഴിയാതായി. പ്രത്യേക തരത്തിലുള്ള വല നിർമ്മിച്ച് മുടി അതിനുള്ളിലാക്കി ഇടുപ്പ് ഭാഗത്ത് കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നീളം കൂടുന്നതിനനുസരിച്ച് ഭാരവും കൂടും. മുടിയുമായി നടക്കുന്നതു തന്നെ നല്ലൊരു ജോലിയാണെന്നാണ് ഗു പറയുന്നത്. പക്ഷേ,കേശഭാരം പാടത്തെ ജോലിക്ക് ഒരിക്കലും തടസമായിട്ടില്ല എന്നും അവർ പറയുന്നുണ്ട്. പതിവായി കുളിക്കുമെങ്കിലും തലമുടി കഴുകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം. അതാണ് ഏറ്റവും കഠിനം. ഒറ്റയ്ക്ക് ചെയ്യുക വളരെ പ്രയാസമാണ്. അടുപ്പമുള്ള ആരെങ്കിലും സഹായത്തിനുണ്ടാവും. എങ്കിലും കഴുകിത്തീരുമ്പോൾ മണിക്കൂറുകളെടുക്കും.മുടി ഉണക്കാനും ഏറെ സമയമെടുക്കും. ചുരുക്കത്തിൽ മുടി കഴുകണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരും. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ മുടിയുടെ കാര്യത്തിൽ തനിക്ക് ലോക റെക്കാഡ് സ്വന്തമാക്കാനാവുമെന്നാണ് ഗുവിന്റെ പ്രതീക്ഷ. എന്നാൽ, അതിനുവേണ്ടി മാത്രമല്ല, താൻ മുടി വളർത്തുന്നതെന്ന് അവർ ഉറപ്പിച്ചു പറയുന്നു. 
രണ്ട് ഡിഗ്രി,​ നാസയിൽ ജോലി,​ വിമാനം പറത്തൽ ഹോബി.. പ്രായമോ 17

ബോസ്റ്റൺ: രണ്ട് കോളേജ് ബിരുദമുണ്ട്,​ പറഞ്ഞിട്ടെന്താ വോട്ടിടാൻ പറ്റില്ല. വിമാനം പറത്തും,​ പക്ഷേ കാറോടിക്കാൻ ലൈസൻസില്ല. മേൽ പറഞ്ഞതിനൊക്കെ 18 വയസ് തികയണമത്രേ.
അമേരിക്കയിലെ നിയമവും തന്റെ അസാധാരണ ശേഷികളും പൊരുത്തപ്പെടാത്തതിൽ രോഷാകുലനാണ് 17കാരൻ മോഷേ കൈ കവാലിൻ. കാലിഫോർണിയയിലെ സാൻ ഗബ്രിയേലിൽ താമസിക്കുന്ന കവാലിൻ നാസ തന്നെയേൽപ്പിച്ച പ്രത്യേക ദൗത്യത്തിനായി ബിരുദാനന്തര ബിരുദ ക്ലാസുകൾ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

കമ്യൂണിറ്റി കോളേജിൽ നിന്ന് ആദ്യബിരുദം നേടുമ്പോൾ 11 വയസ് മാത്രമാണ് കവാലിനുണ്ടായിരുന്നത്. നാല് കൊല്ലത്തിന് ശേഷം ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ അടുത്ത ബിരുദം. ഇത്തവണ ബോസ്റ്റണിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാസ ദൗത്യമേൽപ്പിച്ചപ്പോൾ തൽക്കാലത്തേക്ക് മാറ്റിവച്ചു. വിമാനങ്ങൾക്കും ഡ്രോണുകൾക്കും നിരീക്ഷണ സംവിധാനമേർപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജോലി.

ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ടു പുസ്തകങ്ങളും ഈ മിടുക്കന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആയോധനകലയിലും മിടുക്കനാണ് കവാലിൻ. ഇക്കൊല്ലം തന്നെ വിമാനം പറത്താനുള്ള ലൈസൻസെടുക്കുകയാണ് ലക്ഷ്യം. ആളുകൾ ചിന്തിക്കുന്നതിനേക്കാൾ സാധാരണക്കാരനാണ് താൻ. മാതാപിതാക്കൾ വളർത്തിയ രീതി കൊണ്ടും പ്രചോദനം കൊണ്ടുമാണ് ഇങ്ങനെ ആയത്. തന്നാലാവുന്നത് ഏറ്റവും നന്നായി ചെയ്യുന്നു,​ അത്രമാത്രം -കവാലിൻ പറയുന്നു.

manoramaonline.com

ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു

by സ്വന്തം ലേഖകൻ
കൊർഡോബ∙ മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ ഫുട്ബോൾ താരം വെടിവച്ചു കൊന്നു. അർജന്റീനയിലെ കൊർഡോബയിലാണ് സംഭവം. മൽസരത്തിനിടെ ഫൗൾ ചെയ്ത താരത്തിന് റഫറി ചുവപ്പു കാർഡ് കാണിച്ച് മാർച്ചിങ് ഓർഡർ നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ താരം റഫറിയെ കൊലപ്പെടുത്തുകയായിരുന്നു. മൈതാനത്തുണ്ടായിരുന്ന മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്ലോറസ് തൽക്ഷണം മരിച്ചു.
മൽസരത്തിനിടെയാണ് സംഭവം നടന്നതെന്നും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
good night
mangalam.com

251 രൂപയുടെ 3ജി ഫോണ്‍ ഫ്രീഡം251 എങ്ങനെ ബുക്ക് ചെയ്യാം?

mangalam malayalam online newspaperന്യൂഡല്‍ഹി: കുറച്ച് ദിവസമായി മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. നോയിഡ കേന്ദ്രമായ റിങിങ് ബെല്‍സ് എന്ന കമ്പനിയാണ് 251 രൂപയ്ക്ക് ഫ്രീഡം251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ബുക്ക് ചെയ്ത് സ്വന്തമാക്കാമെന്ന് ഏവരെയും കുഴയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ മുതല്‍ 21-ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മണിമുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
manoramaonline.com

ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1

by സെയ്ദ് ഷിയാസ് മിർസ
ഐഫോണിന്റെ പണി തീരാൻ കേവലം ഒരു തീയതി മാറ്റം മതി. ഐഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പുതിയ 'ഡേറ്റ്ബഗ്' കണ്ടെത്തിയതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്ന പ്രത്യേക തീയതിയിലേക്ക് മാറ്റുമ്പോൾ ഐഫോൺ ക്രാഷ് ആകുമെന്നതാണ് ഈ ബഗിന്റെ പ്രവർത്തന രീതി.
ഐഒഎസ് 8, ഐഒഎസ് 9 എന്നീ ആപ്പിൾ ഒഎസ്‌ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഗാഡ്‌ജറ്റുകളിലെല്ലാം ഈ ബഗ് പ്രശ്നമുണ്ടാക്കും. "നിങ്ങളുടെ ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്നാക്കി മാറ്റി ഫോണിലെ അത്ഭുതം കാണൂ" എന്ന രീതിയിൽ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ട പോസ്റ്റുകൾ നോക്കി ഫോണിന്റെ തീയതി മാനുവലായി ക്രമീകരിച്ചവർക്കെല്ലാം പണി കിട്ടിയതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ ആപ്പിൾ ഗാഡ്‌ജറ്റുകളിലെ തീയതി 1970 ജനുവരി 1 ആക്കി സെറ്റ് ചെയ്ത ഉടൻ ഫോൺ ക്രാഷ് ആയില്ലെങ്കിലും ഓഫ്‌ ചെയ്ത ശേഷം പിന്നീട് ഫോൺ ബൂട്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് കളി കാര്യമായത് പല ഐഫോൺ ഉടമകളും മനസ്സിലാക്കുന്നത്.
മിക്ക ആപ്പിൾ മൊബൈൽ ഒഎസ് അധിഷ്ഠിത ഉപകരണങ്ങളിലും അടിസ്ഥാന സമയമായി ക്രമീകരിച്ചിരിക്കുന്നത് 1970 ജനുവരി 1 ഗ്രീൻവിച്ച് മീൻ ടൈം ആണ്. 1970 ജനുവരി 1 എന്ന് മറ്റൊരു ടൈം സോണിൽ ഫോണിന്റെ തീയതി ക്രമീകരിക്കുമ്പോൾ ആപ്പിൾ മൊബൈൽ ഒഎസ് പുതിയ '00:00:00' എന്ന സമയത്തിൽ നിന്നും ഏതാനും മണിക്കൂറുകൾ കുറയ്ക്കുകയും (ഉദാ: -2:30) ഫോണിലെ പുതിയ സമയം നെഗറ്റീവ് മൂല്യത്തിലെത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന ഫോൺ പിന്നീട് ഓഫ്‌ ചെയ്ത ശേഷം റീബൂട്ട് ചെയ്യാൻ കഴിയാതെ സ്ക്രീനിൽ ആപ്പിൾ ലോഗോ പ്രദർശിപ്പിച്ച് ബൂട്ടിങ് പ്രക്രിയ മുന്നോട്ട് കൊണ്ട്പോകാൻ കഴിയാതെ നിൽക്കും. ഇത്തരത്തിലെ മിക്കവാറും സന്ദർഭങ്ങളിൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി ഫോൺ റീസെറ്റ് ചെയ്യേണ്ടതായി വരും. പൊതു സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിക്കുന്ന ഐഫോണുകളുടെ സമയം ഹാക്കർമാർക്ക് റീസെറ്റ് ചെയാൻ കഴിയുമെന്നതിനാൽ പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നവർ വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1