രാഷ്ട്രീയം

 

 

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി

mathrubhumi.com


തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡ് ഇനി ഉമ്മന്‍ചാണ്ടിക്കു സ്വന്തം. 1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡാണ്

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും


കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂ

 

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്



? heart emoticon ********************************************************** പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല. വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ

 

ആരും അറിയാത്ത 230 മാജിക്കുകള്‍


1. വ്യവസായസംരംഭം തുടങ്ങാന്‍ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന2. ഇന്ത്യയെ ആഗോളവ്യവസായിക ഉല്‍പാദനകേന്ദ്രമാക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി3. ജന്‍ധന്‍ യോജനയിലൂടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പരിരക്ഷ4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാന്‍ സ്വച്ഛ് ഭാരത് അഭിയാന്‍5. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇടംനല്‍കി നിതി ആയോഗ് സംവിധാനം6. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തിന് സ്‌കില്‍ ഇന്ത്യ പദ്ധതി7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷന്‍ ഇന്ദ്രധനുഷ്8. 2022 ല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിര്‍മാണം9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് അമൃത്

രാജ്യത്തെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി


mathrubhumi.com


ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. സൗരോര്‍ജം ഉപയോഗിച്ചാണ് തീവണ്ടിയിലെ ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത്.ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് സൗരോര്‍ജം ലഭ്യമാക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് റെയില്‍വെ അറിയിച്ചു.എ.സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചി

=================================================

മോശം പ്രകടനം: 33 ഉദ്യോഗസ്ഥരെ കേന്ദ്ര റവന്യു വകുപ്പ് പുറത്താക്കി



mathrubhumi.com





ന്യൂഡല്‍ഹി:  മോശം പ്രകടനത്തെ തുടര്‍ന്ന് കേന്ദ്ര റവന്യൂ വകുപ്പിലെ 33 ഉദ്യാഗസ്ഥര്‍രോട് നേരത്തെ വിരമിക്കാന്‍ (പ്രിമച്വര്‍ റിട്ടയര്‍മെന്റ്) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെച്ചപ്പെട്ട ഭരണനിര്‍വഹണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.വകുപ്പുതല നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 72 പേരെ ജോലിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി. ഇവരെല്ലാവരും അമ്പതു വയസിനു മുകളില്‍ പ്രായമുള്ള ക്ലാസ് വണ്‍ ഉദ്യോഗസ്ഥരാണ്.മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി വകുപ്പുതല സെക്രട്ടറിമാര്‍ക്ക് ജനവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്  വിവിധമന്ത്രാലയങ്ങളില്‍നിന്ന് 122 ഡെപ്യൂട്ടി സെക്രട്ടറിതല ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിരുന്നു.ഇതില്‍ 17 പേര്‍ പ്രതിരോധ വകുപ്പില്‍നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ 13 പേരും ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ഏഴുപേരും വാണിജ്യ മന്ത്രാലയത്തില്‍നിന്ന് ആറും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, നാഷണല്‍ സ്‌ക്രൂട്ടിനി കൗണ്‍സില്‍ എന്നിവിടങ്ങളില്‍നിന്ന് ഒന്നും വീതം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 

=================================================

മധുരപ്രതികാരം; സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേയ്ക്ക്



mangalam.com


Suresh Gopi, the new central ministerസുരേഷ് ഗോപിനാഥന്‍ എന്ന സുരേഷ് ഗോപി രാജ്യസഭാ മെമ്പറായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. ബി.ജെ.പി. ഗവണ്‍മെന്റ് കലാസാഹിത്യ സിനിമാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികള്‍ക്കു നല്‍കുന്ന ബഹുമതിയാണ് രാജ്യസഭാ മെമ്പര്‍ സ്ഥാനം. അത് ആദ്യമായി മലയാളസിനിമയ്ക്കു ലഭിച്ചിരിക്കുന്നത് സുരേഷ്‌ഗോപിയിലൂടെ.
ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ്‌ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ്‌ഗോപി ഒരു ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകനായി, പ്രശസ്ത നേതാക്കളോടൊപ്പം വേദികള്‍ പങ്കിട്ടു. നാടിന്റെ ചലനങ്ങളില്‍ ശ്രദ്ധാലുവായി. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു തെളിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍, കെ. കരുണാകരന്‍, നരേന്ദ്രമോദി എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയം നരേന്ദ്രമോദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. അന്ന് നരേന്ദ്രമോദി സുരേഷ്‌ഗോപിയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചു. ഉന്നതമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, അന്ന് വാഗ്ദാനങ്ങളില്‍ ആകൃഷ്ടനാകാതെ നരേന്ദ്രമോദിക്ക് പിന്തുണ കൊടുത്തു. വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. അപ്പോഴും ഉയര്‍ന്ന സ്ഥാനത്തിന് സുരേഷ്‌ഗോപി അര്‍ഹനായിരുന്നു. അത് വ്യംഗ്യന്തരേണ മോദിജിയില്‍ നിന്നും കേട്ടു. 'എല്ലാറ്റിനും ഒരു സമയമുണ്ട്' എന്ന് പറഞ്ഞതുപോലെ പിന്നീട് സുരേഷ് ഗോപിയുടെ ഊഴം വന്നു. 'ദേശീയ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം.'
സഹമന്ത്രിക്കു നല്‍കുന്ന എല്ലാവിധ അധികാരങ്ങളും സൗകര്യങ്ങളും ആ പദവിക്കുണ്ട്. അതില്‍ സുരേഷ്‌ഗോപി സന്തോഷവാനായിരുന്നു. ആദ്യമായി ഒരു മലയാളി ദേശീയ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതില്‍ സുരേഷ്‌ഗോപിയെ സ്‌നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഏറെ സന്തോഷിച്ചു. എന്നാല്‍, സുരേഷ്‌ഗോപിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വരും മുമ്പ് ഏതാനും പേര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സ്വീകരണം സംഘടിപ്പിച്ചു. അവരുടെ സ്‌നേഹത്തിനു മുന്നില്‍ സുരേഷ്‌ഗോപി എല്ലാറ്റിനും നിന്നുകൊടുത്തു. എന്നാല്‍ അതില്‍ ഒരു ചതി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു എന്ന് സുരേഷ്‌ഗോപി അറിഞ്ഞിരുന്നില്ല.
സുരേഷ്‌ഗോപിക്കെതിരെ സിനിമാരംഗത്തുനിന്നും, ബി.ജെ.പി.യില്‍നിന്നും, മറ്റ് അസൂയാലുക്കളില്‍നിന്നും തുരുതുരാ വിമര്‍ശന ശരങ്ങള്‍ കേന്ദ്രത്തിലേക്ക് പ്രവഹിച്ചു. അതുകൊണ്ട് സുരേഷ്‌ഗോപിയുടെ നിയമനം നീട്ടിക്കൊണ്ടു പോയി. അതിന്റെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പല കേന്ദ്രങ്ങളില്‍നിന്നും കുറ്റപ്പെടുത്തിയവര്‍ നിരവധിയായിരുന്നു.
ചില സമയം കുട്ടികളുടെ മനസ്സുള്ള സുരേഷ്‌ഗോപിയുടെ മനസ്സ് വേദനിച്ചു. എന്നിട്ടും നരേന്ദ്രമോദിജിയിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. ആരൊക്കെ എതിര്‍ത്താലും കേന്ദ്രത്തില്‍ സുരേഷ്‌ഗോപിക്ക് ഒരു കസേര നീക്കിയിട്ടിരുന്നു. ദേശീയ ഫിലിം ഡവലപ്‌മെന്റ് ചെയര്‍മാന്‍ സ്ഥാനത്തിനു തുരങ്കം വച്ചതുപോലെ ഇനി സംഭവിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്ന പ്രകാരം സംഭവിച്ചിരിക്കുന്നു. ഇനി കിരീടധാരണമാണ് നടക്കേണ്ടത്. അതും വേണ്ട സമയത്ത് നടക്കും. പരിസ്ഥിതി സംരക്ഷണത്തിലും ആദിവാസികളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന സുരേഷ് ഗോപിക്ക് അതുമായി ബന്ധപ്പെട്ട ചുമതലകളാകും കേന്ദ്രം നല്‍കുകയെന്നതാണ് അറിയാന്‍ കഴിഞ്ഞത്.

=======================================================

കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളിയുടെ പാനലിന് വൻ വിജയം


manoramaonline.com



കണിച്ചുകുളങ്ങര (ആലപ്പുഴ) ∙ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് ചരിത്രവിജയം. സിപിഎമ്മിന്റ രഹസ്യപിന്തുണയോടെ മൽസരിച്ച ജനാധിപത്യവേദിയുടെ പാനലിനെയാണു പരാജയപ്പെടുത്തിയത്.ദേവസ്വം പ്രസിഡന്റായി തുടർച്ചയായി 51 വർഷം വെള്ളാപ്പള്ളി പൂർത്തിയാക്കുകയാണ്. ഔദ്യോഗിക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 17 സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു മുൻപേ രണ്ടു പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്‌എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണു ദേവസ്വം വൈസ് പ്രസിഡന്റ്. മറ്റു ഭാരവാഹികൾ. പി.കെ.ധനേശൻ പൊഴിക്കൽ (സെക്ര), വി.കെ.മോഹൻദാസ് വെളീപ്പറമ്പിൽ (ജോ. സെക്ര), കെ.കെ.മഹേശൻ (ട്രഷ). കണിച്ചുകുളങ്ങര സ്കൂൾ മാനേജരായി ഡി.രാധാകൃഷ്‌ണൻ കളത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.രഹസ്യ ബാലറ്റ് സമ്പ്രദായത്തിൽ ചിഹ്നത്തോടെ നടന്ന തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൊതുതിരഞ്ഞെടുപ്പിനു സമാനമായിരുന്നു. കണിച്ചുകുളങ്ങര സ്കൂളിൽ ക്രമീകരിച്ച പോളിങ് ബൂത്തുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ടു നാലു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ഥാനാർഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. പിന്നീടു പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ എതിർപാനലിനു രഹസ്യപിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.ആകെയുള്ള 12,400 വോട്ടർമാരിൽ 9217 പേർ വോട്ട് ചെയ്‌തു. വെള്ളാപ്പള്ളി നടേശന് 7940 വോട്ട് ലഭിച്ചപ്പോൾ എതിർപാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ച റിഷി ചാരങ്കാട്ടിന് 781 വോട്ടാണു ലഭിച്ചത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നതായി ജനാധിപത്യ വേദി പാനൽ ആരോപിച്ചു. വോട്ടെണ്ണൽ ബഹിഷ്‌കരിച്ചതായും അറിയിച്ചു

=======================================================

വിദേശജോലി: കേന്ദ്രസര്‍ക്കാരിന്റെ അറ്റസ്‌റ്റേഷന്‍ ഇനി കേരളത്തിലും mathrubhumi.com






കൊച്ചി: വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യം ഇനി കേരളത്തിലും. അറ്റസ്റ്റേഷന്‍ നടപടികള്‍ വികേന്ദ്രീകൃതമാക്കാനുള്ള ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചതോടെയാണിത്. കൊച്ചി, തിരുവനന്തപുരം റീജണല്‍ പാസ്‌പേര്‍ട്ട് ഓഫീസുകളില്‍ ഇനി അറ്റസ്റ്റേഷന്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.വിദേശത്തേയ്ക്ക് ജോലി തേടിപോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ രേഖളും മറ്റ് വ്യക്തിപരമായ  രേഖളും നോര്‍ക്കക്ക് പുറമെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ സെല്ലിലും ചെന്നൈ, ഗുവഹാട്ടി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും മാത്രമായിരുന്നു അറ്റസ്റ്റേഷന്‍ നടപടികള്‍. ജൂണ്‍ ഒന്നു മൂതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിശദമായ അഭിപ്രായം അറിയിക്കാന്‍ റീജിനല്‍ പാസ്‌പോര്‍ട്ട ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലെ സ്ഥലപരിമിതി പരിഹരിച്ച ശേഷമെ അവിടുത്തെ അറ്റസ്റ്റേഷന്‍ നടപടികള്‍ തുടങ്ങൂ. കേരളത്തില്‍നിന്നും ലക്ഷ്വദ്വീപില്‍ നിന്നുമായി എട്ട് ലക്ഷത്തോളം അപേക്ഷകളാണ് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. ഈ അപേക്ഷകളില്‍ ഇനി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവും.
=======================================================

സത്യം ഇതായിരുന്നു എന്ന സത്യം അറിഞ്ഞില്ല



ശ്രീ നാരായണിയര്‍ ഗുരു പറഞ്ഞത് പോലെ 100 വർഷത്തെ അപമാനങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേറ്റിരിക്കുന്നു...! ……………………………………………………………………… പകച്ചു നിൽക്കുന്ന CPM ഗുരു വിന്റെ വാക്കുകളിലെ നാനാർത്ഥം ചികയ്യുന്നു ഗുരുവിന്റെ ദർശ്ശനങ്ങൾ തങ്ങൾ തർജ്ജിമ ചെയ്ത രീതിയിൽ ഗ്രീനാരായണീയരെ പഠിപ്പിക്കാൻ ഉള്ള തത്രപ്പാടിലാണ് CPM നേത്യത്വം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നുമൊക്കെയുള്ള ഗുരുദേവ വചനങ്ങള്‍ അദ്ദേഹത്തെ മതമില്ലാത്ത ജീവനായും അഹിന്ദുവായും ചിത്രീകരിക്കാന്‍ സഖാക്കളുടെ ശ്രമം വിലപോവില്ല അങ്ങനെ ചിന്തിക്കുന്നവർ വിസ്മരിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് ശ്രീ നാരായണ ഗുരുദേവൻ ധാരാളം ഹിന്ദു ക്ഷേത്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്... ഏതെങ്കിലും ഇസ്ലാമിക , ക്രൈസ്തവ പള്ളികളും ശ്രീ നാരായണ ഗുരുദേവൻ സ്ഥാപിച്ചതായി ഒരു ചരിത്രവും പറയില്ല ! ശ്രീ നാരായണ ഗുരുദേവൻ ആജീവനാന്ത അദ്ധ്യക്ഷനായി പ്രവർത്തിച്ച SNDP 100 കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു നിലവിൽ SNDP യിലൂടെ ധാരാളം പൂജാരിമാർ പരിശീലനം നേടി കേരളത്തിലെ ശിവ ,വിഷ്ണു ഭഗവതി, അയ്യപ്പൻ അങ്ങനെ അങ്ങനെ നിരവതി ക്ഷേത്രങ്ങളിൽ പൂജാരിമാരായി പ്രവർത്തിക്കുന്നുണ്ട്.... എന്നാൽ SNDP,,, മൗലവിമാരെയോ ,പാതിരിമാരേയോ പരിശീലിപ്പിക്കുന്നില്ല എന്നും സഖാക്കൾ മറക്കരുത് ശ്രീ നാരായണ ഗുരുദേവൻ ഹിന്ദു സന്യാസിയല്ല ഏന്നു പറയുന്ന കമ്യൂണിസ്റ്റ് കാർ ഒരു പാട് പുറകോട്ട് ചിന്തിക്കേണ്ടി ഇരിക്കുന്നു മായാത്ത ചരിത്രങ്ങൾ കുറേയുണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് പഠിച്ചല്ല, മരുത്വാമലയില്‍ ഘോരമായ തപസ്സനുഷ്ഠിച്ചാണ് ഗുരുദേവന്‍ മനുഷ്യദുഃഖങ്ങളെന്തൊക്കെയെന്നും അവ പരിഹരിക്കാനുള്ള വഴികളും കണ്ടെത്തിയത്. ആത്മജ്ഞാനമാണ് ഗുരുദേവന്‍ നേടിയത്. അരുവിക്കരയില്‍, അതും ഒരു ശിവരാത്രി നാളില്‍ ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഗുരുദേവന്‍ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത്. ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരുന്നു! സ്വാമി വിവേകാനന്ദൻ ഹിന്ദു സ്ന്യാസിയാണോ , ചട്ടമ്പി സ്വാമികൾ ഹിന്ദു സ്ന്യാസിയാണോ , ശ്രീ ശങ്കരാചാര്യർ ഹിന്ദു സ്ന്യാസിയാണോ, സ്വാമി ചിന്മയാനന്തൻ സ്ന്യാസിയാണോ .... ഇവരല്ലാം ഹിന്ദു സ്ന്യാസിമാരാണെങ്കിൽ ശ്രീ നാരായണ ഗുരുദേവനും ഹിന്ദു സ്ന്യാസിയാണ് ഗുരുദേവൻ മതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെ പലരും പാടെ വിസ്മരിക്കുകയാണ്. ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’ എന്ന് ജാതിവാദികളോടാണ് ഗുരുദേവന്‍ പറഞ്ഞത്. ഇതുപോലെ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന"് ഗുരുദേവന്‍ പറഞ്ഞത് തങ്ങളുടെ മതം മാത്രമാണ് സത്യമെന്ന് കരുതി അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോടാണ്. ഹിന്ദുമതത്തെ പ്രതിരോധിക്കാനാണ്, നിഷേധിക്കാനല്ല ഗുരുദേവന്‍ ഇത് പറഞ്ഞത്. "ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് "എന്നു പറഞ്ഞത് ശിവനല്ലാതെ മറ്റാരെയും ദൈവമായി ആരാധിക്കരുത്‌ എന്നറിയിക്കാനാണ്.ശിവ പ്രതിഷ്ഠ മാത്രമാണ് അദ്ദേഹം പ്രതിഷ്ടിച്ചത് . ശിവനായിരുന്നു അദ്ദേഹത്തിനു എല്ലാം.അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇത് ആർക്കും മനസ്സിലാക്കാവുന്നതാണ്. "ജാതിഭേദം പാടില്ലെന്ന"് ഹിന്ദുക്കളോട് നിര്‍ദ്ദേശിച്ച ഗുരുദേവന്‍ മതദ്വേഷം പാടില്ലെന്ന് പറഞ്ഞത് മതപരമായ അസഹിഷ്ണുത കൊണ്ടുനടക്കുന്ന ഇതരമതസ്ഥരോടാണ്. ‘ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറയാന്‍ ഗുരുദേവനെ നിര്‍ബന്ധിതനാക്കിയത് ചിലര്‍ നടത്തിയ നിര്‍ബന്ധ മതംമാറ്റങ്ങളാണ് നാരായണഗുരുദേവന്റെ ആദര്‍ശങ്ങള്‍ തന്നെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ മൂലക്കല്ല്. അതോര്‍ത്ത് CPM ആശങ്കപ്പെടേണ്ടതില്ല. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും പറഞ്ഞ ഗുരുദേവന്റെ വാക്കുകള്‍ തന്നെയാണ് യോഗം പിന്തുടരുന്നത്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ സംഘടിതശക്തി കൊണ്ട് തന്നെ നേടിയെടുക്കാനാണ് യോഗത്തിന്റെ പരിശ്രമം. ഗുരുദേവന്‍ ഉപദേശിച്ച കാര്യങ്ങള്‍ ഈഴവര്‍ക്ക് വേണ്ടി മാത്രമല്ല, മനുഷ്യരാശിക്ക് വേണ്ടിയാണ്. ആ വചനങ്ങള്‍ ഈഴവരും പിന്നാക്കക്കാരും മാത്രം പാലിക്കണമെന്നാണ് ഇവരുടെ പക്ഷം സ്വയം അഹങ്കരിച്ചു തുടങ്ങിയ കമ്യൂണിസം SNDP യെ ചവിട്ടി അരച്ച കാലഘട്ടം, അന്ന് വെള്ളാപ്പള്ളി നടേശൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് SNDP ചരിത്ര പുസ്തകതാളിൽ ഒതുങ്ങുമായിരുന്നു 1990 കളുടെ ആദ്യപകുതി - SNDP യോഗം ഡോ കെ. കെ. രാഹുലൻ എന്ന ദുര്ബലനായ ഒരു നേതാവിന്റെ കീഴിൽ ശിഥിലമായി തീരുബോൾ... ഹൈറേഞ്ചു ഭാഗത്ത് SNDP യുടെ ശാഖകൾ കേന്ദ്രീകരിച്ചു ഉള്ള കൂട്ട മതംമാറ്റം നടക്കുബോൾ ... ശിവഗിരിയിൽ അബ്ദുൽ നാസർ മദനി എന്ന ഇസ്ലാമിക തീവ്രവാദി നിത്യനിദാനം നടത്തുബോൾ . ശാശ്വതീകാനന്ദ എന്ന മഠാധിപതി മാര്ക്സിസ്റ്റ് പാർട്ടിക്ക് വിടുവേല ചെയ്യുബോൾ .... ഈ സമുദായം ഒരു നടുക്കടലിൽ ആയിരുന്നു. അങ്ങോട്ടേയ്ക്ക് ആണ് വെള്ളാപ്പള്ളി നടേശൻ എന്ന നേതാവിന്റെ കടന്നു വരവ്. ഈഴവർ ഹിന്ദുക്കളല്ല എന്ന ആശയം തലയ്ക്കു പിടിച്ച സമുദായത്തെ ചങ്കുറപ്പോടെ ഏറ്റെടുത്തു നടേശൻ. ... നാമം ജപിച്ചും ഉറങ്ങിയും ഈഴവൻ കഴിച്ചു കൂട്ടിയ കാലം കഴിഞ്ഞു

 

 

സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം


manoramaonline.com



രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു. സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ്

  *******************************************************

 

പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്


mathrubhumi.com


വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്റെ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും.

  ************************************************************

 

വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു


mathrubhumi.com


ന്യൂഡല്‍ഹി:  ഇന്ത്യാ-പാക്‌ സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു.രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ പതാകയായിരിക്കും ബി.എസ്.എഫ് സ്ഥാപിക്കുക. 350 അടി നീളമുള്ള ദേശീയ പതാകയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത്

------------------------------------------------------------------------------------

മോഡിയുടെ സമ്മാനം

  കേരളത്തിനൊരു MP യെ കിട്ടി.................................

..................................................

...........................................................

.............................................................

.................................................. കേരളത്തിനൊരു MP യെ കിട്ടി................................. .................................................. ........................................................... ............................................................. ..................................................


നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.

വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാൽ ലോകം ഇന്ത്യയ്ക്ക് കീഴിൽ!

manoramaonline.com



ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും

ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു

mangalam.com

വരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത

mangalam malayalam online newspaperന്യൂഡല്‍ഹി: ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത നടപ്പിലാക്കുന്നു. ലോകത്തില്‍ലേ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കിയ ചൈനയുടെ റെയില്‍ കോര്‍പ്പറേഷന്റെ ഹൈസ്‌പീഡ്‌ റെയില്‍വെയാണ്‌ ഇന്ത്യയില്‍ ഈ പദ്ധതിയുമായി വരുന്നത്‌.
ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ്‌ ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ്‌ വ്യക്‌തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്‌ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മുംബൈ മുതല്‍ അഹമ്മദാബാദ്‌ വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ്‌ മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ്‌ ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
 ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും

രാജ്യസുരക്ഷയ്ക്ക് അത്യാധുനിക ടെക്നോളജി, ഇന്ത്യ ഇനി സുരക്ഷിതം

manoramaonline.com

by സ്വന്തം ലേഖകൻ
പത്താന്‍കോട്ട് ഭീകരാക്രമണം പോലെ ഇനിയൊന്നു താങ്ങാന്‍ രാജ്യത്തിന് ശേഷിയുണ്ടായെന്നു വരില്ല. കൂടുതല്‍ പ്രതിരോധനടപടികള്‍ ആവശ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നുഴഞ്ഞുകയറ്റവും ഭീകരതയും ചെറുക്കാനായി സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി അഞ്ചു ഘട്ടങ്ങളിലായുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ് അണിയറയില്‍.
ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്‌വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോ

8.8 ബില്യൺ ഡോളറിന് ഫ്രാൻസിൽ നിന്ന് റഫേൽ ജെറ്റുകൾ വാങ്ങാൻ തീരുമാനം

manoramaonline.com

by സ്വന്തം ലേഖകൻ
ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. 8.8 ബില്

'അവര്‍ വെട്ടിയത് എന്റെ കുഴിമാടമല്ല'


mathrubhumi.com



This is a pleasant homecomingAfter a short while of leavingTo the place where I was born..അധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു: ഡി.ജി.പി



mathrubhumi.com







കോഴിക്കോട്:  പരവൂര്‍ ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നതായി ഡി.ജി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് എസ്.പി.ജി താനുമായി ആശയവിനിമയം നടത്തിയിരുന്നു. അപ്പോഴാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി എത്തുന്നതിനെ എതിര്‍ത്തതെന്ന് ഡി.ജി.പി പറയുന്നു.അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പരവൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നെന്നും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നതായും സെന്‍കുമാര്‍ പറയുന്നു.

മനോരമ മോഡിയെ നക്കിക്കൊല്ലുമോ

manoramaonline.com

ഇതുപോലൊരു പ്രധാനമന്ത്രി മുൻപ് ഉണ്ടായിട്ടില്ല’

by സ്വന്തം ലേഖകൻ
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം ഞെട്ടിയപ്പോൾ മണിക്കൂറുകൾക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദർശിക്കുകയും വേണ്ട എല്ലാം സഹായങ്ങളും ചെയ്തു. ഒരു രാഷ്ട്രീയവും അവിടെ കണ്ടില്ല. രാഷ്ട്രീയക്കാരുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും അപഹാസങ്ങളും കണ്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു രക്ഷാപ്രവർത്തനം നടത്തി. ഇതാണ് സോഷ്യൽമീഡിയകളിൽ വായിച്ചെടുക്കാവുന്നത്.

ഈ ഗതിമാന്‍ അത്ഭുതമാണ്, അകത്തും പുറത്തും

janmabhumidaily.com

ജന്മഭൂമി
ഭാരതത്തിന്റെ അതിവേഗ ട്രെയിനിന്റെ ആദ്യയാത്രയില്‍ സഞ്ചരിച്ച ഷാബു പ്രസാദ് അനുഭവം എഴുതുന്നു...
5ഇത് ഗതിമാന്‍ എക്‌സ്പ്രസ്സ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏപ്രില്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട, ഭാരതത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മീറ്റര്‍ ഗേജുകളില്‍ കിതച്ചോടിയ പഴയ കല്‍ക്കരി വണ്ടികളില്‍ നിന്ന്, മണിക്കൂറില്‍ 160 കിലോമീറ്ററെന്ന ഈ മിന്നല്‍ വേഗത്തിലേക്കുള്ള 160 വര്‍ഷങ്ങളുടെ ദൂരം ഇതി

വിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനങ്ങളുമായി ബാഗേജ് ചട്ടങ്ങളിൽ വന്‍ മോഡി മാജിക്ക്

manoramaonline.com

by കെ. ജയപ്രകാശ്ബാബു
വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികൾക്കും വിദേശയാത്രികർക്കും സംശയങ്ങ

നിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;

marunadanmalayali.com

 പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത

നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്; കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉദാരമാക്കും

janamtv.com

Posted BY Admin

UPSC-logo1
ന്യൂഡൽഹി: ഒ.ബി.സി. വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ വിഭാഗങ്ങളിന്മേലുള്ള സംവരണത്തിനാവശ്യമായ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വ്യവസ്ഥകൾ ഉദാരമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇനി മുതൽ, സ്വയം സാക്ഷ്യപ്പെടുത്തിയ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ പകർപ്പു

 

 

അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു

janmabhumidaily.com

ജന്മഭൂമി
8ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുത

 

 

ഭവന, വാഹന വായ്പ്പാ പലിശ കുറയും

janmabhumidaily.com

ജന്മഭൂമി
2മുംബയ്: ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പ്പയുടെ (റിപോ) പലിശ 25 പോ

 

 

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി

janmabhumidaily.com

ജന്മഭൂമി
3ന്യൂദല്‍ഹി: അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാ

സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക

manoramaonline.com

by സ്വന്തം ലേഖകൻ
റിയാദ് ∙ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽ

 

വേഗത്തില്‍ ഓടാന്‍ റയില്‍വേയുടെ 'ഗതിമാന്‍'

mathrubhumi.com

ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്

 

തട്ടിയെടുത്തതു പാവപ്പെട്ടവരുടെ പണം; രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ല: വിജയ് മല്യ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു മോദി

marunadanmalayali.com

March 27, 2016 | 08:20 PM | Permalink


സ്വന്തം ലേഖകൻ

ഗുവാഹത്തി: രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലാണു വിജയ് മല്യയുടെ കാര്യം പരാമർശിച്ചു മോദിയുടെ പ്രസ്താവന.
ബാങ്കുകളെ വെട്ടിച്ച് കടന്നു കളയുന്നവർ രാജ്യത്

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

mangalam.com

 

mangalam malayalam online newspaperഡെറാഡൂണ്‍: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ജനങ്ങളുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം: പ്രധാനമന്ത്രി

manoramaonline.com

by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികളിന്മേൽ പരമാവധി 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇപ്പോൾ കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ഇക്

 

 

തങ്ങൾ കുടുംബത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥി

മലപ്പുറം: അസഹിഷ്ണുതാ വിവാദവും ഗോസംരക്ഷണത്തിന്റെ പേരിലുളള കൊലപാതകങ്ങളും തിളച്ചുമറിയുമ്പോൾ ബി.ജെ.പി സ്ഥാനാ‌ർത്ഥിയായി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രചാരണത്തിനിറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടോ?. - 'അങ്ങ

കണ്ണൂരില്‍ വന്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്‌, നിരവധി വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട്ടില്‍ വന്‍സ്ഫോടനം.  കോളനിയിലെ താമസക്കാരനായ അനുമാലിക്കിന്റെ  വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ അനുമാലിക്കിന്റെ മകള്‍ ഹിബയ്ക്കും ഭാര്യ റാഹിലയ്ക്കും സമീപവാസിയായ പ്രഭാകരനും പരിക്കേറ്റു. ഇതില്‍ ഹിബയുടെ പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച്ച രാത്രി 11.45-ഓടെയുണ്ടായ സ്ഫോടനത്തില്‍ മാലികിന്റെ  ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള അഞ്ചോളം വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തെ മരങ്ങളടക്കം കടപുഴകി

 

 

എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്

mathrubhumi.com

SBTതിരുവനന്തപുരം: ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി. അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി എസ്.ബി.ടി.യുടെ സാ

ഒരു ഈടും കൊടുക്കാതെ 25 ലക്ഷം വായ്പ കൊടുക്കുന്നു

mathrubhumi.com

ചെറുസംരംഭകർക്ക്‌ മൂന്ന്‌ സ്വയം തൊഴിൽ വായ്പകൾ

ടി.എസ്‌. ചന്ദ്രൻ
സംരംഭംസൂക്ഷ്മ-ചെറുകിട മേഖലയിൽ ഒട്ടേറെ സ്വയം തൊഴിൽ സംരംഭങ്ങൾ വളർന്നു വരികയാണ്‌ കേരളത്തിൽ. വളർച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴിൽ സംരംഭകർക്ക്‌ ആശ്വാസം പകരുന്നതാണ്‌ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ. കുറഞ്ഞ പലിശ, സബ്‌സിഡി എന്ന ആശ്വാസ ധനം, സംരംഭകർക്ക്‌ സർക്കാർ ഏജൻസിയുടെ കൈത്താങ്ങ്‌ എന്നിവ ഇത്തരം വായ്പാ പദ്ധതികളിൽ നിന്ന്‌ ലഭി

ബി.ഡി.ജെ.എസ് ​ 37 സീറ്റുകളില്‍: പ്രഖ്യാപനമായി

mathrubhumi.com

തിരുവനന്തപുരം:  ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാകും മത്സരിക്കുക. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്ന 37 സീറ്റുകള്‍ പ്രഖ്യാപിച്ചത്.
26 ന് മുമ്പ് എന്‍.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് കുമ്മനം പറഞ്ഞു. കോവളം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന  ബി.ഡി.ജെ.എസിന്റെ നിലപാടിന് ബി.ജെ.പി നേതൃത്വം ചര്‍ച്ചയില്‍ വഴങ്ങി. ഇതോടൊപ്പം തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, വാമനപുരം. കാഞ്ഞങ്ങാട് സീറ്റു

ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരെ കൂടാതെ ഗവർണമാർ, മുഖ്യമന്ത്രിമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. രാഷ്ട്രപതി, പ്രധാനമന്ത്രി,

 





marunadanmalayali.com

March 18, 2016 | 06:52 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം (സൂഫിസം). ആത്മ സംസ്‌കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. ഇസ്‌ലാം ലോകത്തിനു നൽകിയ ഏറ്റവും മഹത്തായ സംഭാവനയാണു സൂഫിസമെന്ന വിലയിരുത്തലു

വിജയകുമാർ
വിജയകുമാർ
ചെന്നൈ∙ പ്രമുഖ തമിഴ് നടൻ വിജയകുമാർ ബിജെപിയിൽ ചേർന്നു. ടി നഗറിലുള്ള ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനിൽനിന്ന് അംഗത്വം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തിയ വിജയകുമാർ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്

mathrubhumi.com

പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍ കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്‍കി കേന്ദ്ര തുറമുഖ മന്ത്രാലയം ഉത്തരവിറക്കി.

ആദര്‍ശത്തിന്‍റെ  വിധിരൂപങ്ങള്‍

; എട്ട് കോടിയുടെ ലാഭ കണക്ക് കേട്ട് വിശ്വസിക്കാനാവാതെ പ്രതിപക്ഷവും

March 16, 2016 | 10:07 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പിനിക്ക് ഇനി ലാഭക്കണക്കുകൾ പറായം. എട്ട് വർഷത്തിന് ശേഷം എയർഇന്ത്യ ലാഭത്തിലാകുന്നു. വിമാന ഇന്ധനത്തിന്റെ വിലക്കുറവ് ഇതിന് ഒരുപരിധി വരെ കാരണമാണ്. എന്നാൽ നരേന്ദ്ര മോദി സർ്ക്കാരിന്റെ ചെലവ് ചുരുക്കലും പരിഷ്‌കരണ നടപടികളും കോടികളുടെ നഷ്ടക്കണക്കിൽ നിന്ന് എയർ

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ ആധാര്‍ ബില്‍ ലോക്സഭ വീണ്ടും പാസാക്കി. രാജ്യസഭയില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് ബില്‍ വീണ്ടും പാസാക്കിയത്. കഴിഞ്ഞയാഴ്ച ലോക്‌സഭ ആധാര്‍ബി

ചരിത്രം ഉറ്റുനോക്കുന്നു, ഗുംനാമി ബാബയുടെ പെട്ടികളിലേക്ക്

സേതു ഭാരതം പദ്ധതിക്ക് തുടക്കമായി

കേരളത്തിലെ 140 മണ്ഡലങ്ങളും മെയ്‌ 16ന് പോളിങ്ങ് ബൂത്തിലേക്ക്

ഗുജറാത്ത് നഗരസഭകളില്‍ ബി.ജെ.പി.ക്ക് വിജയം

ഭാരത് ധര്‍മ ജന സേന എന്‍ഡിഎയില്‍

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

രാജ്യവിരുദ്ധ മുദ്രാവാക്യം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ജെ.എൻ.യു അദ്ധ്യാപകരുടെ കത്ത്

സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെഉദാത്ത മാതൃക

വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം;

സുധീരന്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും | mangalam.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1