2/28/2015

ഒരുകോടിയുടെ ഓസ്‌കര്‍ വസ്ത്രം മോഷണംപോയി


ഒരുകോടിയുടെ ഓസ്‌കര്‍ വസ്ത്രം മോഷണംപോയി
മാതൃഭുമി  . 28/12/15/



 



ട ട ട+





                           











ഒരു വസ്ത്രം മോഷണംപോയാല്‍ ഇത്ര ബഹളമുണ്ടാക്കണോ എന്ന് സംശയം വേണ്ട. കാരണം അത് ഇത്തിരി വിലപിടിച്ചതുതന്നെയാണ്. ഒന്നും രണ്ടും ലക്ഷമല്ല ഒരുകോടിരൂപയോളം വിലമതിക്കുന്ന സെലിബ്രിറ്റി വസ്ത്രമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്.

ഇത്തവണത്തെ ഓസ്‌കറിന് നടി ലുപിറ്റ ന്യോങ് അണിഞ്ഞ വസ്ത്രം അത്രയേറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രകൃതിദത്തമായ 6000 വെളുത്ത മുത്തുകളായിരുന്നു അതിന്റെ പ്രത്യേകത. വെസ്റ്റ് ഹോളിവുഡിലെ ലണ്ടന്‍ ഹോട്ടലില്‍നിന്ന് ന്യോങ് പുറത്തുപോയ സമയംനോക്കിയായിരുന്നു മോഷണം.

ഞായറാഴ്ച നടന്ന പുരസ്‌കാരവിതരണച്ചടങ്ങിലെ അവതാരകയായിരുന്നു ന്യോങ്. '12 ഇയേഴ്‌സ് ഓഫ് സ്ലേവ്' എന്ന ചിത്രത്തിലൂടെ 2014ല്‍ മികച്ചസഹനടിക്കുള്ള പുരസ്‌കാരം നേടിയ സെലിബ്രിറ്റിയാണ് കെനിയക്കാരിയായ 31കാരി ന്യോങ്.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആവാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. എന്തായാലും മോഷ്ടാവിനെക്കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ് പോലീസ്. ഇതുവരെ ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല. കാള്‍വിന്‍ ക്‌ളിനിനുവേണ്ടി ഫ്രാന്‍സിസ്‌കോ കോസ്റ്റ ഡിസൈന്‍ ചെയ്ത വസ്ത്രം 25 പേര്‍ ചേര്‍ന്ന് 10 ആഴ്ചകൊണ്ടാണ് നെയ്‌തെടുത്തത്. 6000 മുത്തുകള്‍ കൈകൊണ്ട് തുന്നിച്ചേര്‍ക്കുകയായിരുന്നു.

2/27/2015

ആകാശത്ത് അഗ്നിഗോളം കണ്ടതായി നാട്ടുകാര്‍


ആകാശത്ത് അഗ്നിഗോളം കണ്ടതായി നാട്ടുകാര്‍


matrubhumi 27/2/2015/

ട ട ട+


കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് അഗ്നിഗോളം കണ്ടെത്തിയതായി നാട്ടുകാര്‍. ഉല്‍ക്കാ പതനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാത്രിയോടെ അഗ്നിഗോളം കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. നേരിയ ഭൂചലനവും ഉണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ തുറവൂര്‍, കോലഞ്ചേരിക്കടുത്തുള്ള വലമ്പൂര്‍ എന്നിവിടങ്ങളില്‍ ഉല്‍ക്കാപതനം ഉണ്ടായതെന്ന് കരുതുന്നു. ദുരന്ത നിവാരണസേന ഇവിടേക്ക്

മോഡിയുടെ ലോക്സഭയിലെ മറുപടി

മോഡിയുടെ ലോക്സഭയിലെ മറുപടി

2/26/2015

വമ്പന്‍ സൌരോര്‍ജ പദ്ധതിക്കു കേന്ദ്ര തീരുമാനം


വമ്പന്‍ സൌരോര്‍ജ പദ്ധതിക്കു കേന്ദ്ര തീരുമാനം
 സ്വന്തം ലേഖകന്‍tory Dated: Wednesday, February 25, 2015 22:58 hrs IST 
Facebook ShareTwitter Share
മനോരമ 26/2/15/

ന്യൂഡല്‍ഹി . ദേശീയ സൌരോര്‍ജ മിഷനില്‍ 15,000 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൌരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്‍ടിപിസി, എന്‍വിവിഎന്‍ സ്ഥാപനങ്ങള്‍ മുഖേനയാകും പദ്ധതി നടപ്പാക്കുക.

സ്വകാര്യ നിക്ഷേപത്തിനു പ്രാമുഖ്യം നല്‍കുന്നതാകും പദ്ധതി. ഇതില്‍  3000 മെഗാവാട്ട് സൌരോര്‍ജ പദ്ധതികളിലെ വൈദ്യുതി എന്‍ടിപിസിയില്‍ നിന്നുള്ള 1500 മെഗാവാട്ട് വൈദ്യുതിയുമായി ചേര്‍ത്താകും വിതരണം ചെയ്യുക. 1000 മെഗാവാട്ട് സൌരോര്‍ജ പദ്ധതി ആന്ധ്രപ്രദേശില്‍ സ്ഥാപിക്കും. ബാക്കിയുള്ള 2000 മെഗാവാട്ട് പദ്ധതികള്‍ താല്‍പര്യമുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും.  5000 മെഗാവാട്ട് പദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെയും 7000 മെഗാവാട്ട് സര്‍ക്കാര്‍ സഹായമില്ലാതെയുമാകും ആരംഭിക്കുക.

ദേശീയ വികസന ബാങ്കും (എന്‍ഡിബി) ബ്രിക്സ് അടിയന്തരാവശ്യ കരുതല്‍ കരാറും (സിആര്‍എ) ആരംഭിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബ്രിക്സ് രാജ്യങ്ങളിലെ അടിസ്ഥാനസൌകര്യ, വികസന പദ്ധതികള്‍ക്കു വിഭവ സമാഹരണം നടത്താനാണു ദേശീയ വികസന ബാങ്ക്. ബ്രിക്സ് അംഗരാജ്യങ്ങള്‍ക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കാനുള്ളതാണ് സിആര്‍എ.

2/25/2015

ബൈലുകള്‍ തെറിച്ചു പോയി കണ്ണുകള്‍ തുറിച്ചു പോയി എന്നിട്ടും പോയില്ല വിക്കറ്റ്


ബെയ്ല്‍ തെറിച്ചു; ലൈറ്റ് മിന്നി, എന്നിട്ടും ജോയ്‌സ് പുറത്തായില്ല 
ഫെബ്   .  2 5 / 2 / 2 0 1 5 

ബ്രിസ്‌ബെയ്ന്‍: സാങ്കേതികവിദ്യ പിടിമുറുക്കുംതോറും കുതറിപ്പോവുകയാണ് ക്രിക്കറ്റിലെ കൗതുകങ്ങള്‍. പന്തു തട്ടി ബെയ്ല്‍ വീഴുന്നത് തിരിച്ചറിയാന്‍ ഒരുക്കിയ എല്‍.ഇ.ഡി. സ്റ്റമ്പുകളാണ് ഇക്കുറി വികൃതികാട്ടി ലോകകപ്പിന് ഒരു അവിസ്മരണീയ നിമിഷം സമ്മാനിച്ചത്.

അയര്‍ലന്‍ഡും യു.എ.ഇയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. യു.എ.ഇ.യുടെ അംജദ് ജാവേദ് എറിഞ്ഞ പത്താം ഒാവറിലെ നാലാം പന്ത് എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിച്ചു. പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റ് മിന്നുകയും ചെയ്തു. എന്നാല്‍, സാങ്കേിക വിദഗ്ദ്ധരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മുകളിലേയ്ക്ക് തെറിച്ച ബെയ്ല്‍ ഒന്നും സംഭവിക്കാത്തതുപോലെ തിരികെ സ്റ്റമ്പിന് മുകളില്‍ തന്നെ വന്നു വീണു. ജോയ്‌സിന് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു. യു.എ.ഇ. താരങ്ങള്‍ പ്രതീക്ഷയോടെ അമ്പയറുടെ നേരെ തിരിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുനില്‍ക്കുകയായിരുന്നു ഐ.സി.സി.യുടെ സാങ്കേതിക വിദഗ്ദ്ധര്‍.

279 റണ്‍ എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അയര്‍ലന്‍ഡ് അപ്പോള്‍ ഒന്നിന് 35 റണ്‍ എന്ന നിലയിലായിരുന്നു. ജോയ്‌സിന്റെ വ്യക്തിഗത സ്‌കോര്‍ പതിനാറും. അടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് ജോയ്‌സ് രണ്ടാം ജന്മം ആഘോഷിച്ചത്.

2/23/2015

ചിരിക്കാത്തവരും ഇത് കേട്ട് ചിരിച്ചതാണ്

ചിരിക്കാത്തവരും  ഇത് കേട്ട് ചിരിച്ചതാണ്
നിങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ പത്തു പ്രാവശ്യം ചിരിച്ചിരിക്കും  

2/21/2015

ഏറ്റവും വിലപിടിച്ച കോട്ട്


മോദിയുടെ സ്യൂട്ട് ലാല്‍ജിഭായി പട്ടേലിന്; നല്‍കിയത് 4.31 കോടി




മാതൃഭുമി/21/2/2015/


സൂറത്ത്: 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന പേര് തുന്നിച്ചേര്‍ത്ത കുപ്പായം ഹിതേഷ് ലാല്‍ജിഭായി പട്ടേലിനു സ്വന്തം. 4.31 കോടി രൂപയ്ക്കാണ് ധര്‍മാനന്ദന്‍ ഡയമണ്ട്‌സ് ചെയര്‍മാന്‍ ഹിതേഷ് ഇതു സ്വന്തമാക്കിയത്.

സൂറത്തുകാരനായ കെട്ടിടനിര്‍മാതാവ് ലാവ്ജി ബാദ്ഷാ അഞ്ചുകോടിരൂപ പറഞ്ഞതാണ്. പക്ഷേ, ലേലസമയം കഴിഞ്ഞതിനാല്‍ നിരാശനാകേണ്ടിവന്നു.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ മോദിയണിഞ്ഞ സ്യൂട്ടാണ് ഗുജറാത്തിലെ സൂറത്ത് സയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലേലത്തിനുവെച്ചത്. സ്വന്തം പേരുതുന്നിയ കുപ്പായമണിഞ്ഞ മോദി ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടു.

പ്രധാനമന്ത്രിയായശേഷം മോദിക്കു കിട്ടിയ 455 സമ്മാനങ്ങളും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കിട്ടിയ 350തോളം സമ്മാനങ്ങളും ലേലത്തിനുണ്ടായിരുന്നു. ഗംഗാശുദ്ധീകരണനിധിയിലേക്ക് പണം സ്വരുക്കൂട്ടുന്നതിനായിരുന്നു ലേലം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ബുധനാഴ്ചയാരംഭിച്ച ലേലത്തിനു നേതൃത്വംനല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ലേലം അവസാനിച്ചു.

ആദ്യദിനംമുതല്‍ മോദിയുടെ 'വിവാദക്കുപ്പായ'മായിരുന്നു മുഖ്യ ആകര്‍ഷണം. 51 ലക്ഷം രൂപയിലാരംഭിച്ച ലേലമാണ് 4.31 കോടി രൂപയില്‍ അവസാനിച്ചത്. 3.61 കോടി രൂപയ്ക്ക് ഹിതേഷ് ലാല്‍ജിഭായി ആദ്യം ലേലംവിളിച്ചിരുന്നു. മത്സരം മുറുകിയതോടെ പിന്നാക്കംപോയി. കുപ്പായം എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന ആഗ്രഹത്താലാണ് 4.31 കോടി വാഗ്ദാനംചെയ്തത്.

കുപ്പായം സ്വന്തമക്കാന്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപകന്‍ രാജേഷ് മഹേശ്വരിയും രംഗത്തുണ്ടായിരുന്നു. 250 ആളുകളില്‍നിന്ന് 50,000 രൂപവീതം സംഭാവനസ്വീകരിച്ച് 1.25 കോടി രൂപയ്ക്ക് ലേലം വിളിച്ചെങ്കിലും സമ്പന്നരുടെ തള്ളിക്കയറ്റത്തില്‍ അദ്ദേഹം പിന്നാക്കംപോയി.

വിവാദമുയര്‍ത്തിയ സ്യൂട്ടിന്റെ ലേലത്തെ കോണ്‍ഗ്രസ്സും ജെ.ഡി.യു.വും എ.എ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും വിമര്‍ശിക്കുകയുണ്ടായി. മാനക്കേടുമാറ്റാനുള്ള അഭ്യാസമാണു ലേലമെന്ന് ഇവര്‍ പരിഹസിച്ചു.

ഗുജറാത്തില്‍ വേരുകളുള്ള വിദേശ ഇന്ത്യക്കാരന്‍ രമേഷ്‌കുമാര്‍ ഭികാഭായി മോദിക്കു സമ്മാനിച്ച സ്യൂട്ടാണിത്. 10 ലക്ഷം രൂപയാണ് ഇതിനു വിലകണക്കാക്കുന്നത്

ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


  മാതൃഭൂമി 21/ഫെബ്/2015/



ഉപയോയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപകടത്തിലാകുംവിധം, വൈറസ് പോലുള്ള ഒരു പ്രോഗ്രാം ചൈനീസ് കമ്പനിയായ ലെനൊവോയുടെ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി സുരക്ഷാവിദഗ്ധര്‍.

ലാപ്‌ടോപ്പുകളില്‍ 'സൂപ്പര്‍ഫിഷ്' ( ഞന്‍ഹഫഴബയറമ ) എന്ന സ്‌പൈവേര്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന്, അത് ഉടന്‍ നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലാപ്‌ടോപ്പുകളില്‍ ലെനൊവോ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സൂപ്പര്‍ഫിഷ് പ്രോഗ്രാം, പരസ്യങ്ങള്‍ ഓട്ടോമാറ്റിക്കായി ഡിസ്‌പ്ലേ ചെയ്യുന്ന 'ആഡ്‌വേര്‍' ( ദപള്‍ദഴഫ ) ആണെന്ന് കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൂപ്പര്‍ഫിഷ് അതുമാത്രമല്ലെന്നും, അതൊരു ദുഷ്ടപ്രോഗ്രാമാണെന്നും എന്‍ക്രിപ്റ്റ് ചെയ്ത കണക്ഷനുകള്‍ തുറന്നുകൊടുക്കാനും അതുവഴി ഹാക്കര്‍മാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കാനും അതിനാകുമെന്നും, 'ഇരാറ്റ സെക്യൂരിറ്റി' ( നഴഴദര്‍ദ ഞഫഋന്‍ഴര്‍യസ്ര ) എന്ന യു.എസ്.സുരക്ഷാകമ്പനിയുടെ മേധാവി റോബര്‍ട്ട് ഗ്രഹാം ആണ് വെളിപ്പെടുത്തിയത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒഎസിലോടുന്ന ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് പ്രോഗ്രാം ലെനൊവോ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി അദ്ദേഹം റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ലാപ്‌ടോപ്പുകളില്‍നിന്ന് സൂപ്പര്‍ഫിഷ് പ്രോഗ്രാം നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പട്ടത്. യൂസര്‍മാരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കാന്‍ വഴിതുറക്കുന്നതാണ് ലെനൊവോയുടെ നടപടിയെന്ന് യു.എസ്.അധികൃതര്‍ പറഞ്ഞു.

സൂപ്പര്‍ഫിഷ് നീക്കംചെയ്യാന്‍ ലെനൊവോയുടെ മാര്‍ഗനിര്‍ദേശം
 പുതിയ വെളിപ്പെടുത്തലുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍, ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് സോഫ്റ്റ്‌വേര്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ത്തിയതായി ലെനൊവോ അറിയിച്ചു.

മാത്രമല്ല, മുമ്പ് വിറ്റ ലാപ്‌ടോപ്പുകളില്‍നിന്ന് ആ സ്‌പൈവേര്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശവും ലെനൊവോ പ്രസിദ്ധീകരിച്ചു. സൂപ്പര്‍ഫിഷ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ 'വിന്‍ഡോസ് ഡിഫെന്‍ഡര്‍' അപ്‌ഡേറ്റ് ചെയ്യാനും എത്രയും വേഗം സിസ്റ്റം സ്‌കാന്‍ ചെയ്യാനും കമ്പനി നിര്‍ദേശിച്ചു.

 'ഞങ്ങള്‍ ശരിക്കും പുലിവാല്‍ പിടിച്ചു' ഇതെപ്പറ്റി ലെനൊവോയുടെ സി.ടി.ഒ. പീറ്റര്‍ ഹോര്‍റ്റെന്‍സിയസ് പരിതപിച്ചു.

സുരക്ഷിതമായ ട്രാഫികിന് സൂപ്പര്‍ഫിഷ് തടസ്സമുണ്ടാക്കുന്നു എന്നതാണ് പ്രശ്‌നം. ഹാക്കര്‍മാര്‍ക്ക് ആക്രമണം നടത്താന്‍ സഹായിക്കുന്ന ഒരു സെല്‍ഫ്സൈന്‍ഡ് സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണ് കുഴപ്പമുണ്ടാക്കുന്നത്.

2014 സപ്തംബറിനും 2015 ജനവരിക്കുമിടയില്‍ വിറ്റ ലെനൊവോ വിന്‍ഡോസ് ലാപ്‌ടോപ്പുകളിലാണ് സൂപ്പര്‍ഫിഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, കമ്പനി വിറ്റ 'തിങ്ക്പാഡു'കളില്‍ ( ടമയഷലഹദപറ ) ഈ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ലെനൊവോ അറിയിച്ചു.

2/20/2015

കോട്ടുക്കൽ ഗുഹാക്ഷേത്രം


കോട്ടുക്കൽ ഗുഹാക്ഷേത്രം
കോട്ടുക്കൽ ഗുഹാക്ഷേത്രം
കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു.
ചരിത്രം
ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്. കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.
ക്ഷേത്രഘടന
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഗണപതി വിഗ്രഹം
ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.

2/18/2015

അടുക്കളയിലെ വൈദ്യന്മാര്‍


അടുക്കളയിലെ വൈദ്യന്മാര്‍
 Story Dated: Wednesday, February 18, 2015 11:36 hrs IST 
Facebook ShareTwitter Share















മനോരമ 1 8 /2/15/ ബുദ്ധന്‍

നമ്മുടെ ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും ഔഷധഗുണം നിറഞ്ഞവയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍. ഇതാ ചില അടുക്കള മരുന്നുകള്‍.

തക്കാളി: പതിവായി അത്താഴ ശേഷം ഒരു തക്കാളി കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. മുഖത്ത് എണ്ണമയം കൂടുമ്പോള്‍ ഒരു തക്കാളിയുടെ നീരില്‍ ഒരു വലിയ സ്പൂണ്‍ മുതിരപ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകുക.

കറിവേപ്പ്: പത്തു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും ചേര്‍ത്തരച്ച് ഒരു ഗാസ് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. പത്തു കറിവേപ്പിലയരച്ച് ഒരു ഗാസ് മോരില്‍ കലക്കിക്കുടിച്ചാല്‍ അരുചിയും ദഹനക്കേടും മാറും.

ഈന്തപ്പഴം: ഏഴ് ഈന്തപ്പഴവും 14 കറിവേപ്പിലയും നാല് നെല്ലിക്കയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആട്ടിന്‍പാല്‍ തൊട്ട് അരച്ചുരുട്ടി പ്രഭാതത്തില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകും. തലവേദനയും മൈഗ്രേനും മാറാന്‍ ഈന്തപ്പഴം പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുക.

കൈതച്ചക്ക: കൂടുതല്‍ ആഹാരം കഴിച്ചതു മൂലമുള്ള ദഹനക്കേടു മാറാന്‍ കൈതച്ചക്കയുടെ നീര് കുടിക്കുകയോ കൈതച്ചക്ക കഴിക്കുകയോ ചെയ്താല്‍ മതി.

കാരറ്റ്: കാരറ്റ് വട്ടത്തില്‍ അരിഞ്ഞ് ഉണക്കിപ്പൊടിച്ച് ഒരു വലിയ സ്പൂണ്‍ ദിവസവും കഴിക്കുന്നത് നേത്രരോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും, ശരീരത്തിനു കുളിര്‍മയും കിട്ടും. ഒരു ഗാസ് കാരറ്റ് ജ്യൂസില്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചാല്‍ ശരീരത്തിനു നിറം ലഭിക്കുന്നതാണ്.

തേന്‍: ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത് നുണഞ്ഞിറക്കുക. ദഹനക്കേടു മാറും. ഇഞ്ചിനീരും സമം തേനും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും.

കുരുമുളക്: ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും കലക്കി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ജലദോഷം, ആസ്ത്മ, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ ഭേദമാകും. നിത്യേന കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കഫക്കെട്ട് മാറും
( ഇതിനു വിശ്വാസം ഉണ്ടോ എന്ന് എനിക്കറിയില്ല )

2/13/2015

കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി



കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി

കോഴിക്കോട്:    13/2/2015/മാതൃഭുമി
കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി  
 |    Feb 13, 2015
1. പുന്‍ടിയസ് നെല്‍സണി
1. പുന്‍ടിയസ് നെല്‍സണി 


2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌
  2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌ 

3. സിസ്‌റ്റോമസ് ക്രൈസ്യസ്‌


3. സിസ്‌റ്റോമസ് ക്രൈസ്യസ്‌ 
4. സിസ്‌റ്റോമസ് റൂഫസ്

4. സിസ്‌റ്റോമസ് റൂഫസ് 


കോഴിക്കോട്: പരലിന്റെയും കുറുവയുടെയും ജനുസ്സില്‍പ്പെട്ട നാല് പുതിയ ശുദ്ധജലമത്സ്യങ്ങളെ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നുമായി കണ്ടെത്തി. 
 കൊല്ലം ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി മാവേലിക്കര തടത്തിലാല്‍ സ്വദേശി പ്രൊഫ. മാത്യൂസ് പ്ലാമൂട്ടിലാണ് പുന്‍ടിയസ് നെല്‍സണി, പുന്‍ടിയസ് നൈഗ്രോനോട്ടസ്, സിസ്റ്റോമസ് റൂഫസ്, സിസ്റ്റോമസ് ക്രൈസ്യസ് എന്നിങ്ങനെ പേരിട്ട പുതിയ മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്. 
 ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബയോളജി, ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫോണ ആന്‍ഡ് ബയോളജിക്കല്‍ സ്റ്റഡീസ് എന്നീ അന്തര്‍ദേശീയ ശാസ്ത്രമാസികകളുടെ പുതിയ ലക്കങ്ങളില്‍ മത്സ്യങ്ങളെപ്പറ്റിയുള്ള ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 ശരീരത്തിനും ചിറകുകള്‍ക്കും മഞ്ഞനിറമുള്ള പുന്‍ടിയസ് നെല്‍സണിയുടെ തല ഉയരം കൂടിയതും ചുണ്ട് കുറുകിയതും വായ് വിസ്താരമുള്ളതുമാണ്. ഇവയുടെ ഉച്ചിയില്‍ പച്ചനിറമുള്ള ഒരു മറുകും ചെകിളമൂടിക്ക് വെളിയിലായി കറുത്ത വരയുമുണ്ട്. തിരവല്ലയ്ക്കടുത്തുള്ള പമ്പാനദിയും മണിമല നദിയും ചേരുന്ന ഭാഗമായ കല്ലുങ്കല്‍ എന്ന സ്ഥലത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. 
 കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫ. ഡോ. നെല്‍സണ്‍ പി. എബ്രഹാമിനോടുള്ള ബഹുമാനാര്‍ത്ഥമാണ് മത്സ്യത്തിന് പുന്‍ടിയസ് നെല്‍സണി എന്ന് പേരിട്ടത്. 
 പുന്‍ടിയസ് നൈഗ്രോനോട്ടസ് എന്ന പരല്‍ മത്സ്യത്തെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവയുടെ മുതുകുഭാഗം കറുത്ത നിറമുള്ളതും മുതുക് ചിറക് കിരണങ്ങള്‍ ഏറിയതും പാര്‍ശ്വരേഖയില്‍ ശല്കങ്ങള്‍ കൂടിയതുമാണ്. 
 സിസ്റ്റോമസ് ക്രൈസ്യസ് എന്ന കുറുവാ മത്സ്യത്തെ മല്ലപ്പള്ളിക്കടുത്തുള്ള കീഴ്വായ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. നീളമുള്ളതും സ്വര്‍ണനിറമുള്ളതുമായ ഇവയുടെ നെഞ്ചിലെ ചിറകിനും കൂടുതല്‍ നീളമുണ്ട്. 
 സിസ്റ്റോമസ് റൂഫസ് എന്ന കുറുവാ മത്സ്യത്തെ വെമ്പാലയില്‍ നിന്നാണ് ശേഖരിച്ചത്. വീതികൂടിയ ഇവയുടെ ശരീരത്തിന് തവിട്ടുനിറമാണ്. ചിറകുകള്‍ ചുവന്നതാണ്. 
 സിസ്റ്റോമസ് ജനുസില്‍പ്പെട്ട പുതിയ മത്സ്യത്തെ ഒന്നരനൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പുതിയ നാല് മത്സ്യങ്ങള്‍ക്കും അന്താരാഷ്ട്ര ജന്തുശാസ്ത്രനാമകരണ ഏജന്‍സിയായ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ ക്ലേച്ചറിന്റെ സൂബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭിച്ചിട്ടുണ്ട്. പുതിയ മത്സ്യങ്ങളെ പശ്ചിമ ബംഗാളിലെയും കോഴിക്കോട്ടെയും സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.

2/12/2015

നിറയെ സൌകര്യങ്ങളുമായി ലോഡ്ജി


ÈßùæÏ ØìµøcB{áÎÞÏß çÜÞÁí¼ß
ØçLÞ×í
Story Dated: Wednesday, February 11, 2015 16:28 hrs IST
Print
mail
text-size_r1_c1
text-size_r1_c3
















നിറയെ സൌകര്യങ്ങളുമായി ലോഡ്ജി
സന്തോഷ്
12/2/15/മനോരമ 

 റെനോ ലോഡ്ജി 1 ഗ്നക്ഷ 3റെനൊയെപ്പറ്റി പറഞ്ഞാല്‍ പല അഭിപ്രായങ്ങള്‍ വരും. വില്‍പനയും വില്‍പനാനന്തര സേവനവുമൊക്കെ ചര്‍ച്ചാവിഷയമാക്കിയാല്‍ നല്ലതും ചീത്തയും പറയാന്‍ ഒട്ടനവധിയാളുകളുണ്ടാവും. എന്നാല്‍ റോഡിലൊന്നിറങ്ങി തിരിച്ചു കയറും മുമ്പ് ഒരു റെനൊയെങ്കിലും കാണാതെ മടങ്ങാനാവില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഉല്‍പന്നം നന്നായാല്‍ മുക്കാലും ശരിയായി എന്നതു തന്നെ കാരണം. ഇതു വരെ ഡസ്റ്ററായിരുന്നു റെനൊയുടെ അത്ഭുതമെങ്കില്‍ ഇനിയെത്തുന്നത് ലോഡ്ജിയാണ്. ഏഴു പേര്‍ക്ക് സുഖമായി യാത്രയൊരുക്കുന്ന കുടുംബ മള്‍ട്ടി പര്‍പസ് വാഹനം (എം പി വി). 

വിപണിയിലിന്നുള്ള എം പി വികളില്‍ നിന്നു ലോഡ്ജിയെ മാറ്റി നിര്‍ത്തണം. കാരണം ഇപ്പോഴുള്ള എം പി വികള്‍ മുഖ്യമായും രണ്ടു വിഭാഗത്തില്‍പ്പെടുന്നവയാണ്. ഒന്ന്: ഇന്നോവയും ആര്യയും സ്കോര്‍പിയോയുമൊക്കെ വരുന്ന ഉന്നതശ്രേണി. വലുപ്പം, സ്ഥലസൌകര്യം എന്നിവയൊക്കെയാണ് ഈ വാഹനങ്ങളുടെ മികവ്. ന്യൂനത കുറഞ്ഞ ഇന്ധനക്ഷമത. 10 കിലോമീറ്ററാണ് ശരാശരി മൈലേജ്. വിലക്കൂടുതല്‍ മറ്റൊരു കുറവായിക്കരുതാം. 

രണ്ടാം വിഭാഗത്തില്‍ എര്‍ട്ടിഗ, മൊബിലിയോ എന്നിവയൊക്കെ വരും. ഹാച്ച് ബാക്ക് കാര്‍ വലിച്ചു നീട്ടിയതിനു തുല്യമാണിവ. ഗുണങ്ങള്‍: വിലക്കുറവ്, അറ്റകുറ്റപ്പണിക്കുറവ്, ഇന്ധനക്ഷമത. 25 കിലോമീറ്റര്‍ വരെയാണ് മൈലേജ്.  സ്ഥലസൌകര്യം കുറവാണെന്നത് മുഖ്യ ന്യൂനത. ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്നു ദൂരയാത്ര ചെയ്യുന്നത് തെല്ലു ശ്രമകരമത്രെ. ലഗേജ് ഇടം കുറവാണെന്നതു മറ്റൊരു ന്യൂനത. 

റെനോ ലോഡ്ജിയെത്തുന്നത് ഈ രണ്ടു വിഭാഗത്തിന്‍െറയും ഗുണങ്ങളുമായാണ്. ഒതുക്കം, സ്ഥലസൌകര്യം, കുറഞ്ഞ പരിചരണച്ചെലവ്, കാറുകളുടേതിനു തുല്യമായ ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ വില... ഇതൊക്കയാണ് ലോഡ്ജി. ചെന്നെയിലെ ശാലയില്‍ ഉത്പാദനം ആരംഭിച്ചുവെന്നാണ് വാര്‍ത്ത. ഇക്കൊല്ലം ആദ്യ പകുതിയില്‍ പ്രതീക്ഷിക്കാം. വില 8-11 ലക്ഷം.

ഫ്രഞ്ച് കമ്പനിയായ റെനോയുടെ ഉടമസ്ഥതയിലുള്ള ഡാസിയ എന്ന റുമേനിയന്‍ നിര്‍മാതാക്കളാണ് ലോഡ്ജിയുടെ പിന്നില്‍. ഡസ്റ്ററും ഇവര്‍തന്നെയാണ് രൂപകല്‍പന ചെയ്തു നിര്‍മിക്കുന്നത്. യൂറോപ്പില്‍ പൊതുവെ ഡാസിയ അറിയപ്പെടുന്നത് റെനോയുടെ വില കുറഞ്ഞ രൂപാന്തരമായാണ്. എന്നാല്‍ ഇന്ത്യന്‍ നിലവാരത്തില്‍ ഇത് ആഡംബരത്തിന് അടുത്തു നില്‍ക്കുമെന്ന് ഡസ്റ്റര്‍ കാണുകയും ഉപയോഗിക്കയും ചെയ്യുന്നവര്‍ക്കറിയാം. ഇതിനു പുറമെ നിസ്സാനുമായുള്ള ബന്ധവും ഇന്ത്യയില്‍ ലോഡ്ജിക്കു ഗുണം ചെയ്യും. ഇന്ത്യയില്‍ത്തന്നെ ഘടകങ്ങള്‍ നിര്‍മിക്കുന്നതും നിസ്സാന്‍, റെനോ വാഹനങ്ങളുടെ ഘടകങ്ങള്‍ പലതും ഉപയോഗിക്കുന്നതും വില കുറയ്ക്കാന്‍ സഹായകമാകും.

നാലര മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവുമുള്ള ലോഡ്ജി വീല്‍ ബേസിലും ഏതിരാളികളെ പിന്തള്ളുന്നു. 2.8 മീ. കാഴ്ചയില്‍ യൂറോപ്യന്‍.  ഭംഗിയുള്ള ബോണറ്റും ഗ്രില്ലും മുന്നഴക്. പിന്നില്‍ നിന്നു നോക്കിയാല്‍ യൂറോപ്പില്‍ മാത്രം കണ്ടിട്ടുള്ള ചില വണ്ടികളുടെ ചേല്. വശങ്ങളില്‍ നിന്നാണു നോട്ടമെങ്കില്‍ നീളം പൂര്‍ണമായും പിടി കിട്ടും. മിനി ബസ് പോലെയുണ്ട്.

ഉള്‍വശം ഏതാണ്ട് ഡസ്റ്ററിനു സമം. ഡാഷ് ബോര്‍ഡും മറ്റും ഡസ്റ്ററില്‍ നിന്നു കടം കൊണ്ടാതാണോയെന്നു സംശയിച്ചേക്കാം. സീറ്റുകളെല്ലാം സുഖകരം. മൂന്നു നിര സീറ്റുകളിലും മാന്യമായ യാത്രാസുഖമുണ്ട്. കാലു നീട്ടിയിരിക്കാം. പിന്‍ യാത്രികര്‍ക്കായി എ സി വെന്‍റുമുണ്ട്.

മറ്റു റെനോകളിലും നിസ്സാനിലുമുള്ള 1.5 കെ 9 കെ എന്‍ജിനാണ്. തുടക്കത്തില്‍ 85 ബി എച്ച് പിയും പിന്നീട് 108 ബി എച്ച് പിയും പ്രതീക്ഷിക്കാം. യൂറോപ്പില്‍ 1.6, 1.2 പെട്രോള്‍ മോഡലുകളുമുണ്ട്. ഇന്ത്യയില്‍ ഏതായാലും ഈ മോഡലുകള്‍ ഉടനില്ല. ഡ്രൈവിങ്ങും സുഖകരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനക്ഷമത ലീറ്ററിന് 20 വരെ പ്രതീക്ഷിക്കാം. ഏഴു സീറ്റര്‍ വാങ്ങാന്‍ പദ്ധതികളുണ്ടെങ്കില്‍ ലോഡ്ജിക്കായി കാത്തിരിക്കാം.

2/10/2015

4TH QATAR NATIONAL SPORTS DAY ആഘോഷങ്ങള്‍


ഇന്നത്തെ പ്രഭാത സൂര്യന്റെ ചൂടിനു പതിവിലധികം പ്രസരിപ്പ് ഉള്ളപോലെ . ഇന്നത്തെ പ്രഭാത സൂര്യന്റെ ഓട്ടത്തിന് പതിവിലധികം വേഗത ഉള്ള പോലെ ആലോചിച്ചപ്പോളാണ് ഇന്നത്തെ ഖത്തർ NATIONAL SPORTS DAY യിൽ പങ്കെടുക്കാൻ നീല ടി ഷർട്ടും വെള്ളത്തൊപ്പിയും ഒരു പൊട്ടും ഇട്ടു , പുതിയ വേഗവും പുതിയ ആകാശവും കണ്ടെത്താനുള്ള മത്സരത്തിൽ പങ്കെടുക്കാനായി ഓടിവരുന്നപോലെ തോന്നിയത് . അതെ ഇന്ന് സൂര്യന്റെ മുഖത്ത്
പൊട്ടു കുത്തിയ പാടും പ്രകാശത്തിനു കൂടുതൽ തിളക്കവും ഉണ്ടായിരുന്നു ഇന്ന് സൂര്യനെ ശ്രെദ്ധിച്ചവർക്കു മനസ്സിലായിട്ടുണ്ടാവും .
     രാവിലെ തന്നെ ഫോണ്‍ വിളികൾക്ക് അവുധി നൽകി കമ്പനി ഷെഫ് ; രാമകൃഷ്ണൻ ബീച്ച് വില്ല SAND FLOORIL ഹാജരായിരുന്നു
55 സൈസ് ഷൂസും ആറര അടി ഉയരവുമായി രാമകൃഷ്ണൻ അവിടെ വന്ന നൂറുകണക്കിന് സ്പോര്ട്സ് താരങ്ങൾക്കും സങ്കാടകർക്കും  കാണികൾക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം പത്താളുടെ വേഗതയോടെ കൊടുത്തു കൊണ്ടേ ഇരുന്നു
        ഖത്തറിൽ ഇത്രയും മനോഹരമായ സ്ഥലം വേറെ ഉണ്ടാകില്ല അതി വിശാലമായ വെളുത്ത പുൽത്തകിടി പോലെ വിശാലമായ മണൽപരപ്പ് . ഇന്നുമാത്രം വളരെ ശാന്തമായ കടൽപരപ്പ് , അകലെ തിരമാലകളുടെ വലിയ മത്സരം  . അരികിൽ തിമിംഗലങ്ങൾ ഞങ്ങളെയും നോക്കി ഞങ്ങളുടെ കളികളേയും നോക്കി ചിരിച്ചുകൊണ്ട് വളരെ ശാന്തമായി ശാന്തമായ ജലത്തിൽ കിടക്കുന്നു . മീനുകൾചൂണ്ടയിൽ കൊളുത്തുവാൻ പാകത്തിന് അടുത്ത് വന്നു മാടിവിളിക്കുന്നു .
       
  കരയിൽ ഒരു മൂലയ്ക്ക് സ്പൂണ്‍, RACE  ഓട്ടം ,വടം വലി , കസേരകളി വോളിബോൾ ക്വിസ് മത്സരങ്ങൾ പൊടി പൊടി ക്കുന്നുണ്ടായിരുന്നു
മറ്റു മത്സരങ്ങളായ കബഡി , ക്രിക്കറ്റ് ഫുട്ബോൾ ടെന്നീസ് ചെസ്സ്‌ കാരംസ് നീന്തൽ ഇഴയൽ എന്നിവ നേരത്തെ തന്നെ കഴിഞ്ഞിരുന്നു .
    കഴിഞ്ഞ തവണ എല്ലാ മത്സരത്തിലും പങ്കെടുത്തു എല്ലാത്തിലും പ്രൈസ് കിട്ടിയ ദീപു ഇത്തവണ പലതിലും മത്സരിച്ചില്ല ,കല്യാണപ്രായം ആയതിനാലോ ബുദ്ധി കൂടിയതിനാലോ എന്തോ ദീപു കളിച്ചില്ല പലതിലും ദീപു കളിച്ചില്ല
         
 കഴിഞ്ഞ തവണ എല്ലാ കളികളിലും കളിച്ചു എല്ലാത്തിലും പ്രൈസ് വാങ്ങിയ റോബി ഇത്തവണയും  എല്ലാ കളികളിലും കളിച്ചു കഴിഞ്ഞ വർഷത്തേക്കാൾ  തടി കൂടിയിട്ടും കളി മുടക്കാറില്ല ക്രിക്കറ്റിൽ ഓടാൻ പകരം  ആളെ വച്ചിരിക്കുകയാണ് അതുപോലെ ഫുട് ബോളിലും ഓടാൻപകരം  ആളെ വച്ചിട്ടാണ് കളിക്കുന്നത്  . ഇതിന്റെ നാലിലൊന്ന് തടിയുള്ളവർക്ക് വരെ ഇങ്ങനെ ഒന്നും കളിയ്ക്കാൻ പറ്റില്ല . അതിനു എന്തായാലും റോബിയെ സമ്മതിക്കണം  റോബിയുടെ ഈ കളി കണ്ടിട്ടാണെന്ന് തോന്നുന്നു വെള്ളത്തിൽ തിമിംഗലങ്ങൾ
കളിയും നോക്കി ചിരിച്ചു കൊണ്ട് കിടന്നിരുന്നത് .
      എന്തായാലും സ്പോർട്സിനുവേണ്ടി  എത്ര പണം ചിലവഴിക്കുന്നതിനും കമ്പനിക്കു ഒരു മടിയുമില്ല ആ സ്പോർട്സ്മാൻ      സ്പിരിറ്റിനെ  നമ്മൾ അന്ഗീകരിക്കണം അഭിനന്ദിക്കണം . ചിലർഅതിലെ സ്പോർട്സും സ്പിരിറ്റും വേറെ വേറെ ആക്കുമ്പോൾ ആണ് കളികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ജയിക്കുന്നത് വരെ കളികൾനീണ്ടു പോകുന്നതും . അങ്ങനെ ഉണ്ടാകാതെ കളി കളി യായി തന്നെ എടുത്തു മുന്നേറുക
        

അടുത്ത വർഷവും ഈ കളിയും  കളിക്കാരും കാണികളും എല്ലാവരും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു  ആഗ്രഹിക്കുന്നു

2/08/2015

പള്ളി കത്തിച്ചതിനു ആപ്പിന്റെ ആളുകൾ പിടിയിൽ


പള്ളി കത്തിച്ചതിനു ആപ്പിന്റെ ആളുകൾ പിടിയിൽ
ഡൽഹിയിൽ നിന്നും ഇങ്ങനെ ഒരു വാർത്ത‍ വന്നാൽ ആപ്പിനു വോട്ടു ചെയ്തവർ എന്ത് ചെയ്യും . ഭാഗ്യത്തിന് അങ്ങനെ ഒരു വാർത്ത വന്നിട്ടില്ല .വരാതിരിക്കട്ടെ എന്ന്      പ്രാര്‍ഥിക്കാം  ആപ് പറഞ്ഞപോലെ അഴിമതിയും വർഗീയതയും ഇല്ലാതാക്കി സൗജന്യമായി  എല്ലാവർക്കും വെള്ളവും വൈദ്യുതിയും ഭക്ഷണവും നല്കാമെന്നു ഉള്ള വാഗ്ദാനം നടത്താൻ പറ്റുമെങ്കിൽ അഞ്ചു അല്ല അമ്പതു വർഷം ഭരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം,.ഭാരതം മുഴുവനും ഈ ഭരണം നിറയാൻ നമുക്ക് ആശിക്കാം .
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകം മുഴുവൻ സന്തോഷം നിറയട്ടെ
ലോകത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ
എന്ന് പറഞ്ഞത് ഭാരതീയർ
അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം
എന്ന് പറഞ്ഞത് ഭാരതീയർ
എല്ലാവർക്കും സൗജന്യമായി ഭക്ഷണം ,വെള്ളം വൈദ്യുതി
എന്ന് പറഞ്ഞതും ഭാരതീയർ എന്നാകട്ടെ
എല്ലാവർക്കും നല്ലത് വരട്ടെ

2/06/2015

ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും

ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
Posted on: 06 Feb 2015





ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
മാതൃഭൂമി 6/2/15/




കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ ചെറുവാഹനം 'എയര്‍പോഡ്' ഈവര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. മൂന്ന് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും യാത്രചെയ്യാവുന്ന വാഹനം ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡവലപ്‌മെന്റ് ഇന്റര്‍നാഷണലിന്റെ (എം ഡി ഐ) സഹകരണത്തോടെയാണ് ടാറ്റാ വികസിപ്പിക്കുന്നത്. മലിനീകരണമില്ലാത്ത വാഹനത്തിന്റെ ഇന്ധനടാങ്ക് ഏത് കംപ്രസ്ഡ് എയര്‍ സ്റ്റേഷനില്‍നിന്നും നിറയ്ക്കാം. ഒരുതവണ ടാങ്ക് നിറച്ചാല്‍ 200 കി.മി ദൂരംവരെ സഞ്ചരിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാവും പരമാവധി വേഗം. സ്റ്റിയറിങ്ങിന് പകരം ജോയ്‌സ്റ്റിക് ഉപയോഗിച്ചാവും വാഹനം നിയന്ത്രിക്കുക.





ഏഴുവര്‍ഷം മുമ്പാണ് വാഹനം ടാറ്റാ മോട്ടോഴ്‌സ് വികസിപ്പിച്ച് തുടങ്ങിയത്. നിശബ്ദമായി ആയിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. പദ്ധതി ടാറ്റ ഉപേക്ഷിച്ചുവെന്ന അഭ്യൂഹം ഇതുമൂലം പ്രചരിച്ചിരുന്നു. കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന വാഹനമെന്നത് പുതിയ ആശയമൊന്നുമല്ല. എന്‍ജിന്‍ ചൂടാകുന്നത് അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍മൂലം ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിയാറില്ല. എന്നാല്‍ പ്രശ്‌നരഹിതമായ എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ ടാറ്റയും എം ഡി ഐയും വികസിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാഹനത്തിന്റെ പുകക്കുഴലിലൂടെയാണ് കംപ്രസ്ഡ് എയര്‍ പുറംതള്ളുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ദീര്‍ഘകാല പരിശ്രമത്തിലൂടെയാണ് വാഹനത്തിന്റെ എന്‍ജിന്‍ വികസിപ്പിച്ചതെന്ന് ടാറ്റാ മോട്ടോഴ്‌സ് അഡ്വാന്‍സ്ഡ് എന്‍ജിനിയറിങ് വിഭാഗം തലവന്‍ തിമോത്തി ലെവര്‍ട്ടന്‍ പറഞ്ഞു.

മറാത്തി എഴുത്തുകാരൻ ഭാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം


Posted on: Friday, 06 February 2015 
















മറാത്തി എഴുത്തുകാരൻ ഭാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം 
കൌമുദി 6/2/15/


ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ.ഭാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്‌കാരം. പതിനൊന്ന ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്.

1938ൽ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമഡേ ജനിച്ചത്. പൂുനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം പൂനെയിലെ തന്നെ ഡെക്കാൻ കോളേജിൽ നിന്ന് ലിംഗ്വിസ്റ്റിക്സിലും മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷിലും മാസ്റ്റർ ബിരുദം നേടി. വടക്കൻ മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും ഡോക്ടറേറ്റും ലഭിച്ചു. ഇംഗ്ലീഷ്, മറാത്ത ഭാഷകൾ പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1960കളിൽ മഹാരാഷ്ട്രയിൽ ലിറ്റിൽ മാഗസിൻ വിപ്ലവത്തിന് തുടക്കമിട്ട നെമഡെ 1963ൽ ഖോസല എന്ന നോവലിലൂടെയാണ് എഴുത്തിന്റെ വഴിയിലെത്തിയത്. 1990ൽ ടീക്ക സ്വയംവർ എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
ബിദർ, ഹൂൾ, ജരില, ഝൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. മെലഡി, ദേഖാനി എന്നിവ കവിതാസമാഹാരങ്ങളാണ്. 2010ലാണ് ജ്ഞാനപീഠ പുരസ്‌കാരത്തിനർഹമായ ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ എന്ന നോവൽ പുറത്തിറിക്കയത്. 2011ൽ രാജ്യം പത്മശ്രീ നൽകി നെമഡേയെ ആദരിച്ചു.

കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം


കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം
Posted on: 06 Feb 2015


ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.

ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം 


മാതൃഭൂമി 6/2/15/ 

ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.

ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു                    

ഇത് 200 വയസ്സുള്ള സന്യാസി


µÞÜæJ µâØÞJ ÇcÞÈ¢; §Äí 200 ÕÏTáU ØÈcÞØß
ØbL¢ çÜ~µX
 Story Dated: Friday, February 6, 2015 7:32 hrs IST 
Facebook ShareTwitter Share
©ÜÞX ÌçÄÞV (΢ç·Þ{ßÏ) D ÉÆíÎÞØÈJᑚ §ì §øßMá Äá¿BßÏÄí §Kᢠ§KæÜÏáÎÜï. 'Õ{æø ¦ÝJßÜáU §ì ÇcÞÈ¢ Îá¿AÞX µÞÜJßÈáÎÞÏßGßÜï. 200 ÕV×¢ ÉÝAÎáæIKá µøáÄáK ÌáiØÈcÞØßÏáæ¿ Öøàø¢ µæI¿áJÄá ΢ç·Þ{ßÏÏßWÈßKÞÃí. ÄÜØí@ÞÈJßÈ¿áJáU æØÞBßçÈÞæ¶ÏV¶ÞX ¼ßÜïÏßWÈßKá µÝßEÏÞÝíºÏÞÃí ÇcÞÈÞÕØí@ÏßÜáU Öøàø¢ µæI¿áJÄí. Îã·çJÞÜßW æÉÞÄßE ÈßÜÏßÜÞÏßøáKá Öøàø¢. µøßFLÏßW ÕßWAÞÈÞÏß ²øÞZ çÎÞ×í¿ß‚ Öøàø¢ ÉßKà¿á ÕàæI¿áAáµÏÞÏßøáKá.

¿ßÌxX Ìái·áøáÕßæaçÏÞ ÜÞÎÏáæ¿çÏÞ ÖøàøÎÞÃí §æÄKÞÃá Õ߯·íÇøáæ¿ ÕßÜÏßøáJW. ®KÞW, ØÈcÞØß Îøß‚ßGßæÜïKᢠÄáµíÆ¢ ®K ¦ÝJßÜáU ¦vàÏ ¥ÕØí@ÏßÜÞÃí ¥çgÙæÎKᢠÕÞÆßAáK ÌáiÎÄÉmßÄøáÎáIí. ÈßVÕÞâ dÉÞÉßAáKÄßÈá æÄÞGáÎáXÉáU ¥ÕØí@ÏÞÃí §æÄKÞÃí ¥Õøáæ¿ ÕßÜÏßøáJW. Öøàø¢ çËÞùXØßµí ÉøßçÖÞÇÈÏíAá ÕßçÇÏÎÞAßÏßGáIí. §Äßæa ËÜ¢ ÕøáKçÄÞæ¿ øÙØcBZ ºáøá{ÝßÏáæÎKÞÃá dÉÄàf.

ÜÞÎÏÞÏßøáK ÆÞ×ß çÆÞVç×Þ §Äß¼ßçÜÞÕßæa ·áøáÕßæa ÖøàøÎÞÃí §æÄKá ºßÜV ºâIßAÞGáKá. 1852W ¼Èß‚ ÆÞ×ß ÇcÞÈJßÜßøßæA 1927ÜÞÃá ØÎÞÇßÏÞÏÄí. ÖøàøJßÈá µÞøcÎÞÏ çµ¿áÉÞ¿á Ø¢ÍÕßAÞJÄá ΢ç·Þ{ßÏÏᑚ ÄÃáJ µÞÜÞÕØí@ µÞøÃÎÞµÞ¢. ÇcÞÈÞÕØí@ÏßÜáU ÌáiØÈcÞØßÎÞøáæ¿ ÎãÄçÆÙBZ §ÄßÈá ÎáXÉᢠµæI¿áJßGáIí.
കാലത്തെ കൂസാത്ത ധ്യാനം; ഇത് 200 വയസ്സുള്ള സന്യാസി
 സ്വന്തം ലേഖകന്‍
 മനോരമ 6/2/15/ 
ധ്യാനാവസ്ഥയിലുള്ള സന്യാസിയുടെ ശരീരം
ഉലാന്‍ ബതോര്‍ (മംഗോളിയ) . പദ്മാസനത്തിലെ ഇൌ ഇരിപ്പു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 'വളരെ ആഴത്തിലുള്ള ഇൌ ധ്യാനം മുടക്കാന്‍ കാലത്തിനുമായിട്ടില്ല. 200 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ബുദ്ധസന്യാസിയുടെ ശരീരം കണ്ടെടുത്തതു മംഗോളിയയില്‍നിന്നാണ്. തലസ്ഥാനത്തിനടുത്തുള്ള സൊങ്ങിനോഖെയര്‍ഖാന്‍ ജില്ലയില്‍നിന്നു കഴിഞ്ഞയാഴ്ചയാണ് ധ്യാനാവസ്ഥയിലുള്ള ശരീരം കണ്ടെടുത്തത്. മൃഗത്തോലില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. കരിഞ്ചന്തയില്‍ വില്‍ക്കാനായി ഒരാള്‍ മോഷ്ടിച്ച ശരീരം പിന്നീടു വീണ്ടെടുക്കുകയായിരുന്നു. 

ടിബറ്റന്‍ ബുദ്ധഗുരുവിന്റെയോ ലാമയുടെയോ ശരീരമാണ് ഇതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, സന്യാസി മരിച്ചിട്ടില്ലെന്നും തുക്ദം എന്ന ആഴത്തിലുള്ള ആത്മീയ അവസ്ഥയിലാണ് അദ്ദേഹമെന്നും വാദിക്കുന്ന ബുദ്ധമതപണ്ഡിതരുമുണ്ട്. നിര്‍വാണം പ്രാപിക്കുന്നതിനു തൊട്ടുമുന്‍പുള്ള അവസ്ഥയാണ് ഇതെന്നാണ് അവരുടെ വിലയിരുത്തല്‍. ശരീരം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ രഹസ്യങ്ങള്‍ ചുരുളഴിയുമെന്നാണു പ്രതീക്ഷ. 

ലാമയായിരുന്ന ദാഷി ദോര്‍ഷോ ഇതിജിലോവിന്റെ ഗുരുവിന്റെ ശരീരമാണ് ഇതെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 1852ല്‍ ജനിച്ച ദാഷി ധ്യാനത്തിലിരിക്കെ 1927ലാണു സമാധിയായത്. ശരീരത്തിനു കാര്യമായ കേടുപാടു സംഭവിക്കാത്തതു മംഗോളിയയിലെ തണുത്ത കാലാവസ്ഥ കാരണമാകാം. ധ്യാനാവസ്ഥയിലുള്ള ബുദ്ധസന്യാസിമാരുടെ മൃതദേഹങ്ങള്‍ ഇതിനു മുന്‍പും കണ്ടെടുത്തിട്ടുണ്ട്.

2/03/2015

അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉല്‍പന്നങ്ങള്‍ കൊണ്ട്


¥¿áMßÈøßµßÜᢠ¥¿áA{çJÞGÎÞµÞ¢, ¥ÄᢠµÏV ©WÉKBZ æµÞIí
ØbL¢ çÜ~µX
 Story Dated: Tuesday, February 3, 2015 18:54 hrs IST 
Facebook ShareTwitter Share
¦ÜMáÝD ¥¿áMJí ØÞOÞV Äß{‚áÕøáçOÞZ ¥¿áMßÈøßµßW ÈßKáÄæK ¥WÉ¢ µùßçÕMßÜ Éùß‚í ¥ÄßÜß¿ÞÈáU Øìµøc¢ È·øB{ßæÜÏᢠÎxᢠËí{Þxáµ{ßW ÄÞÎØßAáK ¯æÄÞøÞ{ßæaÏᢠ¦d·ÙÎÞÃí. ºßÜçMÞZ ¥Äí µÞLÞøß Îá{çµÞ ºàøçÏÞ ÎçxÞ ¦µÞ¢. §JøJßW ¥Çßµ¢ É¿VKá Õ{øÞJ ¯Äá æº¿ßÏᢠ¥¿áA{Ïᑚ §J߸ߨí@ÜJá Õ{VJÞÈÞµáK ºµßøßÈÞøáæµÞIáU dÉçÄcµ §È¢ ÉÞdÄÕᢠ¥ÕÏßÜáÉçÏÞ·ßAÞÕáK Õ{AâùáU Ø¢ÏáµíÄB{áÎÞÃí §JÕÃæJ µÏV çµø{ dÉÆVÖÈJᑚ ÉáÄáεZ.

µÝßE µÏV çµø{ÏßW Ü¢ÌÎÞÈ ÉâçLÞGÕáÎÞæÏJßÏ çºVJÜ §XÁØíd¿ßÏW ®ØíçxxßW dÉÕVJßAáK 'çØÞèËX æÁçAÝíØí' ®K Øí@ÞÉÈÎÞÃí ¥¿áA{ÏßW Øí@ÞÉßAÞÕáK ¥¿áA{çJÞGMÞdÄBZ ÕßµØßMßæ‚¿áJßøßAáKÄí. ¥¿áA{Ïáæ¿ ØìµøcJßÈÈáØøß‚í dµÎàµøßAÞÕáK øàÄßÏßW ¯Äá ÕÜßMJßÜᢠɂAùßµZAáU ÉÞdÄBZ ÈßVÎß‚á ÈWµá¢. ØÞÇÞøÃøàÄßÏßÜáU ÎHßW Õ{¢ µÜVJßçÏÞ ¥æˆCßW Õ{AâùáU Ø¢ÏáµíÄBç{Þ §ÄßW ©ÉçÏÞ·ßAÞ¢.

¥FáÆßÕØ¢Õæø ¨VM¢ ÈßÜÈßWAáæÎKÄÞÃí §Äßæa ¯xÕᢠÕÜßÏ dÉçÄcµÄ. ¥çÄØÎÏ¢ ¥WÉ¢çÉÞÜᢠæÕU¢ §ÄßW ÈßKá çºÞVKáçÉÞµáæÎK çÉ¿ßÏᢠçÕæIKí çØÞèËX æºÏVÎÞX ¥Äà×í ÎÞÄcá ÉùEá. ÈâùáÖÄÎÞÈ¢ ɸߨí@ßÄß ØìÙãÆ ©WÉKÎÞÃßÄí. 

Advertisement: Replay Ad

ºÜßAáK Ü¢ÌÎÞÈ ÉâçLÞG¢ µÝßE µÏV çµø{ÏßW ¥ÕÄøßMß‚çÖ×¢ Îßµ‚ dÉÄßµøÃÎÞÃí ¦ÍcLø ÕßÉÃßÏßW ÈßKáZæMæ¿ ÜÍßAáKæÄKí Øí@ÞÉÈJßæa ®¢Áß æµ.æ¼.ØíµùßÏ ºâIßAÞGß. ÕXµß¿ çÙÞGÜáµ{ßÜᢠÎxᢠÈàLWAá{Jßæa ¥øßµáµ{ßW ÎùÏÞÏß Øí@ÞÉßAÞÈᢠ¨ ÉâçLÞG¢ ©JÎÎÞÃí. ¥JøJßW ²çGæù ³VÁùáµZ §ÄßÈá ÜÍßAáKáæIKí ¥çgÙ¢ ÉùEá. §LcÏßW ÄæK §JøæÎÞøÞÖÏ¢ ¦ÆcÎÞÏßGÞÏßøáKá µÝßE µÏVçµø{ÏßW ¥ÕÄøßMßAæMGÄí. Õà¿ßæa ¼ÈÜáµç{Þ¿á çºVKí ÍßJßÏßW Éâæ‚¿ßµZ Õ{VJÞÈáĵáK ÉÜ ÕÜßMB{ßÜáU ÕßXçÁÞ ƒÞaùᢠ§Õøáæ¿ ÉáÄßÏ ©WÉKÎÞÃí.

çØÞèËX æÁçAÝíØßæa dɵãÄߨìÙãÆ É‚AùßçJÞGJßÜᢠÉâçLÞGJßÜáæÎˆÞ¢ ÎHí ©ÉçÏÞ·ßAÞX ÌáißÎáGáUÕVAᢠµÏVçµø{ ÉøßÙÞø¢ ÈßVçgÖßAáKá. çµÞÏOJâøßæÜ ¯×cX µÏV ædÉÞÁµí¿íØí ©ZæMæ¿ Îxá ºßÜ µOÈßµ{ÞÃí ºµßøßç‚ÞV ©ÉçÏÞ·ß‚áU Õ{¢ ÕßµØßMßæ‚¿áJßøßAáKÄí. ÉÜ ÕÜßMJßÜáU ÉÞdÄB{ßW ¨ Õ{¢ Èßù‚í ¥ÕÏßW ºàøÏᢠæÕIÏᢠÕÝáÄßÈÏᢠÎáÄW ÉMÞÏÏᢠÈÞøµÕᢠÎÞÄ{ÕᢠçÉÞÜáU 溿ߵZ Õæø È¿ÞÈÞµá¢.
അടുപ്പിനരികിലും അടുക്കളത്തോട്ടമാകാം, അതും കയര്‍ ഉല്‍പന്നങ്ങള്‍ കൊണ്ട്
 സ്വന്തം ലേഖകന്‍
മനോരമ 3/2/2015/  
   
ആലപ്പുഴ. അടുപ്പത്ത് സാമ്പാര്‍ തിളച്ചുവരുമ്പോള്‍ അടുപ്പിനരികില്‍ നിന്നുതന്നെ അല്‍പം കറിവേപ്പില പറിച്ച് അതിലിടാനുള്ള സൌകര്യം നഗരങ്ങളിലെയും മറ്റും ഫ്ളാറ്റുകളില്‍ താമസിക്കുന്ന ഏതൊരാളിന്റെയും ആഗ്രഹമാണ്. ചിലപ്പോള്‍ അത് കാന്താരി മുളകോ ചീരയോ മറ്റോ ആകാം. ഇത്തരത്തില്‍ അധികം പടര്‍ന്നു വളരാത്ത ഏതു ചെടിയും അടുക്കളയിലെ ഇത്തിരിസ്ഥലത്തു വളര്‍ത്താനാകുന്ന ചകിരിനാരുകൊണ്ടുള്ള പ്രത്യേക ഇനം പാത്രവും അവയിലുപയോഗിക്കാവുന്ന വളക്കൂറുള്ള സംയുക്തങ്ങളുമാണ് ഇത്തവണത്തെ കയര്‍ കേരള പ്രദര്‍ശനത്തിലെ പുതുമകള്‍. 

കഴിഞ്ഞ കയര്‍ കേരളയില്‍ ലംബമാന പൂന്തോട്ടവുമായെത്തിയ ചേര്‍ത്തല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'സോഫൈന്‍ ഡെക്കേഴ്സ്' എന്ന സ്ഥാപനമാണ് അടുക്കളയില്‍ സ്ഥാപിക്കാവുന്ന അടുക്കളത്തോട്ടപ്പാത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടുക്കളയുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന രീതിയില്‍ ഏതു വലിപ്പത്തിലും പച്ചക്കറികള്‍ക്കുള്ള പാത്രങ്ങള്‍ നിര്‍മിച്ചു നല്‍കും. സാധാരണരീതിയിലുള്ള മണ്ണില്‍ വളം കലര്‍ത്തിയോ അല്ലെങ്കില്‍ വളക്കൂറുള്ള സംയുക്തങ്ങളോ ഇതില്‍ ഉപയോഗിക്കാം.

അഞ്ചുദിവസംവരെ ഈര്‍പ്പം നിലനില്‍ക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം അല്‍പംപോലും വെള്ളം ഇതില്‍ നിന്നു ചോര്‍ന്നുപോകുമെന്ന പേടിയും വേണ്ടെന്ന് സോഫൈന്‍ ചെയര്‍മാന്‍ അതീഷ് മാത്യു പറഞ്ഞു. നൂറുശതമാനം പരിസ്ഥിതി സൌഹൃദ ഉല്‍പന്നമാണിത്.  
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക



ചലിക്കുന്ന ലംബമാന പൂന്തോട്ടം കഴിഞ്ഞ കയര്‍ കേരളയില്‍ അവതരിപ്പിച്ചശേഷം മികച്ച പ്രതികരണമാണ് ആഭ്യന്തര വിപണിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നതെന്ന് സ്ഥാപനത്തിന്റെ എംഡി കെ.ജെ.സ്കറിയ ചൂണ്ടിക്കാട്ടി. വന്‍കിട ഹോട്ടലുകളിലും മറ്റും നീന്തല്‍ക്കുളത്തിന്റെ അരികുകളില്‍ മറയായി സ്ഥാപിക്കാനും ഈ പൂന്തോട്ടം ഉത്തമമാണ്. അത്തരത്തില്‍ ഒട്ടേറെ ഓര്‍ഡറുകള്‍ ഇതിനു ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരാശയം ആദ്യമായിട്ടായിരുന്നു കഴിഞ്ഞ കയര്‍കേരളയില്‍ അവതരിപ്പിക്കപ്പെട്ടത്. വീടിന്റെ ജനലുകളോടു ചേര്‍ന്ന് ഭിത്തിയില്‍ പൂച്ചെടികള്‍ വളര്‍ത്താനുതകുന്ന പല വലിപ്പങ്ങളിലുള്ള വിന്‍ഡോ പ്ളാന്ററും ഇവരുടെ പുതിയ ഉല്‍പന്നമാണ്.  

സോഫൈന്‍ ഡെക്കേഴ്സിന്റെ പ്രകൃതിസൌഹൃദ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം മണ്ണ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കയര്‍കേരള പരിഹാരം നിര്‍ദ്ദേശിക്കുന്നു. കോയമ്പത്തൂരിലെ ഏഷ്യന്‍ കയര്‍ പ്രൊഡക്ട്സ് ഉള്‍പ്പെടെ മറ്റു ചില കമ്പനികളാണ് ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള വളം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല വലിപ്പത്തിലുള്ള പാത്രങ്ങളില്‍ ഈ വളം നിറച്ച് അവയില്‍ ചീരയും വെണ്ടയും വഴുതിനയും മുതല്‍ പപ്പായയും നാരകവും മാതളവും പോലുള്ള ചെടികള്‍ വരെ നടാനാകും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1