8/18/2015

ഗൾഫ് തൊഴിലാളികളുടെ മനസ്സിൽ സ്ഥാനം തേടി നരേന്ദ്ര മോദി ലേബർ ക്യാംപിൽ

ഗൾഫ് തൊഴിലാളികളുടെ മനസ്സിൽ സ്ഥാനം തേടി നരേന്ദ്ര മോദി ലേബർ ക്യാംപിൽ( manorama )
Narendra Modi visits labour camp

അബുദാബി ∙ സുരക്ഷയും കീഴ്‌വഴങ്ങളും അതിജീവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങി ചെന്നത് ഗൾഫിലെ തൊഴിലാളികളുടെ മനസ്സിലേക്ക്. തിരഞ്ഞെടുത്ത 250 തൊഴിലാളികൾക്കാണു മോദിയെ കാണാൻ അവസരം ലഭിച്ചത്. സുരക്ഷാ നിബന്ധനകൾ കാര്യമാക്കാതെ അവർക്കൊപ്പം നിന്നു ചിത്രമെടുത്തും അവരോടു കുശലം ചോദിച്ചും തൊഴിലാളികളെ കയ്യിലെടുക്കാൻ പ്രധാനമന്ത്രിക്കായി. വെറും പതിനഞ്ചു മിനിറ്റു മാത്രം നീണ്ടു നിന്ന സന്ദർശനത്തിലൂടെ മോദി രചിച്ചത് ചരിത്രം. ഇതാദ്യമായാണു ഒരു പ്രധാനമന്ത്രി ഗൾഫിലെ ലേബർ ക്യാംപ് സന്ദർശിക്കുന്നത്.Narendra Modi taking selfie

അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള എൺപതിനായിരത്തോളം തൊഴിലാളികളാണ് ഐക്കാട് റസിഡൻഷ്യൽ സിറ്റി ലേബർ ക്യാംപിലുള്ളത്. ഇതിൽ വിവിധ കമ്പനികളിലെ 250 പേർക്കായിരുന്നു അവസരം ലഭിച്ചത്. കൂടുതലും ഉത്തരേന്ത്യക്കാർ ആയിരുന്നെങ്കിലും മലയാളികളുടെ സംഘവുമുണ്ടായിരുന്നു. ലേബർ ക്യാംപിലെ ഇൻഡോർ സ്പോർട്സ് ഹാളായിരുന്നു വേദി. മോദിയുടെ സന്ദർശനം ഏഴുമണിക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചു മണിക്കു മുമ്പു തന്നെ തൊഴിലാളികളെല്ലാം ഹാളിലെത്തി. കനത്ത സുരക്ഷാ പരിശോധനയ്ക്കു ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവരെ ഹാളിലേക്കു കടത്തി വിട്ടത്.


യുഎഇ സന്ദർശനവേളയിൽ സെൽഫിയെടുക്കുന്ന നരേന്ദ്ര മോദി
സ്പോർട്സ് ഹാളിലെ രണ്ടു വശത്തെയും പടികളിൽ കാത്തിരുന്ന തൊഴിലാളികൾക്കിടയിലേക്ക് ഏഴേകാലോടെ വെള്ളക്കുർത്തയും ചുവന്ന കരയുള്ള ഷാളും ധരിച്ച് മോദിയെത്തി. നിർത്താതെയുള്ള കയ്യടികളോടെയായിരുന്നു തൊഴിലാളികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഔപചാരിക സ്വീകരണമൊന്നുമില്ലാതെ മോദി നേരിട്ട് തൊഴിലാളികൾക്ക് അടുത്തേക്കെത്തി. ഒരു വശത്തു നിന്ന് തൊഴിലാളികളോടു കുശല പ്രശ്നങ്ങളുമായി നീങ്ങി. ഇടയ്ക്കിടെ അവർക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. ചിലർ കൂപ്പു കൈകളോടെ നിന്നപ്പോൾ മറ്റു ചിലർ കാലിൽ തൊട്ടായിരുന്നു ആദരവ് പ്രകടിപ്പിച്ചത്.Narendra Modi visits labour camp


പ്രധാനമന്ത്രി നരന്ദ്രേ മോദി എക്കൊഡ് റസിഡൻഷ്യൽ സിറ്റിയിലെ ലബേർ ക്യാംപ് സന്ദർശിച്ചപ്പോൾ.
ഇതിനിടെ മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും മോദിക്കൊപ്പം നീങ്ങിയതോടെ ആൾക്കൂട്ടത്തിനു നടുവിലായി അദ്ദേഹം. സുഖമാണോ, വീട്ടിലേക്കു എല്ലാ ദിവസവും വിളിക്കാറുണ്ടോ, ജോലി എങ്ങനെയുണ്ട് തുടങ്ങിയ ചോദ്യങ്ങളോടെയുള്ള പ്രധാനമന്ത്രിയുടെ കുശലത്തിനു മിക്കവരും അതീവ സന്തോഷത്തോടെയാണു മറുപടി നൽകിയത്.

പതിനഞ്ചു മിനിറ്റു കൊണ്ടു മോദി സന്ദർശനം പൂർത്തിയാക്കി ഹാൾ വിട്ടിറങ്ങിയെങ്കിലും അത്ഭുതവും സന്തോഷവും കൊണ്ടു തൊഴിലാളികൾ പുറത്തേക്കിറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തുടർന്നു. ഇതിനിടെ പുറത്തു നിന്നെത്തിയവരും ചേർന്നതോടെ മോദിക്കു ജയ് വിളികൾ മുഴങ്ങി. ഇതു ചിത്രീകരിക്കാൻ ചാനലുകാർ മൽസരിച്ചതോടെ ആവേശം ഉയർന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തൊഴിലാളികളെ നിർബന്ധിച്ചു പുറത്തിറക്കുകയായിരുന്നു.

റസിഡൻഷ്യൽ സിറ്റിയുടെ ഒന്നാം നമ്പർ കോംപ്ലക്സിലായിരുന്നു സന്ദർശന വേദി. ഇവിടേക്കു മറ്റു തൊഴിലാളികളെ കടത്തി വിടുന്നതിനു നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ മോദിയെ ദൂരെ നിന്നു കാണാം എന്ന ആഗ്രഹത്തിൽ ഗേറ്റുകൾക്കു മുന്നിലും വഴിയിലുമായി ഒട്ടേറെ പേർ കാത്തു നിന്നിരുന്നു. യുഎഇ തൊഴിൽ മന്ത്രി സഖർ അൽ ഗൊബാഷും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ലേബർ ക്യാംപിലെത്തിയിരുന്നു.

വേഷവും ഭാഷയും മലയാളമാക്കി മോദി

വേഷവും ഭാഷയും മലയാളമാക്കി മോദി (manorama)

'മലയാളി സഹോദരങ്ങൾക്ക് എന്റെ ഹൃദയംനിറഞ്ഞ പുതുവൽസര ആശംസകൾ, നമസ്കാരം' മോദി പറഞ്ഞുതീരും മുമ്പേ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരവം മുഴങ്ങി.  ജാതിഭേദമന്യേ തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിനു പ്രവാസി മലയാളികൾ ആർപ്പുവിളിച്ചു.

കസവുനിറത്തിൽ ഖാദി കുർത്തിയും തൂവെള്ള പാൻറും ധരിച്ചെത്തിയ മോദിയുടെ വേഷത്തിലും മലയാളത്തിനോടുള്ള സ്നേഹം പ്രകടമായി. മെറൂണും കസവും തുന്നിയ ഷോൾ കഴുത്തിൽ ചുറ്റിയ മോദിയുടെ സംസാരത്തിലുടനീളം കേരളക്കരയോടുള്ള സ്നേഹവും ആദരവും നിറഞ്ഞു. താലപ്പൊലിയും പഞ്ചവാദ്യവും കഥകളിയുമൊക്കെയായി ചടങ്ങിൽ അവതരിപ്പിച്ച കലാപരിപാടികൾക്കും മിഴിവേകിയതേറെയും  മലയാളികലാകാരൻമാർ.

34 വർഷത്തിനു ശേഷം തങ്ങളെ കാണാൻ സ്വന്തം നാട്ടിൽ നിന്നൊരു പ്രധാനമന്ത്രിയെത്തുന്നതു കൊണ്ടുതന്നെ പ്രവർത്തിദിനമായിരുന്നിട്ടുകൂടി നാലുമണിക്കൂർ മുമ്പുതൊട്ടേ ജനം സ്റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ഉരുകുന്ന ചൂടിലും പ്രവാസികൾ മോദിയുടെ പ്രസംഗം ആവേശത്തോടെ കേട്ടിരുന്നു.

ഇന്ത്യയിൽ മതവും രാഷ്ട്രീയവും പറഞ്ഞ് പോരടിക്കുന്ന കുറച്ചുപേർക്കെങ്കിലുമുള്ള മറുപടികൂടിയായിരുന്നു യുഎഇയിലെ ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണം. മോദിയുടെ പ്രസംഗത്തെ കരഘോഷത്തോടെ ഉൽസവമാക്കിമാറ്റിയത് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മുസ്ലിം സഹോദരങ്ങൾ കൂടിയായിരുന്നുവെന്നതും ശ്രദ്ധേയം.

യുഎയിൽ എത്തിയശേഷം ട്വിറ്ററിലൂടെയും  മലയാളികൾക്ക് മോദി പുതുവർഷം ആശംസിച്ചിരുന്നു. മലയാളികളുടെ പുതുവർഷ ദിനമായ ചിങ്ങം 1 ന് എല്ലാ മലയാളികൾക്കും സന്തോഷവും സമൃദ്ധിയുമുള്ള പുതുവർഷം ആശംസിക്കുന്നുവെന്നാണ് നമോയുടെ ട്വിറ്റർ ആശംസ.

രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അബുദാബിയിലെ ഐക്കാഡ് ലേബര്‍ ക്യാമ്പും സന്ദര്‍ശിച്ചിരുന്നു.  ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു തൊഴിലാളികളോട് സംവദിക്കുന്നത്.  

8/15/2015

! അഞ്ചു മിനിട്ട് ചിലവാക്കൂ കാൻസർ ഒഴിവാക്കൂ!

!!! അഞ്ചു മിനിട്ട് ചിലവാക്കൂ കാൻസർ ഒഴിവാക്കൂ!!!....
ഒരു വീട്ടില്‍ പൂജയ്ക്ക് പോയപ്പോള്‍ അവിടത്തെ കാന്‍സര്‍ ബാധിച്ച രോഗിക്ക് വേണ്ടി ഞാന്‍ എഴുതിയ കത്താണ് ഈ വാക്കുകള്‍ വീടിന്റെ ദോഷം കൊണ്ടാണ് അയാള്‍ക്ക് കാന്‍സര്‍ വന്നതെന്ന് അവര്‍ വിശ്വ സിക്കുന്നു ഒരു കവിടി നിരത്തുകാരന്‍ അങ്ങിനെ അവരോടു പറഞ്ഞത്രേ അയാളിലെ രോഗത്തെ മാറ്റാനും മാനസികമായി സഹായിക്കാനും പ്രവര്‍ത്തിച്ചതും എഴുതിയതുമായ വാക്കുകള്‍ ആണ് ഇതിന്റെ ഉള്ളടക്കം
''കാൻസർ '' ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചു
അമേരിക്കയിൽ നടന്ന ഈ പരീഷണം വൻ വിജയം കൈവരിച്ചു ലോകത്തുള്ള എല്ലാ കാൻസർ രോഗികള്ക്കും ഇതു ശുഭ വാര്ത്തയാകും ഇനി കാൻസറിനു stop memo ഇതായിരുന്നു.
ഇന്നലെ കൂടിയ ഡോക്ട്ടർ സമൂഹത്തിന്റെ
വാക്കുകൾ ??
ആരും അത്ഭുതപ്പെടേണ്ട ഈ വാർത്തക്ക് 47
വര്ഷം പഴക്കമുണ്ട് അന്നും ഇന്നും ശാസ്ത്രം മരുന്ന് കണ്ടു പിടിച്ചു എന്നല്ലാതെ കാൻസർ മാറിയില്ല മരുന്ന് കണ്ടു പിടിക്കൽ തുടരുന്നു ''വീമ്പു പറച്ചിൽ മാത്രം ബാക്കി''
കാൻസർ രോഗികള്ക്ക് ഇനി എന്നും ശുഭദിനം ''ജെര്മ്മിനിയുടെ പരീഷണം വിജയം കണ്ടു പുത്തൻ കോശങ്ങളെ ഉല്പ്പാതിപ്പിക്കുന്ന മരുന്ന് ലോകത്തിന്റെ നിറുകയിൽ.രണ്ടായിരമാണ്ടില്‍ ഇങ്ങിനെയൊരു വാര്‍ത്ത കണ്ടിരുന്നു .
ഇശോരാ!!!! സമാധാനം അവസാനം ജ്ര്‍മ്മിനിയെങ്കിലും കാന്‍സറിനു മരുന്ന് കണ്ടു പിടിച്ചല്ലോ?
ഇപ്പോ പതിനഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു ജര്‍മ്മിനിയിലും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു.
ജെർമ്മൻ ഡോക്ട്ടെഴ്സും അവിടത്തെ രോഗികൾക്ക് ഈ മരുന്ന്
കൊടുത്തില്ലേ?
അവിടെയും കാൻസർ രോഗം പെരുകുന്നു കഷ്ട്ടം പാവം ജെർമ്മിനിയും ഈ രോഗത്തിന്റെ മുന്നിൽ തോറ്റു പോയോ.
ഇശോരാ ..മരുന്നുകൾ എല്ക്കാത്ത പരീക്ഷണം ഇന്നും തുടരുന്നു എന്നിട്ടും . പരീക്ഷണം മാത്രം ബാക്കി .. ഇതെന്ത് മറിമായം മരുന്ന് കണ്ടു പിടിച്ചോ ?..നിങ്ങൾ കണ്ടു പിടിച്ച മരുന്നുകൾ നിങ്ങളുടെ പരീക്ഷണ ശാലകളിൽ ""നിരീക്ഷിച്ചും
'പരീക്ഷിച്ചുo?...
ഗെവേഷിച്ചും ?...
തന്നെയല്ലേ കണ്ടുപിടിച്ചതും രോഗികള്ക്ക് വായിൽ വെച്ച് കൊടുത്തതും.?
എന്നിട്ടും നിങ്ങൾ കണ്ടുപിടിച്ച കെമിക്കലുകൾ ജൈവ മനുഷ്യ ശരീരം സീകരിച്ചോ ?..
അതോ തള്ളികളഞ്ഞോ?..
''''വിഡ്ഢികളുടെ താടിയിലാണ് ഷുരകൻ പണി പഠിക്കുന്നത്''''
കാന്‍സര്‍ രോഗികളുടെ ശരീരത്തിലാണ് ഡോക്റ്റര്‍ പരീക്ഷണങ്ങള്‍ പഠിക്കാന്‍ ശ്രേമിക്കുന്നതും.
പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു
ഈ പരീക്ഷണത്തിലൂടെ ഏതോ കെമിക്കലുകള്‍ മരുന്നുകളായി കണ്ടു പിടിക്കുന്നു.
അത് രോഗികളുടെ വായിലേക്ക് ജീവന്റെ കണികയെന്നും പറഞ്ഞു ഇട്ടു കൊടുക്കുന്നു .
സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത വിലയാണ് ഈ കേമിക്കലുകള്‍ക്ക് ഈടാക്കുന്നത് .
നിങ്ങളുടെ കെമിക്കൽ മരുന്ന് പരീക്ഷിച്ചു കഷ്ട്ടിച്ച് രേക്ഷപെട്ടവർ തലയിൽ ഒരു രോമം പൊലുമില്ലാതെ പെട്ടന്ന്‌ മരിച്ചു.
അത്രേം സമാധാനം കഷ്ട്ടം അധികം നാള്‍ കിടന്നിരുന്നാല്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ .
ചിലര്‍ ഈ കെമിക്കല്‍ പരീക്ഷണം കൊണ്ട് അഞ്ചു അഞ്ചു വര്ഷം ജീവിക്കുന്നു അതും ജീവശവമായി സമാധാനമൊ സന്തോഷമോ കിട്ടാതെ ആ രോഗികളെല്ലാം. ഇന്ഗ്ലീഷ് മരുന്ന് സമ്മാനിച്ച .ഭീഭത്സമായ സ്വന്തം മുഖം കണ്ട് പേടിച്ചു ജീവിക്കുന്നു.
സ്വന്തം മുഖം കണ്ണാടിയിൽ കണ്ടു അമ്പരന്ന് പോയവരാണ് അലോപ്പതി ക്കാരന്‍ നിര്‍മ്മിച്ച സ്വന്തം കാന്‍സര്‍ രോഗികള്‍ ..'' അതിലും ഭേദം ആ കാൻസർ ആയിരുന്നു നല്ലതെന്ന് രോഗികളും പറഞ്ഞു പോലും. ആ കെമിക്കല്‍ പരീക്ഷിക്കാതെ ഇരുന്നാല്‍ കാന്‍സര്‍ രോഗി പത്തു വര്‍ഷം ജീവിക്കുമായിരുന്നു .
കാണുന്ന മുഴകളെല്ലാം കാൻസർ ആണെന്ന് കണ്ടു പിടിക്കുന്നത് ഡോക്ടരല്ല ആരോ കണ്ടു പിടിച്ച യെന്ത്രമാണ് വണ്ട്‌ കുത്തിയ മുഴകളെ പോലും കാന്‍സറായി നിച്ചയിക്കാനും ഈ യന്ത്രത്തിന് കഴിവുണ്ട്.ഹോ ഭയങ്കരം തന്നെ .
പഥ്യo നോക്കിയാൽ ഒരു ആഴ്ച കൊണ്ട് സുഖപ്പെടുന്നതാണ് കാന്‍സര്‍ പക്ഷേ അകത്തുള്ളതും പുറത്തുള്ളതുമായ മുഴകളിൽ റേഡിയേഷൻ നടത്തി കാൻസർ ആക്കുന്ന സംവിധാനം സൊന്തമായുള്ളത് നമുക്ക് മാത്രം.
എന്താണ് കാൻസർ ?
ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു ?
എന്താണ് പ്രേധിവിധി ? ഇങ്ങിനെയൊരു പോസ്റ്റ്‌ ഇടുന്നതില്‍ ഷെമിക്കുക കാരണം ഇതിന്റെ ബാക്കി വേദിക് ഭക്ഷണത്തെ കുറിച്ചാണ്
ഇന്നു വരെ പഠിച്ച വേദ മന്ത്രങ്ങളിൽ എല്ലാം തന്നെ കാൻസറിനെ വെറും ഒരു സാധാരണ രോഗത്തിനോട് മാത്രമേ ഉപമിപ്പിച്ചിട്ടുള്ളൂ
എന്തിന് പറയുന്നു ''മന്ത്'' എന്ന രോഗത്തിന് കൊടുത്ത വില പോലും വേദങ്ങളിൽ കാൻസർ രോഗത്തിന് കൊടുത്തട്ടില്ല ഋക് / യെജുസ്/ സാമം/ അഥർവ്വം / എല്ലാം തന്നെ ഈ രോഗത്തിന മഹാ സ്ഥാനം കല്പ്പിച്ചില്ല അഥർവ്വത്തിന്റെ ശാഖ ആയ ആയുർവേദവും ഈ രോഗത്തിനെ ഉയരത്തി പിടിച്ചിട്ടില്ല.
അകാലത്തില്‍ നശിക്കുന്ന നമ്മുടെ കോശങ്ങളെ കാന്‍സര്‍ എന്ന് പറയുന്നു.
അകാല വാർദധ്യക്യo പിടിപെട്ടാൽ മനുഷ്യനു ഭയമില്ല
അകാല നര തുടങ്ങിയാലും മരണ ഭയമില്ല.
പിന്നെ എന്തിനു നാം അകാല കോശ നാശത്തെ എന്തിനു ഭയപ്പെടണം?
അകാലത്തിൽ ശ്രേദ്ധക്കുറവു കൊണ്ട് സംഭവിക്കുന്ന നരക്കും തൊലി ചുളുങ്ങുന്നതിനുംമരുന്നും മറുമരുന്നുണ്ട് എന്നിട്ടും ചുരുക്കം ചിലർ മാത്രം ഇതിന് ചികിത്സ തേടുന്നു ഭയത്തോടെ ആരും വാര്‍ദ്ധ്യ കത്തെ കാണുന്നില്ല പക്ഷെ ഇത്ര പോലും വലുതല്ല കാൻസർ എന്ന കോശനാശം.
നര മാറുമെങ്കിൽ
കാലം ചുളിവുകൾ മാറ്റുമെങ്കിൽ
കാലം കൊടിയ ദുഃഖങ്ങള്‍ മാറ്റുന്നെങ്കില്‍ കാന്‍സറെന്ന
കോശങ്ങളുടെ നാശവും നഷ്ട്ടവും മാറുന്നതാണ്.
മാറേണ്ടത് നമ്മുടെ ചിന്തകളാണ്.
പഠിക്കേണ്ടത് വേദമാണ്
അറിവ് ലഭിക്കുന്തോറും അറിയാത്തത് തേടുന്നതിനെ ചിന്തയെന്നും
ചിന്തകൻ ഒഴുകുന്ന പുഴയും ആകണം.
ഒഴുകുന്നത്‌പുഴയല്ല. ജലമാണെന്ന് നാം തിരിച്ചറിയണം.
പുഴകളൊന്നും ഒഴുകുന്നില്ല അതിലെ ജല മാണോഴുകുന്നത്‌!!!
ജലം വറ്റിയാലും പുഴയെ വറ്റിയ പുഴയെന്നു വിളിക്കുന്ന വിഡ്ഢികള്‍ ആണ് നമ്മള്‍ .
പുഴയുടെ അര്‍ഥം മറന്നവര്‍ നമ്മള്‍
മനുഷ്യ നെന്ന പദത്തിന്റെ അര്‍ഥം മനസിലാക്കൂ
മനനം ചെയ്യുന്നവന്‍ മനുഷ്യന്‍
മനനം എന്ന ചിന്താ ശക്തി നിന്നില്‍ മരിക്കും വരെ നശിക്കില്ല
ചിന്തിക്കാന്‍ കഴിവുള്ളവനില്‍ നിന്നും രോഗം വഴുതി മാറുന്നു
കാലംകടന്നുപോകുന്നില്ല'
വിഡ്ഢികളായി കടന്നു പോയത് നമ്മളാണ്.
;;;;അറിയേണ്ടതിനെ അറിഞ്ഞാൽ രോഗവും വളരുന്നില്ല!!
അനന്തമായ പ്രകൃതിയുടെ കരുത്തിൽ ഞാൻ ജീവിക്കുന്നു
ആല്മാവിന്റെ അഗ്നി ഞാൻ വഹിക്കുന്നു
ജീവനെയും രോഗ ശേമനത്തെയും ഞാൻ വഹിക്കുന്നു'''''
(ഋഗ്വേദം )
കാൻസറിനെ കുറിച്ച് അഥർവ്വം പറയുന്ന വിഷയങ്ങൾ ആണ് ഇവിടെ പറയുന്നത്
കാൻസറിനെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റുന്ന വൈദിക് അറിവുകളും മരുന്നുകളും ആണ് നമ്മളെല്ലാം ചേർന്ന് വിഷയം ആക്കുന്നത്.
രോഗമില്ലാത്ത നാട്ടിലേക്കു നമുക്കൊരു യാത്ര പോകാം
ആരും വയസ്സാകുന്നില്ല വളര്ച്ച നിലക്കുമ്പോൾ വൃദ്ദരാകുന്നു
അതുകൊണ്ട് നമുക്ക് വളര്ച്ച നിലക്കാത്ത വൃദ്ദന്മാരില്ലാത്ത നാട്ടിലേക്ക് പോകാം.
വിപുലമായ സങ്കല്പങ്ങൾ ആണിവ യെതാർത്ഥമായ സൃഷ്ട്ടിയും ആണിവ
യെതാർത്ഥത്തിന്റെ ഓരോ ഭാഗവും നിഗൂഡമായി കൂട്ടിചേര്ത്ത്സർവ്വ. പ്രദാനമായ പൂർണ്ണതയുടെ മുഖമാണ് നമ്മുടെ ശരീരം.
എപ്പോഴുമിടിക്കുന്ന ഹൃദയത്തിന് കാൻസർ പിടിച്ച ചരിത്രമില്ല. ചിന്തിക്കുന്ന തലച്ചോറിനും കാൻസർ വരില്ല.
ചിന്തിക്കാന്‍ നിങ്ങള്‍ തെയ്യാര്‍ ആകുക എങ്കിലാ നിഗൂഡത എന്താണ് എന്ന് കണ്ടുപിടിക്കാം
2''' ഈ അറിവുകൾ എന്റെ സൊന്തമല്ല വേദങ്ങളും ഉപനിക്ഷിത്തുകളും തരുന്നതും അതെല്ലാം പഠിച്ച മണ്മറഞ്ഞ ഗുരുക്കന്മാരായ CRR വര്മ്മ .. അടക്കമുള്ളവരുടെ ക്ലാസുകളിൽ നിന്നും ; DR ദീപക് ചോപ്ര മുതലുള്ളവരുടെ രചനകളിൽ നിന്നും ആചാര്യ വചനങ്ങളിൽ നിന്നും കടമെടുത്തതും കടപ്പാടുള്ളതും ആകുന്നു.
കാൻസർ എന്ന് വിളിക്കുന്ന'' അകാല കോശനാശം എന്താണ്'' എന്ന് നോക്കാം
ഒരു കുട്ട മണ്ണ് എണ്ണി തീർക്കാം കോടാനകോടിയോളം വരുന്ന നമ്മുടെ ശരീര കോശങ്ങൾ ഒരിക്കലും എണ്ണി തീര്ക്കുക സധ്യമല്ല.
അതിലെ കോശങ്ങൾക്ക് നാശം സംഭവിച്ചാൽ തല്സ്ഥാനത്ത് നിന്നും ശരീരം ഉപയാഗശൂന്യമായതിനെ നീക്കം ചെയ്യുന്നു ഗുണം ചെയ്യാത്തവ നീക്കം ചെയ്യപ്പെടും അതാണ്‌ നമ്മുടെ ശരീരനിയമം ..
ഇവ നീക്കം ചെയ്യപെട്ടില്ലെങ്കിൽ ജീവനുള്ള കോശം പോലും മരിച്ച സ്ഥിതിയിൽ ആകുന്നു അത് കൊണ്ട് നശിച്ചതെല്ലാം പുറത്താക്കുന്നു അല്ലെങ്കിൽ പുറത്താക്കപെടുന്ന അവസ്ഥ ശരീരമുണ്ടാക്കുന്നു..
അത് മലത്തിലൂടെയും മൂത്രത്തിലൂടെയും എന്നും പുറം തള്ളപ്പെടുന്നു വിയര്പ്പിലൂടെ 75% ഇല്ലാതാകും വിയര്ക്കാൻ അല്പ്പം വ്യയാമം മാത്രമേ വേണ്ടൂ ആരും വിയര്ത്ത് കുളിക്കാൻ പരാക്രെമം കാണിക്കവേണ്ട.
തൂമ്പയെടുത്ത് കിളക്കുക അത്രേ വേണ്ടൂ.ദിവസം 10 മിനിട്ട് നിശബ്ദമായിരുന്നാൽ പ്രാർത്ഥിച്ചാൽ പോലും ഇല്ലാതാക്കുന്ന ഒന്നാണ് കാൻസറും നശിച്ച കോശങ്ങളും എന്നതാണ് പരമാർത്ഥം ..
.
രോഗത്തെ പ്രകൃതി ചികിത്സിച്ചു മാറ്റുമ്പോൾ രോഗിയെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് ഔവ്ഷ്ധത്തിന്റെ പ്രധാന്യo.. ഏതൊരു രോഗത്തിനും ഔവ്ഷധo കൊടുക്കുക എന്നതിനു രണ്ടാം സ്ഥാനമേ ഉള്ളൂ മനസമാധാനം തരുന്ന വൈദ്യനാണ് ഒന്നാം സ്ഥാനത്തിനു അർഹതയുള്ളത് .
നിരന്തരം സ്വശരീരത്തിനോട്‌ അപേക്ഷിച്ചാൽ പോലും രോഗം മാറുമ്പോൾ ഇശോരൻ രോഗം മാറ്റുമ്പോൾ ..വൈദ്യനും ഔവഷ്ധവും നോക്കു കുത്തി മാത്രം. പ്രകൃതിയോടൊപ്പം ചലിച്ചാൽ കാൻസർ രോഗത്തിന് മരുന്ന് വേണ്ട
'' പ്രെക്രിതിക്കൊരു നിയമമുണ്ട് നമുക്കും.'''
കുറ്റവാളിയെ കോടതി ചതിക്കില്ലയിരിക്കാം പക്ഷേ പ്രുകൃതിനിയമo ജെയിലിലടച്ചു ശിക്ഷിക്കുക തന്നെ ചെയ്യും.
എല്ലാ ശരീരങ്ങൾക്കുമൊരു നിയമ വെവസ്ഥിതി ഉണ്ട് ആ നിയമം അപകടകാരികളെ ജെയിലിൽ അടക്കുന്ന പോലെ നാശം വിതക്കുന്ന കൊശത്തെയും ജെയിലിൽ അടക്കുന്നു..
ശരീരത്തിന് ദോഷം ചെയ്യുന്ന കീടങ്ങളെ പ്രാണന്‍ ജെയിലറകളില്‍ അടച്ചു സൂക്ഷിക്കുന്നു ഒരിക്കലും കാന്‍സര്‍ സെല്ലുകള്‍ക്ക് പുറത്തു വരാന്‍ കഴിയാത്ത വണ്ണം കഠിനമായ തോല് കൊണ്ട് നശിച്ച സെല്ലിനെ നമ്മുടെ ശരീരം പൊതിയുന്നു അതൊരു ഈജെയിലാണ് അവയെ നാം മുഴകളെന്നു വിളിക്കുന്നു
ചുമ്മാ കുറെ വര്ഷത്തേക്ക് ശിക്ഷ കൊടുക്കുന്ന പോലെ അല്ല..ചിലപ്പോൾ 100 വര്ഷം വരെ അത് നീണ്ടു നില്ക്കും. അവന് അത്ര ആയുസ്സ് ഇല്ലെങ്കിൽ കൂടിയും അവന്റെ ശരീരത്തിനെ ആക്രമിക്കുന്ന ഒരു കോശത്തിനു പോലും ശിക്ഷക്ക് കുറവില്ലത്രേ.. ചിലപ്പോൾ കാലങ്ങളോളം ശത്രുക്കളെ മുഴകളാക്കി സൂക്ഷിക്കുന്ന പ്രവർത്തിയും ഈശോരാൻ സൃഷ്ട്ടിച്ച ഈ ശരീരത്തിനുണ്ട്.
കാരണം ശരീരവും ആല്മാവും പ്രണയത്തിൽ കഴിയുന്നു സുന്ദര കാമിനികൾ ആകുന്നു.. ; ശരീരത്തെരേക്ഷിക്കണമെന്നത് ആല്മാവിന്റെ ആവിശ്യവും കടമയുമാണു് .. സംഗീതം മനോഹരമെങ്കിലും കുഞ്ഞ് കരയുമ്പോൾ അമ്മ സംഗീതം കേൾക്കുന്നില്ല;
; ഇവിടെ ജീവൻ എന്ന മാതാവിന്റെ കൈക്കുഞ്ഞാണ് ശരീരം.
ഈ രോഗത്തെ ഭയപ്പെടുന്നവർ മനോ രോഗികളും ഇവിടത്തെ രോഗികൾ പൂച്ചക്ക് തിന്നാനുള്ള എലികളും മാത്രം.. ,ചിലർ മരണത്തെ ഭയപ്പെടുന്നത് കൊണ്ട് ജീവിക്കാൻ തുടങ്ങുന്നതേ ഇല്ല..
3''''ഇനി മറ്റൊന്ന് കോശങ്ങളെ ജെയിലിൽ അടച്ചാലും കോശ നാശം തന്നെ അല്ലേ ??
അതെ നാശം തന്നെ;; പുറം തള്ളാൻ പറ്റാത്ത കോശങ്ങളെ ശരീരത്തിൽ തന്നെ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ട് പുറം തള്ളാൻ കഴിവുകേടും ഉൾക്കൊള്ളാൻ നിവൃത്തിയില്ലായ്മയും ഉണ്ടാകുന്നുണ്ട് അത് നമ്മുടെ ജീവിതരീതി പോലെയിരിക്കും.
പണത്തിനോടും കാമിനിയുടുമുള്ള ദുഷ്ക്കാമമാണ് സകല രോഗത്തിനും കാരണം .
പക്ഷേ രോഗങ്ങളെ പുറം തള്ളാനുള്ള ജൈവ കെമിക്കലുകൾ ശരീരത്തിന് എപ്പോൾ കിട്ടുന്നുവോ അത് വരെ മുഴകൾ ശരീരത്തിൽ ഉണ്ടാകും.
മനുഷ്യന്റെ ശത്രുവായ മതം ജാതി വർഗ്ഗം ഇത്തരം ചിന്ത വിട്ട് നാം ഭൂമിയുടെ മക്കൾ എന്ന മനോഭാവം വരത്തുക അങ്ങിനെ ചിന്തിക്കുക കാരണം നാം ഒരേ ശക്തിയുടെ സന്താനങ്ങൾ ആണ്.
അങ്ങിനെ ചിന്തിക്കുന്നവന് രോഗങ്ങള്‍ വരുന്നില്ല ദുര്ച്ചിന്തകള്‍ രോഗത്തിന്റെ വാതിലുകളാകുന്നു
നീ എന്റെ സഹോദരനുമാകുന്നു നിന്റെ കണ്ണ് നീർ എനിക്ക് സഹിക്കാവുന്നതല്ല ,നിന്റെ ശരീരത്തിൽ നിറയുന്ന സ്നേഹം കൈകളിലൂടെ സപർശന സുഖമായി എനീലെത്തുന്നതും ഞാനറിയുന്നു പരസ്പരം കൈകൾ കോർത്തു പിടിക്കാം അങ്ങിനെ ഒരേ വികാരത്തോടെ കൈകൾ കോർക്കാം അതാണ്‌ ജീവന്റെ ഹസ്തദാനം.
എന്റെ കൈകള്‍ നിന്നിലെ മൂര്‍ദ്ധാവില്‍ പരതുമ്പോള്‍ നിന്നിലെ സ്നേഹത്തിന്റെ നാദം കേള്‍ക്കുന്നു.
ഒരു കഴുതയെ കണ്ടപ്പോള്‍ ഇതെന്റെ സഹോദരനാനെന്നു പരിചയപ്പെടുത്തിയ പ്രവാചകന്‍ മാര്‍ വാണ മണ്ണാണ് നമ്മുടെ ഭൂമി .
മൃഗങ്ങളെ സ്നേഹിക്കുക അവയെ വെറുതെ
4'''''' ശവങ്ങൾ തിന്നാൽ ശരീരത്തിൽ മാലിന്യo വർദ്ധിക്കും അത് വഴി കോശ നാശം സംഭവിക്കും എങ്കിലും ആല്മാവ്‌ ഈ നിർജ്ജീവ കോശങ്ങളെ ശരീരത്തിന് ഒരു ദോഷവും വരുത്താതെ ഉള്ളിൽ തന്നെ പൊതിഞ്ഞു നിർത്തുന്നു ;''ഇതിന്റെ പേരാണ് മുഴകൾ ;;'''
നിരന്തര മദ്യപാനം / മാംസക്കൊതി / കാലന്റെ സ്ഥാപനമായ ബേക്കറി / എന്ത് കിട്ടിയാലും മനസ്സിന് തൃപ്തി വരാത്ത അവസ്ഥ / ദുർചിന്തകൾ / ഇവയെല്ലാം മുഴകളെ വലുതാക്കാൻ തുടങ്ങുന്നു.
നാം ദുശീലം കൊണ്ടോ അറിവില്ലായ്മ കാരണമോ നിര്മ്മിക്കുന്ന ഈ മുഴകളെ ശരീരം ശക്ത മായതും ഞെങ്ങുന്ന്തുമായ മാംസത്താൽ പൊതിഞ്ഞു ശരീരത്തില്‍ സൂക്ഷിക്കും.
ഉള്ളിൽ നിറയെ കുറ്റ വാളികലുള്ള ജെയിൽ എന്ന് ഈ മുഴകളെ വിളിക്കുന്നു '''ഈ മുഴകൾ പൊട്ടിയാൽ കാൻസർ ഉറപ്പ്''' അതി ശക്തമായി പ്രേഹരിച്ചാൽ പോലും പൊട്ടാത്തവയാണ് ഈ മുഴകൾ..
ഇതു തനിയെ പൊട്ടി ആർക്കും കാൻസർ ഉണ്ടാകില്ല.
കാൻസർ മുഴകൾ മുറിക്കുന്ന അവസ്ഥയിൽ പോലും തെന്നികളിക്കുന്നവയാണ്.
ഇവയോരിക്കലും പൊട്ടുന്നില്ല വേവിക്കാത്ത പച്ചക്കറികൾ കൂവളം മുതാലായ ഇലവർഗ്ഗങ്ങൾ പഴങ്ങളിൽ നിന്നും കിട്ടുന്ന ഊര്ജ്ജം എന്നിവ മാത്രം ലഭിച്ചാൽ മതി. വളരെ വേഗം മുഴകള്‍ ചെറുതാകും ശരീരം നിഷ്പ്രയാസം മുഴകളെ മലത്തില്‍ കൂടി പുറം തള്ളും.
ഈശോരനാമ ജപം പോലും കാൻസർ മുഴകളെ പെട്ടന്ന് ഇല്ലാതാക്കുന്നു. മരുന്ന് വേണ്ട മരുന്നുകൾ രണ്ടാമൂഴം ആണ് കൊടുക്കേണ്ടി വരിക. മുഴ എത്ര വലുതായാലും കുഴപ്പംപിടിച്ചതല്ല.. ഒരു കോശം കാൻസർ ആയി മാറാൻ തന്നെ കാലങ്ങൾ എടുക്കുന്നു അത് കൊണ്ട് കാൻസറിനെ ഭയപ്പെടേണ്ട.
എണ്ണത്തിൽകൂടുതലുള്ള ശത്രുസൈന്യo ശക്തിയും ബുദ്ധിയും മുള്ള ഏക ലവ്യപ്പോലുള്ള യോദ്ധാക്കളുടെ മുന്നിൽ തോറ്റൊടുക എന്നതാണ് വിധി ..
കഷ്ട്ടം ഇവര്‍ അര്‍ജ്ജുനനെയാണ് ഡോക്ടറായി കാണുന്നത്. ഏക ലവ്യന്റെ കഴിവ് കണ്ട് ഭയന്നു പോയ അര്‍ജ്ജുനനെക്കാള്‍ കഴിവുള്ളവര്‍ ഇന്നും ഭൂമിയില്‍ ഉണ്ട്.
രോഗിയെ ചികിത്സിച്ചാൽ മതി രോഗത്തിനെ വെറുതെ വിടുക എല്ലാ രോഗത്തിനെയും ചികിത്സിക്കാം എല്ലാ രോഗിയെയുംചികിത്സിക്കുക സാധ്യമല്ല .
രോഗിയെ ധൈര്യപ്പെടുത്തുന്നതിൽ നാം പരാജയപ്പെടുന്നു പരാജയപ്പെടുന്നവർ ഡോക്ട്ടർ ആകുന്നില്ല.. ഏതൊരു ഡോക്ട്ട്ർക്കും വായന കൊണ്ട് രോഗിയെ കീഴ്പ്പെടുത്താം ഇല്ലെങ്കിൽ ഡോക്ട്ടരും ഭീരു തന്നെ അതും രോഗമാണ്
രോഗി സമ്പത്തുള്ളവനെങ്കിൽ ഡോക്ട്ടര്മാർ രോഗിയെ ധൈര്യപ്പെടുത്തുന്നതിൽ താല്പ്പര്യക്കുറവു കാണിക്കുന്നു
.
നീണ്ട മടിശീല സുഹൃത്തുക്കളുടെ എണ്ണം കൂട്ടുന്ന വിധം ആശുപത്രികൾ രോഗത്തിന്റെ എണ്ണം വര്ദ്ധിപ്പിക്കുന്നു മനസ്സിനെ തളർത്താനും മടിക്കുന്നില്ല.
ഉറക്കാൻ പറ്റാത്തത്ര പിശാശുക്കളെ ഉണർത്തുന്നവരാണ് ഒട്ടു മിക്ക ഡോക്ട്ടര്മാരും ..
ഇവർ രോഗിയുടെ ബെന്ദുക്കളിൽ പോലും കാൻസർ വിതക്കുന്നു ;;നിർഭാഗ്യവാനായ ഡോക്ട്ടർ രോഗത്തിന്റെ തലയും ഭാഗ്യമുള്ള ഡോക്ടർ രോഗിയുടെ വാലും പരിശോദിക്കുന്നു അതാണ് ഇന്നുള്ള ഹോസ്പ്പിറ്റലുകളുടെ സ്ഥിതി ഒരു ബിസ്സിനസ് കാരെൻറെ കീഴിൽ പണിയെടുക്കുന്നവർ ആകുന്നു ഡോക്ടർമാർ.
'''ഒരു നല്ല ഡോക്ടർ നീണ്ട പാതയുടെ നീളം കുറക്കുന്നു''
5''''' '''ഈ മുഴകൾ പൊട്ടിയാൽ കാൻസർ ഉറപ്പ്'''
ഒരാൾക്ക്‌ മുഴകൾ കണ്ടാൽ അത് കാൻസർ ആകുന്നില്ല. ഡോക്റ്റർ മുഴകളുടെ ഭിത്തി പൊട്ടിച്ച് അല്പ്പം ഭാഗം മുറിച്ചെടുത്ത് കാൻസറാണോയെന്നു ടെസ്റ്റ് ചെയ്യുന്നു ഈ പരിശോധന ഫലത്തിനും ആഴ്ചകൾ പിടിക്കും..
ഈടുറപ്പുള്ള ജെയിലിൽ അറസ്റ്റു ചെയ്ത് കിടന്നിരുന്ന ദുഷിച്ച കാൻസർ മുഴകളെ ഡോക്ട്ടർ കത്തി വെച്ച് പൊട്ടിക്കുന്നു ഈ ക്രീയ കൊണ്ട് വിഷം വിതക്കുന്ന കാൻസർ കോശങ്ങള്‍ ശരീരത്തില്‍ ഖ്യപിക്കുന്നു .
പിന്നെ വഴിയൊരുക്കിയ ഭാഗത്ത് കൂടി ശരീരത്തിൽ എത്തി തത്സമയം കാൻസർ ആകുന്നു. മുഴകള്‍ ഇല്ലാതാകാന്‍ വേദിക് ഫുഡും യോഗയും മതിയാകും.
ഈ സമയം മറ്റൊരു ലബാട്ടറിയിൽ മുറിച്ച ഭാഗം കാൻസർ എന്ന് ഉറപ്പിക്കുന്ന ജോലിയിൽ ആയിരിക്കും നമ്മുടെ ഡോക്ട്ടർ.
ഇതു മുറിക്കുന്നതിനു മുൻപ് മുഴയും അല്പ്പം വേദനയും ഉണ്ട് എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല ;;ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കാൻസർ രോഗിയെ കാണാം.. മുഴമാത്രം ഉണ്ടായവാൻ കാൻസർ രോഗി ആയിരിക്കുന്നു .മുഴ പൊട്ടിക്കുന്നതിനു മുൻപ് അല്പ്പം ശരീരഭാഗമെടുത്ത് പരിശോധിച്ചാൽ കാൻസർ കാണില്ല.
ആധുനിക ശാസ്ത്രത്തിന് ഇതു മുറിച്ചു മണത്തു നോക്കിയാലെ തൃപ്തി വരികയുള്ളു.. കുരുത്തം കെട്ടവൻ തീട്ടം ചവിട്ടിയാലും മണത്തു നോക്കണമല്ലോ..( കഴുതകൾ രുചിച്ചും നോക്കും )
ആനയെ കണ്ടാൽ ദേ.. വലിയൊരു പോത്ത് എന്ന് പറയുന്നവരും ഈ ലോകത്തിൽ ഉണ്ട് അത് പോലും മനസിലാകത്തവരോട് എന്ത് പറഞ്ഞു മനസ്സിലാക്കും'?'
ഇത്ര നാളും ആല്മാവ്‌ അറസ്റ്റു ചെയ്തു സെല്ലുകളിൽ സൂക്ഷിച്ച കൊടും കുറ്റവാളികളെ തുറന്ന് വിട്ടവൻ രോഗിയുടെ ബന്ദുക്കളോടു ഉറക്കെ പറയുന്നു .
ദാ.. കണ്ടോ ഇയാള്‍ക്ക് കാന്‍സര്‍ ഉണ്ട് ഇവന്‍ കാൻസർ രോഗിയെന്നു പറയുന്നു നിങ്ങളുടെ മുന്നിൽ നില്ക്കുന്നത് മഹാരോഗിയാണ് ;'''ഇയാൾക്ക് കാൻസർ ആണെന്ന്'''; പാവം രോഗികൾ പൂച്ചക്ക് തിന്നാനുള്ള എലികൾ മാത്രം..
ജെനിച്ചിട്ടു മഞ്ഞ പത്രങ്ങൾ മാത്രം വായിച്ചിട്ടുള്ള രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കാർ പറഞ്ഞത് മുഴുവനും വിഴുങ്ങും.
ചികിത്സ തുടങ്ങിയാൽ ഒരു മാസത്തിനുള്ളിൽ മുടിയൊക്കെ പോയൊരു പേക്കോലം നിങ്ങൾക്ക് കാണാം. ഈ അവസ്ഥയിലും english മരുന്നുകൾ കൊടുക്കാതിരുന്നാൽ ശരീരം മറ്റൊരു പോം വഴി കണ്ടെത്തും അത് വഴി രോഗി രക്ഷപെടും അല്ലെങ്കിൽ കുറെ നാള് കൂടി ജീവിക്കും അങ്ങിനെയും വാര്‍ത്തകള്‍ ഉണ്ട്.
ഉദകക്രീയക്ക്‌ പോലും പണമില്ലാതെ ഉമിനീരിറക്കാതെ ഈ പാവം ചാവുംഎന്നതല്ലാതെ രോഗി രെക്ഷപെട്ടട്ടില്ല. കഥയില്ലായ്മ കൊണ്ട് മാത്രം രോഗികളെ നിർമ്മിക്കുന്നവർ കൊള്ളപ്പലിശക്കാരെ പോലും കടത്തി വെട്ടി ആശുപത്രി നിർമ്മിക്കുന്നു.
6'''''' ദുസ്വഭാവങ്ങളുടെ എണ്ണം കുറച്ചാൽ മുഴകളുടെ വലിപ്പം കുറച്ച് ചലന രൂപത്തിലാകുന്നു '''വേദിക്ഭക്ഷണം''''(യോഗിഫുഡ്‌) മുഴകളെ ഇല്ലാതാക്കുകയും ജല പ്രോഷണം കാൻസറിനെ ഇല്ലായ്മ ചെയ്യുന്നു എല്ലാ മുഴകളും കാൻസർ അല്ല ശരീരത്തെ നില നിർത്താൻ ആല്മാവ്‌ സീകരിച്ച ആദ്യ വഴിയാണ് മുഴകൾ.
സംശയമുള്ളത് എന്തും കാൻസർ ആണോ എന്ന് പരിശോധിക്കുന്ന ടെസ്റ്റിനെകുറിച്ച് ഇവിടെ പറയുന്നില്ല അല്പ്പം മാംസം മുറിച്ചെടുത്തു പരിശോദിക്കുന്ന biopsy യെ പറ്റിയോ മുറിച്ചെടുത്ത ഭാഗത്തിനെ അഞ്ചായി തരം തിരിച്ചു വീണ്ടും പരിശോധന നടത്തുന്ന PAPSMEAR TEST നെ കുറിച്ചും പറയുന്നില്ല ഗുണം ചെയ്യാത്ത ഈ വക കാര്യങ്ങൾ പറഞ്ഞ് സമയം കളയാം എന്നതല്ലാതെ ഗുണമൊന്നും ഇല്ല.അത് കൊണ്ട് അതിലേക്കു കടക്കുന്നില്ല.
ആയുസ്സിന്റെ വേദത്തിൽ (ആയുർവേദത്തിൽ ) രോഗങ്ങൾ കണ്ടു പിടിക്കാൻ TESTന്റെ ആവിശ്യമില്ല ''ഒരു മുടി നാരിഴക്ക്‌പോലും അതിന്റെ നിഴലുണ്ട് എന്ന് ആയുർവേദത്തിനു അറിയാം..
കാൻസർ എന്ന് മനസ്സിലാക്കിയാൽ പോലും അത് രോഗിയോട് വിളിച്ചു കൂവില്ല '' ഇന്ന് ആശുപത്രികൾ തനിക്കു കാൻസർ ആണെന്ന് പറയാൻ ഉത്സാഹം കാണിക്കുന്നു (''ബന്ധുക്കൾക്ക് ഭീഷണിയും സമ്മാനിക്കുന്നു) ആടിനെ പട്ടി ആക്കുന്ന പരിപാടി.
യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലാതിരുന്ന ഒരു യുവാവിനു കൂടെ കൂടെ വയറു വേദന വന്നു വിവരം കെട്ട ഡോക്ട്ടരുടെ നിര്ദ്ദേശ പ്രകാരം ബന്ധുക്കൾ കാൻസർ വിഭാഗത്തിനെ കാണിച്ചു.
!!ഓങ്കോളജി!! എന്നാ ബോർഡു കണ്ടു യുവാവ് നടുങ്ങിപ്പോയി അപ്പോൾ മാത്രമാണ് കാൻസർ എന്ന ചിന്ത അയാളെ ഭയപ്പെടുത്തിയത് പാവം യുവാവ് നിരാശ ബാധിച്ചു ജീവിതം ഭാരമായി തോന്നി ഒരാഴ്ചക്കുള്ളിൽ മരണം സംഭവിച്ചു.
ഇല്ലാത്ത രോഗത്തെ ജനിപ്പിക്കരുത് അതിനെ ചികിത്സി പ്പിക്കാൻ സാദിക്കില്ല.
7'''''''' 35 വയസുള്ളസ്ത്രിക്കു സ്തനത്തിൽ തൊടുമ്പോൾ കല്ല്‌ പോലെ തോന്നി ഡോക്ട്ടർ അത് പൊട്ടിച്ചു കാൻസർ ആക്കി.. സ്തനത്തിൽ വരുന്ന കാൻസർ മുഴ (കാൻസർ അല്ല ) അത് മുറിച്ചു മാറ്റി അപ്പോൾ അടുത്ത സ്തനത്തിൽ വന്നു അതും മുറിച്ചു മാറ്റി ഇപ്പോൾ ഗെര്ഭപാത്രത്തിൽ വന്നിരിക്കുന്നു അതും കളഞ്ഞു പിന്നീടു കരളിൽ വന്നു '' കരളും മുറിച്ചു മാറ്റാം എന്നായി ആശുപത്രി അതിര്കൃതർ.
പക്ഷെ രോഗി നിലപാട് മാറ്റി അത് മുറിക്കേണ്ട മരിക്കുന്നെങ്കിൽ മരിക്കെട്ടെ ;;;ഇതെന്തുരോഗം??? ഈ നരകത്തീന്ന് പോയാൽ മതി വീട്ടിൽ കിടന്നു മരിച്ചാൽ മതിയെന്നായി..
കരൾ മുറിച്ചു മാറ്റിയില്ല രോഗി വീട്ടിൽ പോയി മരണവും കാത്തു കിടന്നു.. ആയിടക്കു TVയിൽ ''സുകൃതം'' എന്നാ സിനിമ കാണാൻ ഇടയായി.അതിലെ കാൻസർ രോഗിയായ രവിശങ്കർ (MAMOOTTI) മൂന്നു മാസം കൊണ്ട് വേദിക് ഭക്ഷണം/ അഗ്നിഹോത്രം/ എന്നിവ ആചരിച്ച് രോഗമുക്തൻ ആകുന്നു കാഴ്ച രോഗിയെ മാറ്റി ചിന്തിപ്പിച്ചു..
പിന്നീട് ഇവരും നൂറു ശതമാനം വൈദിക ഭക്ഷണം കഴിക്കാൻ തുടങ്ങി.
ജെടാമാഞ്ചി കൊണ്ട് അഗ്നിഹോത്രം നടത്തി . മരുന്നിനായി ഉപയോഗിച്ചത് നമ്മുടെ തിരു താളിയാണ് . ഒരിക്കല്‍ പോലും പുഴു ക്കുത്ത് എല്ക്കാത്ത കോവയ്ക്ക കാന്‍സര്‍ രോഗത്തെ ചെറുക്കുന്നു .കോവലിന്റെ ഇല കറി വെച്ച് കഴിക്കുക. തിരുതാളി അരച്ച് തേങ്ങാപ്പാലിൽ ദിവസവും കുടിച്ചുവന്നു ..
പിണ്ടിന്നീരിൽ ചെറുള സമൂലം പിഴിഞ്ഞ് ദാഹത്തിനും കുടിച്ചു . . കൂടുതൽ നാളുകൾ കിടന്നാൽ ശരീരം പൊട്ടിയൊലിക്കും 'ഇതുകൊണ്ട് . ഇരട്ടി മധുരം 250 ഗ്രാം 1 കിലോ എണ്ണയിൽ കാച്ചി പുരട്ടാൻ കൊടുത്തു.
ദീർഹ നാൾ കിടക്കുന്ന രോഗിക്കും ശരീരം പൊട്ടിയൊലിക്കുന്ന രോഗിക്കും ഈ എണ്ണ മികച്ചതാണ്. ആരെങ്കിലും ഇതുണ്ടാക്കി വിറ്റ് കാശ് സമ്പാദിചോളൂ . ഇതു ഉറപ്പാര്ന്ന എണ്ണയാണ്. സംശയം ഉണ്ടെങ്കില്‍ ഇതു കിടക്കയില്‍ മാത്രം ജീവിതം തള്ളി നീക്കി ശരീരം പൊട്ടിയൊലിച്ചു ജീവിക്കുന്ന രോഗികളില്‍ പരീക്ഷിക്കൂ ചിലവു വെറും മുന്നൂറു രൂപ മാത്രം.
കുളിക്കുന്ന രീതിയില്‍ പോലും മാറ്റം വരുത്തി തുളസിയില തേച്ചു കുളിച്ചു. നിലം പരണ്ട മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടി മൂന്നു മാസം കഴിഞ്ഞപ്പോൾ മുഖത്തു തിളക്കം വന്നു തുടങ്ങി. ചക്കകുരു കൊണ്ട് പുട്ട് ഉണ്ടാക്കി കഴിച്ചു. പുനർനവ കൊണ്ട് കറികളും മാവിലകൊണ്ട് പല്ലുതേപ്പും നടത്തിപ്പോന്നു കറ്റാർ വാഴയും കറുകപ്പുല്ലും ജൂസ് ആയി ദിവസവും കുടിച്ചു പോന്നു. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഗായത്രി ഉരുവിടാന്‍ ശീലമാക്കി താമസിയാതെ english മരുന്നുകൊണ്ട് ദ്രെവിച്ചു കഷണ്ടിയായ ശിരസ്സിൽ കറുത്ത മുടി തന്നെ കിളിർക്കാൻ തുടങ്ങി.
അഗ്നിഹോത്ര മരുന്നുകളില്‍ ദേവദാരും രാമച്ചവും കൂവളവും കൂടുതല്‍ ചേര്‍ത്ത് ഹവനം ചെയ്യാന്‍ തുടങ്ങി .
മറ്റൊന്ന് കൂടി പറയുന്നു കേരളത്തില്‍ ബ്രഹ്മി എന്ന ഔവ്ഷധ മെന്ന് പറയുന്നത് ഒരു തരം കൊഴുപ്പ പോലുള്ള ചെടിയെ ആണ് ബ്രഹ്മി ഇതല്ല ഇതു കയ്പ്പകൊഴുപ്പയാണ്.
അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്നും കുടങ്ങള്‍ എന്നും മുത്തിള്‍ എന്നും വിളിക്കുന്ന ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഇശോരന്‍ പകുത്തു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ഇതില്‍ തലച്ചോറിന്റെ ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി തലച്ചോറിലേക്ക് പോകുന്നതായി അഥര്‍വ്വo വിവരിക്കുന്നു .
പൂയം നാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആലമ വിശ്വസം കൂട്ടി .
ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ് എന്ന് കേരളത്തിലെ ഏതു വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി പക്ഷേ കേരളീയര്‍ മനസ്സിലാക്കിയ ബ്രെഹ്മി എന്ന കൊഴുപ്പ പോലെ കാണുന്ന ചെടിയില്‍ അതിനുള്ള ഒന്നും ഇല്ല .
നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ ചെടിയില്‍ ഇലയ്ക്ക് തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ് സാക്ഷാല്‍ ബ്രെഹ്മി.
ആശ്വഗെന്ധം എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട് .
മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഹടന കാണുന്നു
കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു
നിലപ്പനയില്‍ ബീജം മണക്കുന്നു
പുരുഷ ബീജം നിറച്ചു വെച്ചിട്ടുള്ള നല്ലൊരു ഔവ്ഷധമാണ് നിലപ്പന ശുദ്ധമായ ബീജത്തിന്റെ മണമുണ്ടിതിന്
അങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്
ഇത്തരം ചികിത്സയും അഗ്നിഹോത്രങ്ങളും മന്ത്ര ജപവും ആരിലും മാറ്റം ഉണ്ടാക്കും അതാണ്‌ ആ സ്ത്രിയിലും കണ്ടുവന്നത്
ഓരോ നാളുകള്‍ പിന്നിടുമ്പോഴുമവര്‍ .പരസഹായം കൂടാതെ പ്രാഥമിക ജോലികൾ ചെയ്യാൻ തുടങ്ങി. വീണ്ടും ഭക്ഷണ രീതി മാറ്റി മുളപ്പിച്ച നിലക്കടല (കപ്പലണ്ടി) ഇടിച്ചു പിഴിഞ്ഞ് തേൻ ചേർത്ത് കൊടുത്തു. വെളുത്ത തഴുതാമ നീര് കണ്ണില്‍ പിഴിഞ്ഞു കൊടുത്തു അത്ഭുതം കണ്ണിനു കാഴ്ച ശക്തി കൂടി. ചെറുപ്പം മുതൽ ഉപയോഗിച്ച കണ്ണട പോലും മാറ്റി രാത്രി പോലും കണ്ണടയില്ലാതെ വായിക്കാം എന്നായി നിങ്ങൾ മനസിലാക്കുക മാറിയത് കാൻസർ മാത്രാമല്ല പ്രകൃതി സർവ്വ രോഗവും മാറ്റി ഇന്നും ആവർ ജീവിക്കുന്നു ..
ഒരിക്കൽ ആ സ്ത്രി ഒരു തമാശ പറഞ്ഞു അവര്ക്ക് ജീൻസും ടോപ്പും ആണ് ഇഷ്ട്ടമെന്നും സാരിയുടുത്താൽ ബ്ല്വ്സ്സു ഇടണമല്ലോ മുലകൾ ഇല്ലെങ്കിൽ എന്തിനു സാരി?? ജീൻസ് ഇടുമ്പോൾ എനിക്കൊരു ആണിന്റെ വിലയും കിട്ടുന്നു (ഇതു പറയുമ്പോൾ അവരുടെ മനസ്സ് നൊന്തോ ആവോ ??)
ശരീരനാശത്തിനു കാരണമാകുന്ന സെല്ലുകളെ ആത്മാവ് മുഴയുടെ രൂപത്തിൽ സ്തനത്തിൽ ഒതുക്കി നിർത്തിയിരുന്നു. ഏതോ ഒരു ബിരുധാരി അതെടുത്ത മുറിച്ചു മാറ്റി>> ആത്മാവ് പ്രാണ രേക്ഷർത്ഥം നിര്‍മ്മിച്ച മുഴകളെ നമ്മുടെ അപ്പോത്തിക്കരികള്‍ മുറിച്ചപ്പോള്‍ മുഴ കരളിലേക്ക് മാറി . കഥയറിയാതെ ഡോക്ടർ വീണ്ടും മുറിച്ചു മാറ്റി > ശരീരം ഗെർഭ പാത്രത്തിൽ പുതിയ മുഴ നിർമിച്ചു അതും മുറിച്ചു മാറ്റി.
''' മുഴകൾ തലയിൽ വന്നിരുന്നെങ്കിൽ കഴുത്തറത്ത് മാറ്റുമോ ആവോ ??
വരൂ നമുക്ക് ഗോമാംസം ഭക്ഷിക്കാം
ഗോവിനെ സംരെക്ഷിക്കുന്നവൻ ഗോപാലൻ
കോവലും കോഴിയും ഉള്ളിടം ബലി വെച്ചിട്ട് കാര്യ മില്ലത്രേ ?
ഇങ്ങിനെയൊരു ചൊല്ല് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ ?
എന്തായിരിക്കും ഇതിന്റെ പൊരുൾ ?
ബലി എന്നാൽ എന്താണ് ?
ശുദ്ദമായ കർമ്മം ചെയ്യുന്നത് എന്താണോ അത് ബലി ആകുന്നു.
കേരളത്തിൽ നല്ല ഭരണം കാഴ്ച വെച്ച അസുര രാജനാണ് ''മഹാബലി '' മഹത്തായ കർമ്മം ചെയ്തവനെ ജനം മഹാബലിയെന്നു വിളിച്ചു
വേലി പോലും ഇല്ലാത്ത അതിർത്തി തർക്കം ഇല്ലാത്ത നാടിനെ നമ്മള്‍ ''മാ'' വേലിയുടെ നാടെന്നു വിളിച്ചു ''മാനിഷാദ'' (അരുത്കാട്ടാളാ) എന്ന് അര്ത്ഥം വരുന്ന പോലെ വെലിയില്ലാത്ത ഈ നാടിനെ മാവേലി എന്നു മറ്റുള്ളവരും വിളിച്ചു.
പിന്നീട് മഹാബലി ഭരിച്ച പാതാളത്തിലും (അമേരിക്ക ) ഇന്നും മതിലും വേലിയും ഇല്ല
മഹാ കർമ്മം ചെയ്യുന്ന സൂര്യദേവനും മഹാബലി എന്ന് പേരുണ്ട്
പക്ഷേ കൊഴിയുള്ളിടം ബലി പാടില്ല എന്നതിന് കാരണം വീട്ടു പരിസരം മുഴുവനും കാഷ്ട്ടിച്ചു വൃത്തി കേടാക്കുന്നത് കൊണ്ടാണ് ദുർഗെന്ധപൂരിതമായിടം സ്വാതിക കർമ്മമോ ബലിയോ ചെയ്യാൻ തോന്നുക പോലുമില്ല.
അപ്പൊ കോവലും കോഴിയെ പോലെ മോശമാണോ ?
കോവക്ക എന്ന ഗോവക്ക നല്ല അഹാരമാകുമ്പോൾ അതിനെ കോഴിയോട് ഉപമിക്കാൻ പോലും പാടില്ല ഗോവൽ നല്ലത് തന്നെ
ഗോവലിന്റെ തളിരില റെഡ് സെല്സ്സിനെ വര്ദ്ധിപ്പിക്കുന്നു എന്നത് പരമ സത്യമാണ് തളിരില പിഴിഞ്ഞ് നീര് ചെവിയിൽ ഒഴിച്ചാൽ രെക്തർഭുതം 24 മണിക്കൂർ കൊണ്ട് കുറയുന്നു.
കോവലിന്റെ തളിരില ചീരയെക്കാൾ മികച്ചതാണ് പെട്ടന്ന് ദെഹിക്കുകയും ചെയ്യും ചീര ദെഹിക്കാൻ താമസമെടുക്കുന്നു.
ഷെയ രോഗത്തിന് പശുവിറച്ചി നല്ലതാണെന്ന് അപിപ്പ്രായമുണ്ട് അതിലും നല്ലത് കിളുന്നു കൊവയ്ക്ക് തിന്നുന്നതാണ് കാരണം ഗോവയ്ക്ക പശുവിറച്ചി തന്നെയാണ് അക്കാരണം കൊണ്ട്തന്നെ ബ്രാമണൻ ഗോവയ്ക്ക ഭക്ഷിക്കില്ല .
ഇനി പശുവിറച്ചിയോട് കൊതി വേണ്ട ആ ജീവിയെ വെറുതെ വിടുക
വെള്ളപാണ്ട് രോഗം പശുവിറച്ചിയിൽ നിന്നാണ് ഉണ്ടാകുന്നതാണ്
കോവലിനെ കുറിച്ച് എന്റെ അറിവ് ഇവിടെ കാഴ്ച വെക്കുന്നു
പണ്ട് പാക്കനാർ ബലി തർപ്പണത്തിനു കൊണ്ടുവന്ന പശുവിന്റെ അകിട് മോശം സാധനം എന്ന് കരുതി മേഴത്തൂർ അഗ്നിഹോത്രിയുടെ ഭാര്യമണ്ണിൽ കുഴിച്ചിട്ടു അതാണ്‌ കൊവലായി വളർന്നത്‌ ( ഇതൊരു കഥയാണ് )
ഗോവിന്റെ മുല ഗോവയ്ക്ക ആയി വളർന്നു
പാലിന്റെ ഗുണങ്ങളും ആലിന്റെ ശ്രേഷ്ട്ടതയും കൂടി ചേർന്ന് വിഷ്ണുവിന്റെ ഗുണം ഈ വള്ളിയിലും കണ്ടത് കൊണ്ട് ഇതിനെ ഗോപാൽ എന്നാണ് അഥർവ്വം വിളിക്കുന്നത്‌.
ഗോമാംസത്തെക്കാൾ മികച്ചത് കൊണ്ടും പാണ്ട് രോഗത്തിന് പ്രതിവിധിയായും ഗോവയ്ക്ക ഗോമാംസത്തെക്കാൾ മുന്നിൽ നില്ക്കുന്നു .അതുകൊണ്ട് ഗോവയ്ക്ക ഗോവിനെ സംരെക്ഷിക്കുന്ന ഗോപാലനാണ്.
അപ്പൊ കോവൽ നില്ക്കുന്നിടം സാക്ഷാൽ ഭാഗവാനുള്ളിടം തന്നെയാണ് പിന്നെ എന്തിനു ബലി വയ്ക്കണം.
ആയതു കൊണ്ട് കോവലും കോഴിയും ഉള്ളിടം ബലി വേണ്ട .
അത് കൊണ്ട് കോവയ്ക്ക കാന്‍സര്‍ രോഗത്തിന് നല്ല മരുന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം .
8....'''''അഥർവ്വവേദത്തിൽ കോശ വര്ദ്ധനവിനു അശ്വോഗെന്ധം ആണ് വിധിക്കുന്നത് കാൻസർ രോഗിക്ക് ഇത്തരം മരുന്നുകൾ കൊടുക്കാനും വിധിക്കുന്നില്ല (>>>ഇന്നു പലരും അത്ഭുതത്തോടെ തന്നെ കാൻസറിനെ തോല്പ്പിക്കുന്ന '''അമുക്കരം''' എന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യുന്നത് കാണുന്നു>>)
കോശങ്ങളും ബീജങ്ങളും വര്ദ്ധിപ്പിക്കാൻ അമുക്കരം നല്ലത് തന്നെ പക്ഷെ ആയുർ വേദത്തിൽ വിസ്തരിച്ചു പറയാത്ത മരുന്നുകളെ പറ്റി ഋക് വേദം വിവരിക്കുന്നുണ്ട് അമുക്കരത്തെകാളും മികച്ചത് ഒന്നുണ്ട് എന്നും മനസിലാക്കാൻ വേണ്ടിയാണ് ഇതു പറയുന്നത്.
ഭാരതത്തിൽ ദേവനെയോ രാജവിനെയോ വിളിക്കുംബോളും പറയപ്പെടുംബോളും '''തിരു'' എന്ന പദം ചേർക്കുന്നു... തിരുവായ് / തിരുമൊഴി / തിരുപ്പടി // തിരുമല // കൂടുതൽ മികച്ചത് എന്താണോ അതിനെ ""തിരു '' ചേർത്തു നാമകരണം ചെയ്യുന്നു.
പക്ഷെ ആയുർവ്വേദം പോലും തിരു ചേര്ത്തു വിളിക്കുന്ന ഒന്നാണ് ""തിരു താളി'' ജീവികളുടെ ശരീരത്തിൽ ഇത്രയേറെ വേഗത്തിൽ കോശ വർദ്ധനവ്‌ ദാനം ചെയ്യുന്ന // ബീജ വര്ദ്ധനവ് ഉണ്ടാക്കുന്ന // കാർകൂന്തലിനു പോലും കേശ രെക്ഷ നടത്തുന്ന താളി ആണ് ""തിരു താളി'' (ശ്രി ദേവി). അമൃത് വള്ളിയുടെ തനി രൂപം ആണ് ഇലകളില്‍ കാണുന്നത് അത് കൊണ്ട് ശുദ്ധമായ അമൃത് നിറച്ചിരിക്കുന്നത് തിരുതാളി യിലാണ്. അത് കൊണ്ടാണ് ദശ പുഷ്പ്പത്തില്‍ തിരുതാളിക്ക് സ്ഥാനം കൊടുത്തത് .
കാൻസറിനെ ചെറുക്കുന്നതില്‍ ലോകം കണ്ടതിൽ ഏറ്റവും നല്ല മരുന്നാണ് തിരുതാളി എവിടെ നോക്കിയാലും കണ്ടുകിട്ടുന്ന മരുന്നാണ് തിരുതാളി ഇതിന്റെ വയലറ്റ് പൂവുകൾ മാത്രം 20 എണ്ണം തേനിലരച്ചു ഭക്ഷിച്ചാൽ പോലും ഗുണമുണ്ട്.
അമുക്കരം കണ്ടുകിട്ടുക തന്നെ പ്രയാസമാണ് അമുക്കരം മോശമാണെന്ന് പറയുന്നില്ല പക്ഷെ ദഹിക്കാൻ സമയം എടുക്കും കാൻസർ രോഗിയിൽ ദഹനം കുറഞ്ഞിരിക്കും ആ സമയം പാലും കൂടി ചേര്ത്തു അമുക്കരം കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
അമുക്കരം കൊടുക്കുന്നെങ്കില്‍ .പാൽ ചേർക്കാതെ കൊടുക്കുക.
മൂന്ന് വയസ്സ് കഴിഞ്ഞാൽ പാല് ദെഹിക്കില്ല പാലും മൃഗപ്പാലും ദെഹിപ്പിക്കുന്ന ശക്തി ശരീരത്തിൽ ഇല്ല പാലിലും നല്ലത് വെണ്ണയാണ് പക്ഷെ കഠിന രോഗം ഉള്ളവര്ക്ക് പാല്‍ കൊടുക്കരുത്'''' മോര് ഇഞ്ചി ചേർത്തു വിശപ്പുണ്ടെങ്കിൽ കൊടുക്കുക
പട്ടി / പൂച്ച / എന്ന സകല ജെന്തുക്കളും ആ ജീവികളുടെ കുട്ടികള്ക്ക് പല്ല് വന്നാൽ മുലകുടി നിർത്തും.. പല്ല് വരുന്നതിന് മുൻപ് അമ്മയുടെ മുലകുടിക്കാനും ശരീരം വളരുമ്പോൾ സ്തനങ്ങളിൽ നിന്നും മോചനം നേടി പഴങ്ങൾ ഭക്ഷിക്കുവാനും അതാതു സമയത്ത് നമ്മളെ പ്രകൃതിയോരുക്കുന്നു .
അതിനു വേണ്ടിയാണ് നമുക്ക് പല്ലുകൾ തന്നതും പക്ഷെ പല്ല് കൊഴിയുന്ന കാലത്തും പാല് കുടിക്കുന്നവരാണ്‌ നമ്മൾ. നിങ്ങള്ക്ക് പാല് കുടിക്കണമെങ്കിൽ അകിടിൽ നിന്നും നേരിട്ട് കുടിക്കുക ശ്രി കൃഷ്ണൻ ഇതു ചെയ്യുന്നുണ്ട്.
ഇടയന്മാരും അകിടിൽ നിന്നും പാലുകുടികുന്നു.. പാല് ദെഹിക്കുന്ന അവസ്ഥാ വിശേഷം മഴക്കാലത്ത് ഉണ്ടാകുന്നു മഴക്കാലം പാല് കുടിച്ചോളൂ പശുവിനു നല്ല ഔവ്ഷ്ധ പുല്ലു കിട്ടുന്ന കാലമല്ലേ മഴക്കാലം .
അല്ലെങ്കിൽ മൊരു/ തൈര് / വെണ്ണ / ഇതു പോലെയാക്കി കുടിക്കാം.
മെക്കാള പ്രഭു ഭാരതത്തില്‍ വന്നപ്പോള്‍ തന്നെ അയാള്‍ ആദ്യമായി ചെയ്ത കര്‍മ്മം നമ്മളെ തകര്‍ക്കുക എന്നതായിരുന്നു അതിനായി വിദ്യയുടെ ഗുരുകുലങ്ങള്‍ തകര്‍ത്തു മുന്നേറി അങ്ങിനെ വിദേശികള്‍ തല തെറിപ്പിച്ചു കളഞ്ഞ നമ്മുടെ ഗുരുകുല സമ്പ്രദായം ഇന്നുണ്ടായിരുന്നെങ്കില്‍ ഇതൊന്നും എഴുതേണ്ടി വരില്ല .
ഗുരു കുല വിദ്യാഭ്യാസം കൊണ്ട് ചില ശിഷ്യന്മാര്‍ക്ക് പല ഗുണങ്ങളും വന്നു ചേരും ചിലര്‍ കൃഷിയും പശു വളര്ത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കും ചിലര്‍ നാടിനു വേണ്ടി യുദ്ധം ചെയ്യുന്ന മറ്റു ചിലര്‍ ഷത്രിയ ധര്‍മ്മo അനുഷ്ട്ടിക്കും .ചിലര്‍ വൈശന്‍ന്റെ ചിന്തയുള്ള അസ്സല്‍ ബിസിനസ് നടത്തും .ചിലര്‍ അറിവുകള്‍ തേടി ദേശാടനം നടത്തും . അവരെ അറിവുള്ളവര്‍ എന്ന്‍ പദമായ ബ്രഹ്മണര്‍ എന്ന് വിളിക്കുന്നു .അവര്‍ വിദ്യനല്‍കുന്നവര്‍ ആകുന്നു ബ്രഹ്മ മാര്‍ഗ്ഗി ഗുരുകുലം നിര്‍മ്മിച്ച്‌ അറിവ് പകരുന്നു. പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കളെ അവരുടെ അഭിരുചിയറിഞ്ഞു അവരെ അതാത് തലങ്ങളിലേക്ക് ഗുരുക്കന്മാര്‍ തന്നെ പറഞ്ഞു വിടുന്നു
ഗുരുകുലത്തിലെ ആല്മീയ ഗുരുവാണ് സത്യത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തേണ്ടത് പക്ഷേ സായിപ്പിന്റെ ആള്‍ക്കാര്‍ ഭാരതത്തില്‍ വന്നത് കപടമായ കച്ചവടത്തിന് ആയിരുന്നു അത് കൊണ്ടിന്നു കച്ചവടാക്കാരന്‍ വിദ്യാഭ്യാസം നടത്തുന്നു.
പണ്ട് വെളുപ്പിന് നാല് മണിക്ക് ആരംഭിച്ച പഠനം ഇന്നു ഭ്രാന്ത് മൂക്കുന്ന നട്ടുച്ചയ്ക്ക് ആരംഭിക്കുന്നു.അറിവുള്ളവന്‍ വീട്ടില്‍ കുത്തിയിരിക്കുന്നു. രാമ നാമം ജപിക്കേണ്ട അവസ്ഥ വന്നു
.9 '''പനി'''
നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാ അഴുക്കിനെയും പ്രാണൻ കത്തിച്ചു കളയുന്നു അല്ലെങ്കിൽ ഹൈപ്പോതലാമസ്ഗ്രെന്ധിയുടെ ചൂട് കൂട്ടി ശരീരം ചെയ്യുന്ന നല്ല പ്രവർത്തി ഇതിനെയാണ് നമ്മൾ പനിയെന്നു വിളിക്കുന്നത്‌
എന്താണ് പനിക്ക് ചികിത്സ്സയായി ഉള്ളത് തുമ്പക്കതിരും തുളസിക്കതിരും ഇലയോടുകൂടി പിഴിഞ്ഞ നീരിൽ ശർക്കര ചേർത്തു കൊടുത്താൽ പനി മാറും
.
''കുറച്ച് ചുക്ക്കാപ്പിയും കുടിച്ചു എവിടെയെങ്കിലും ചുരണ്ട് കിടക്കുക 70% പനികളും മാറിക്കൊള്ളും ചിക്കൻ പൊക്സ് വരുന്നതിനു മുന്പും പനി വരും ശരീരത്തിന് വിശ്രമം ആവിശമുള്ളപ്പോഴും പനി വരും അത് കൊണ്ട് പനിയെ പ്രേധിരോധ ശക്തിയെന്നോ നമുക്കുള്ള മുന്നറിയിപ്പ് എന്നോ വിളിക്കാം എന്തായാലും പനി നല്ലതാണ്.
എയിഡ്സ് രോഗികൾക്ക് പനി വരുo കാൻസർ രോഗികളുടെ മറ്റൊരു ദുരവസ്ഥയാണ് പനി വരുന്നില്ലെന്നുള്ളത് 95% രോഗികളിലും പനി എന്ന അവസ്ഥാ വിശേഷം ഉണ്ടാകുന്നില്ല പ്രധിരോധ ശകതിയുള്ളവർക്കേ പനി വരൂ.. പ്രേധിരോധിക്കാൻ കഴിവുള്ള ഭക്ഷണം ഉള്ളിൽ ചെന്നാലേ രോഗം വരാതിരിക്കാനും വന്നാൽ പെട്ടന്ന് മാറാനും മറുശക്തി ഉണ്ടാകൂ.
AIDS എന്ന് വെച്ചാൽ ശരീരത്തിന്റെ പ്രധിരോധ ശക്തി ഇല്ലാതാവുക എന്നാണത്രേ എന്നിട്ടും അവർക്ക് പനി വരുന്നു;;സത്യത്തിൽ പ്രേധിരോധശക്തി കൈവരുന്നു എന്ന് വേണം പറയാൻ ..കാൻസർ രോഗികൾക്ക് പനി വരുന്നുമില്ലത്രേ എന്നിട്ടും എയിഡ്സിന് ലോകം കാൻസറിനെക്കാളും ബഹുമതി കൊടുക്കുന്നു ..
ഇരു വൃക്കകളും നിച്ശലമായൊരു മത്സ്യതൊഴിലാളിയെ ഡോക്ട്ടർ ഡെയാല്സിസിന് 10'''''ശുപാർശചെയ്തു. പാവം സാമ്പത്തിക പ്രശ്നം കാരണം അയാളതിനു കീഴടങ്ങിയില്ല. ശ്വാസ തടസ്സവും ഷീണവും നിമിത്തം ജീവിതം നരക തുല്യമായി
. രോഗം അയാളിൽ ആത്മഹത്യയെ കുറിച്ചു ചിന്തിപ്പിച്ചു അക്കാരണം കൊണ്ട് തന്നെ ഡോക്ട്ടർ കൊടുത്ത ഗുളികകൾ ഒന്നും കഴിക്കാതെയായി..മരുന്ന്കഴിച്ചില്ലെങ്കിൽ പെട്ടന്ന് മരിക്കാമല്ലോ അതായിരുന്നു അയാളുടെ ചിന്ത; ആത്മഹത്യചെയ്യുമോ എന്ന് ഭയന്ന് വീട്ടു കാരും മറ്റുള്ളവരും നല്ല സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. മരിച്ചു കൊണ്ടിരിക്കുന്ന കാൻസർ രോഗിക്ക് നാം കൊടുക്കുന്ന അവസാന ബഹുമതി ആണ് സ്നേഹം ഇതിനു രോഗമില്ലാത്ത വൃദ്ധൻ മാരും അർഹരാണ്.പക്ഷേ പണ ചിലവില്ലാത്ത സ്നേഹമെന്ന സൂത്രം പോലും നാം കൊടുക്കുന്നില്ല.
കിഡ്നി വീക്കായ മത്സ്യ തൊഴിലാളി ഓരോ ദിനവും എങ്ങനെയെങ്കിലും രാത്രി കഴിച്ചു കൂട്ടും നിർഭാഗ്യവാനാണ് എന്നയാളും ചിന്തിച്ചു . വെളിച്ചം വീണാൽ അയാൾ കടപ്പുറത്ത് പോയിരിക്കും. പൊരി വെയിൽ സഹിക്ക വയ്യതാവുമ്പോൾ ഏതെങ്കിലും വൃക്ഷ് ചുവട്ടിൽ അഭയം തേടും കട്ടിയാഹാരങ്ങൾ ദെഹിക്കില്ല അത് കൊണ്ട് ആരെങ്കിലും വെച്ച് നീട്ടുന്ന കരിക്കും നാട്ടിലെ എത്തപ്പഴവും കഴിച്ചെങ്കിലായി മരുന്നുകളെ അയാൾ വെറുത്തിരുന്നു ആര് നിർബന്ധിചാലും അതൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. മരണം അയാളിഷ്ട്ടപ്പെട്ടു ദിവസങ്ങളോളം മരുന്നുകളോ മോറ്റൊന്നുമേ കൂടാതെ കഴിച്ചുകൂട്ടി മരണം ഉറപ്പിച്ച് നാളുകൾ തള്ളി നീക്കി ഒരിക്കൽ പോലും സോഭാവികമായ ഒന്നിനെ കുറിച്ചുപോലും ചിന്തിക്കാത്ത ആ വെക്തി താൻ ആശുപത്രി കിടക്കയോട് വിട പറഞ്ഞിട്ട് കുറച്ചു നാൾ ആയെന്നും ഇത്രയും ദിവസം മരണത്തെ തോല്പ്പിച്ചു പിന്നിട്ടത് എങ്ങിനെയെന്നും ചിന്തിച്ചു ഡെയാലിസ് പോല്മില്ലാതെ ഇത്രെയും ദിവസം കഴിഞ്ഞിട്ടും മരിക്കുന്നതിന്റെ ഒരു ലക്ഷണവും തന്നിൽ വരുന്നില്ല എന്നും അയാൾ തിരിച്ചറിഞ്ഞു വിഷങ്ങൾ ശരീരത്തിൽ നിറയുമ്പോൾ അത് നിർമാജ്ജനം ചെയ്യുക എന്നതാണ് വൃക്കയുടെ ധർമ്മം english മരുന്നുകൾ വിഷങ്ങളാണ് അതയാൾ കഴിക്കുന്നില്ല അത് കൊണ്ടയാളിൽ വിഷമില്ല ചില ദിവസങ്ങളിൽ രാത്രി സുഖലോലുപനായി അയാളുറങ്ങുന്നത്‌ ഭാര്യയുടെ ശ്രേദ്ധയിൽ പെട്ടു പക്ഷേ ഭർത്താവിനെ ചികില്സ്സിക്കാനുള്ള പണമില്ലായമ എന്ന ദാരിദ്ര ദുഃഖം അവരുടെ ഉറക്കം കെടുത്തിയിരുന്നു
ഭാഗ്യo ഇവിടെ പണം ഇല്ലാത്തത് കൊണ്ടൊരു തൊഴിലാളി ആശുപത്രി കിടക്ക ( മരണ കിടക്ക ) ഉപേക്ഷിച്ചു നല്ല വണ്ണം ഉറങ്ങുന്നു മരണം മുന്നിൽ കണ്ട താൻ എങ്ങിനെ ഇത്ര നാളുകൾ പിന്നിട്ടു എങ്ങിനെ നിദ്രപൂണ്ടു എന്ന് ചിന്തിക്കുകയും ചെയ്യുന്നു
ഒരിക്കൽ കടപ്പുറത്ത് മറിഞ്ഞു വീണ ബൈക്കും യാത്രികനേയും അയാൾ ദൂരെയുള്ള റോഡിലെത്തിച്ചു ഇത്ര ദൂരം വാഹനം തള്ളാൻ തനിക്കു എവിടെന്നാണ് ഊര്ജ്ജം കിട്ടിയതെന്നു അയാൾ ചിന്തിച്ചു .. ഞാൻ കിഡ്നി രോഗിയോ ???
കൂടുതൽ അടുപ്പ മുണ്ടായിരുന്ന ഒരു പങ്കുകാരൻ പറഞ്ഞു (കിട്ടുന്ന മീനുകൾ ഭാഗിച്ചെടുക്കുന്നവർ)
''കടലമ്മ'' എല്ലാ അഴുക്കും പുറംതള്ളി കടലിനെ കാക്കുന്നു നിന്നെയും രെക്ഷിക്കട്ടെ ;; പിന്നീട് എന്റെയും അഴുക്കുകൾ നീക്കി തരണേ എന്നും അയാളും പ്രാർത്ഥിച്ചു കൊണ്ടിരുന്നു
രണ്ടു നാളുകൾക്കുള്ളിൽ അയാൾക്ക്‌ കടുത്ത പനി വന്നു അടുത്ത ദിവസങ്ങളിൽ ദേഹത്ത് ചല രൂപത്തിലുള്ള കുരുക്കൾ പ്രെതിക്ഷപ്പെടാൻ തുടങ്ങി സൂജി കുത്താൻ ഇടമില്ലാത്ത വിധം കുരുക്കൾ പെരുകി.. അവ സഹിക്കാൻ വയ്യാത്ത ദുർഗെന്ധത്തോടെ പൊട്ടിയൊലിച്ചു.. ഈ ദുർഗെതി അയാൾക്ക് കൊടുത്തതിൽ വീട്ടുകാരും നാട്ടുകാരും ഈശോരനെ ശപിച്ചു . ശവം കണക്കെ അയാൾ കിടന്നു ആ സമയം ഇതിലും ഭേദം തനിക്ക് ആത്മഹത്യ മതിയായിരുന്നു എന്നും വിളിച്ചു കൂവി ഈ രോദനങ്ങൾ മനസ്സിനെ ദുരിതത്തിൽ താഴ്ത്തി രോഗം പകരുമോ എന്ന് ഭയന്ന് ഭാര്യയോഴിച്ചു മറ്റെല്ലാവരും പിൻവാങ്ങി ആരുടെയോ നിർദ്ദേശ പ്രകാരം കരിക്കിൻ വെള്ളവും പുനർനവ വെള്ളവും കൊടുത്ത് കൊണ്ടിരുന്നു
തുളസിയും വേപ്പിലയും കൂട്ടി രണ്ടു നേരം കത്തിക്കുകയും ചെയ്തു (ഭൈഷ്യജ്യ അഗ്നിഹോത്രം) ('';;അഗ്നിഹോത്രം സർവ്വ രോഗ സംഹാരം ആണെന്ന് എന്റെ പ്രൊഫൈലിൽ പലപ്പോഴും ഈയുള്ളവൻ പറഞ്ഞിട്ടുണ്ട്;;;;'''' )
ഒരാഴ്ച കഴിഞ്ഞു ശരീരത്തിൽ ദുർഗെന്ധം നിന്നു;; വളരെ സ്നേഹം ഭർത്താവിൽ നിന്നും കിട്ടിയിട്ടില്ലെങ്കിലും നല്ലവളായ ഭാര്യ അയാളുടെ ശിശ്ശ്രൂഷയിൽ മുഴുകി ''കുളിക്കണം'' എന്ന് തോന്നി ഉമ്മം ചേർത്തു വെള്ളം ചൂടാക്കി കുളിച്ചു 10 മണിക്കൂർ രോഗി സോസ്ഥമായി ഉറങ്ങി ഒപ്പം ഭാര്യയുടെ തലോടലും രണ്ടാഴ്ച കൊണ്ട് ചോറികൾ ഉണങ്ങി ക്രെമേണ അയാളിൽ വിശപ്പ്‌ വരാൻ തുടങ്ങി പൊടിയരിക്കഞ്ഞിയിൽ ഉലുവ ഇന്തുപ്പ് ചേർത്തു കൊടുത്തു അല്പ്പം വെയിൽ കായണം എന്നറിയിച്ചു ആരും ശ്രേദ്ധിക്കാത്ത ഒരിടത്ത് പോയി വെയിൽകൊണ്ടു ആ സമയം അറിയാതെ അയാൾ നല്ല അവസ്ഥയിൽ ആയിരുന്നപ്പോൾ മൂളാറുള്ള ഗാനം അറിയാതെ പാടി'' അത് കേട്ട് ഭാര്യ അത്ഭുതം കൂറി നിന്നു ഇരുപതു ദിവസം കഴിഞ്ഞു അയാൾക്ക്‌ കടലിൽ പോകണം മീൻ പിടിക്കണം എന്നൊക്കെ ആഗ്രെഹം പ്രകടിപ്പിച്ചു. ഈ ദിനങ്ങളിൽ അയാളുടെ കൂട്ട്കാരൻ പഴയൊരു റേഡിയോ ആയിരുന്നു ഗാനങ്ങൾ കേൾക്കാനും പാടാനുമയാൾ തുടങ്ങി. ജീവിത സഹിയായ ഭാര്യ ഇതെല്ലാം അത്ഭുതത്തോടെ കണ്ടു നിന്നു അവർ ഈശോരനെ വിളിച്ചുപോയി കണ്ണിൽ ആനന്ദ ബിന്ദുക്കൾ ജീവന്റെ ജലമായി ഒഴുകി. പുതു ജീവിതം കണ്ടു കണ്ണീർ പൊഴിച്ചു രാത്രിയിൽ അയാളിലെ ഇണയെ തേടുന്ന പുരുഷവികാരം ഉണരുന്നതും ജീവിതത്തിനു പുതു നാമ്പുകളായി (ധർമ്മസഖി ധർമ്മo പങ്കിടുന്നവൾ) സ്നേഹത്തിൽ അമ്മയെ പോലെയാണ് സ്ത്രീകൾ അല്പ്പം സ്നേഹം കൊടുത്താൽ നൂറിരട്ടി തിരികെ തരുന്നവൾ
'''''എന്താണ് വൃക്കരോഗം ??
11''''''' വൃക്കരോഗം എന്നാൽ ദുർജീവിതം കൊണ്ടോ അറിവില്ലായ്മ കാരണമോ ശരീരത്തിൽ അഴുക്കുകൾ ഉണ്ടാകുന്ന ക്രിയാറ്റിൻ/ യൂറിക്ആസിഡ്/ എന്നിവ വർദ്ധിക്കുന്നു ഇതിനെ പുറത്ത് കളയേണ്ട ജോലി ആണ് വൃക്ക ചെയ്യുന്നത്.. അഴുക്ക് കൂടുതലായാൽ അമിത ഭാരം സഹിക്കാതെ വൃക്കയും പണിമുടക്കും. തൻനിമിത്തം രെക്ത ശുദ്ധികരണം നടക്കില്ല കടുത്ത ഷീണവും ശ്വോസതടസ്സവും ഉണ്ടാകുന്നു മുഖത്തും കാലുകളിലും നീര് വന്നു വീർക്കും നടക്കാൻ പോലു മാവാതെ രോഗി കിടപ്പിലാകും രോഗി സമ്പത്ത് ഉള്ളവനെങ്കിൽ ഡോക്ടറെ കാണും ആശുപത്രിയിൽ പോയാൽ പെട്ടന്ന് മരിക്കും അവർ കുറെ കെമിക്കലുകൾ കൂടി തീറ്റിക്കുന്നു മരുന്നെന്നും പറഞ്ഞു കൊടുക്കുന്ന പാരസെറ്റമോൾ അടക്കമുള്ള വിഷങ്ങൾ കൊണ്ട് രെക്തത്തിൽ വീണ്ടും അഴുക്കുകൾ മാരകമാകും വിധംപെരുകുന്നു. കെമിക്കലുകൾ കുത്തി വെച്ചും ഗുളികകൾ തീറ്റിച്ചും ഡോക്ട്ടർ രോഗിയെ കൊന്നു തരുന്നു
ഈ കൊലപാതകത്തിന് നമ്മുടെ നാട്ടിൽ കേസില്ലതാനും
അഴുക്കു പുറം തള്ളേണ്ടതിനുള്ള വഴിയാണ് വേണ്ടത് അതിന് മാരക വിഷമായ english മരുന്ന് കൊടുക്കരുത് അത് തിന്നാൽ വൃക്ക മാറ്റിവെക്കണം ..അതാണിന്ന് നടക്കുന്നതും
പക്ഷെ ഇവിടെ ഈ മത്സ്യ തൊഴിലാളിക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം വീട്ടുകാർ അയാളുടെ രെക്തം പരിശോദിപ്പിച്ചു അല്പ്പം അഴുക്കില്ലപോലും (കിഡ്നി പുത്തൻ ആണെന്ന്) ശുദ്ധ രെക്തം തന്നെ ഡോക്ട്ടർ ചോദിച്ചു എവിടെയാണ് ചികിത്സിച്ചത് ??
ഞാനും ചോദിക്കുന്നു??????
ആരാണ്ചികിത്സിച്ചത് ??
ആരാണ് ഡോക്ട്ടർ ?
എവിടെയാണ് ചികിത്സിച്ചത് ??
എന്തായിരുന്നു മരുന്ന് ??
CRR വർമ്മ കിഡ്നി വീക്കായ ഒരു രോഗിയോട് ഒരിക്കൽ പറഞ്ഞു താങ്ങൾക്ക്‌ നാട്ടു സൂക്കേട്‌ വരാൻ (വസൂരി ഇനം ) പ്രാർത്ഥിക്കൂ ''എന്ന് പറഞ്ഞത്രേ ' ഭാഗ്യo രോഗിയും ബന്ധുക്കളും വർമ്മയെ തല്ലിയില്ല എന്നും കേട്ടു
ഞാനും ഉറക്കെ പറയുന്നു ഇഷൊര ... കിഡ്നി രോഗികള്ക്ക് ചിക്കൻ പോക്സ് വരുത്തണേ'''
ഒരു മനുഷ്യന്റെ രെക്ത ശുദ്ധികരണത്തിന് രണ്ട് വൃക്ക വേണ്ട ഒരെണ്ണം തന്നെ ധാരാളം ആണ്. നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ഒന്നിന്റെ പകുതി മതി
600 വർഷം ഒരാളുടെ ഹൃദയം പ്രവർത്തിക്കും. അറുപതിൽ അത് പൊട്ടി പോകുന്നത് ജീവിതo ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്
നമ്മൾ അല്പ്പം മാത്രം ശ്രദ്ധിച്ചാൽ ജീവിതം മധുരം തന്നെ ആണ്
ഇന്ന് വൃക്കകൾ കേടുവന്നാൽ ആന്റിബയോട്ടിക്കുകൾ തന്നെ ആണ് രോഗിക്ക് കൊടുക്കുന്നത്. അണുക്കൾ ചാകാൻ വേണ്ടി ആണത്രേ ഇവ തീറ്റിക്കുന്നത്' വൃക്ക രോഗവും ഹാർട്ട്‌ അറ്റാക്കും ഉണ്ടാക്കിയത് അണുക്കൾ ആണോ?? ഇനി റോഡപകടവും അണുക്കൾ ആണ് ഉണ്ടാക്കുന്നതെന്നു പറയുമോ ആവോ'''
എല്ലാ അലോപ്പതി മരുന്നുകളും വിഷം തന്നെയാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷങ്ങൾ പുറത്തു കളയുക എന്നതാണല്ലോ വൃക്കയുടെ കർമ്മം ആ സമയം വിഷം കഴിച്ചാൽ എന്താകും സ്ഥിതി''' ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്നതാകും നല്ലത്''
കിഡ്നി രോഗികൾ ഇങ്ങിനെ ഗുളികകൾ തിന്നാൽ ഹാർട്ട് അറ്റാക്ക് സംഭവിക്കാം അങ്ങിനെയും നിരവധി റിപ്പോർട്ടുകൾ ഉണ്ട് നമുക്ക് വിപണിയിൽ ലഭിക്കുന്ന പലതരം badyfood ഉണ്ട് കുട്ടികൾ വേഗം വളരാൻ (തല തെറിക്കാൻ) കൊടുക്കുന്ന ഹോർലി/ ബ്രോണ്‍വീ/ മാൾട്ടോ/ ബൂസ്/ മുതലായ കൊടുക്കുന്നു ഭാരതത്തിലെ എല്ലാ ടിണ്‍ ഫുഡ്ടുകളും വിഷം ചേർന്ന ഭക്ഷണം ആണ്. ഇവ കഴിച്ചാലും രോഗം വരും. അത് പോലെയാണ് കാപ്സൂളും ഗുളികകൾക്കും ഉള്ളത്. കൂടുതൽ മരുന്ന് കഴിച്ചാൽ രോഗിയുടെ അവസ്ഥ മോശമാകും. ഇന്നു കടകളിൽ കിട്ടുന്ന 75% ആയുർവേദ മരുന്നുകളും വിഷം തന്നെയാണ്. ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ പഴങ്ങളും പച്ചക്കറികളും മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നു അത് കൊണ്ടാണ് രോഗി മരിക്കാത്തതും. അല്ലാതെ ഇന്നത്തെ ആയുർ മെഡിക്കൽ ഷോപ്പിൽ നിന്നുകിട്ടുന്ന വൈദ്യo കൊണ്ടൊന്നുമല്ല .
12'''''''വൃക്ക രോഗിക്ക് കൊടുക്കുന്ന മരുന്നുകൾ വിഷമയമാണെങ്കിൽ വൃക്കകൾ വിഷമഹട്ടത്തിൽ എത്തും. അപ്പോൾ രോഗിയെ ഡെയാൽസിസിനു വിധേയമാക്കും അങ്ങിനെ ചെയ്‌താൽ പോലും രോഗി സമ്പന്നൻ ആണെങ്കിൽ മൂന്ന് വർഷത്തോളം മരിച്ചു ജീവിക്കും. പിന്നെ നരകിച്ചു മരിക്കും. ചികിത്സിച്ചു കൊന്നു എന്ന് ആരും പറയില്ല. ഈ ചികിത്സ കൊണ്ട് സഖാവ് ek പോലും രെക്ഷപെട്ടില്ല എന്നതും കേരളീയൻ ഓർക്കണം. ഇങ്ങിനെ രോഗി മരിക്കുന്ന വേളയിൽ ജഡം വീട്ടിൽ കൊണ്ട് പോകില്ല കാരണം വീടും വിറ്റിട്ടുണ്ടാകും. പിന്നെ ആശുപത്രിയിൽ നിന്നും നേരെ ശ്മശാനത്തിലേക്ക് എടുക്കാം.. അവിടെ കണ്ണ് നീർ കുത്തിയോലിച്ചു നെഞ്ചിനകത്ത് തീക്കനൽ പേറി നില്ക്കുന്ന ഭാര്യയെയോ മക്കളെയോ കാണാം. ഇന്നു വരെ ഏതെങ്കിലും ഒരു ആരോഗ്യ മന്ത്രിയോ ആ വകുപ്പോ ഇതു മനസ്സിലാക്കിയോ എന്നറിയില്ല. ഇതെല്ലാം കണ്ടിട്ടാണോ എന്നറിയില്ല കക്കൂസിൽ മാത്രം രണ്ടു മണികൂർ ചിലവിടുന്ന ഇറച്ചി തീറ്റക്കാരും രാഷ്ട്രീയ കോലങ്ങളും പറയുന്നു നമ്മൾ പുരോഗെമിച്ചെന്നു
നമ്മുടെ നാട് പുരോഗെമിച്ചുവോ??
ക്ളോറിൻ ചേർത്ത ജലം കുടിക്കാനും തൈറോട് ഉണ്ടാക്കുന്ന സ്പ്രി ഉപ്പ് കഴിക്കാനും പറയുന്ന ആരോഗ്യ വകുപ്പാണ് നമുക്കുള്ളത്
13''''വൃക്ക മാറ്റി വെക്കുന്ന ആവസ്ഥയാണ് രണ്ടാമത് 50% വിജയം ആണ് എന്നാണു വെയ്പ്പ്. അതിന് സാമ്പത്തികം വേണം അതുണ്ടെങ്കിൽ പിന്നെ അനുയോജ്യമായാത് ലഭിക്കണം. കഷ്ട്ട കാലമാണെങ്കിൽ പണവും ഒത്തു വരും. ''പണത്തിനു പകരം വൃക്ക'' ഇപ്പോ വൃക്കയും കച്ചവടസാദനം ആയി എന്ന് കരുതി സമദാനിക്കുക അങ്ങിനെയെല്ലാം ഒത്തു വന്നുവെങ്കിൽ ശസ്ത്ര ക്രീയയിലൂടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കുക എന്നതാണ് മറ്റൊരാൾ പണത്തിനു പകരം തന്നതോ ദാനം തന്നതോ വെച്ചു പിടിപ്പിക്കണം
നമ്മുടെ ശരീരം ഭക്ഷണമായത് മാത്രമേ സീകരിക്കൂ. അത് മരുന്ന് ആയാൽ പോലും അന്നം തന്നെയാകണം. അന്നം ഔവ്ഷ്ധമായിരിക്കണം എന്ന് പറയുന്നതിന് കാരണം പലതാണ്. പുറമേ നിന്നുള്ളവ ശരീരം സീകരിക്കില്ല . പല്ലിന്റെ ഇടയിൽ കയറുന്നതിനെ പോലും നാവ് പുറത്തുകളയാൻ ശ്രമിക്കും ഈ ചെറിയ കാര്യo പോലും നമുക്ക് സഹിക്കില്ല ഭക്ഷണ ശേഷം അത് കുത്തിയെടുത്ത് കളയുന്ന വരെ ആസ്വസ്ഥത ആണ്
പിന്നെ എങ്ങിനെ മറ്റുള്ള ഒരാളുടെ അവയവം നാം സീകരിക്കും? മനുഷ്യന്‌ ബോധം ഉള്ളപ്പോൾ അല്ല ഇതു ചെയ്യുന്നത് ബോധം കെടുത്തി നീണ്ട സമയം എടുത്താണ് അവയവ മാറ്റിവെക്കൽ ക്രീയ നടത്തുന്നത്
ശരീരത്തിന്റെയോ മനസ്സിന്റെയോ സമ്മതമില്ലാതെ രോഗിയിൽ സമ്മർദ്ദംചെലുത്തി കടത്തിവെക്കുന്ന ഈ ക്രീയ ശരീരം ഇഷ്ട്ടപെടുന്നില്ല അവയൊക്കെ ശരീരം പുറംതള്ളാൻ നോക്കും നിങ്ങള്ക്ക് ഇഷ്ട്ടമില്ലാത്തവരെയും വൃത്തിയില്ലാത്തവരെയും നിങ്ങൾ അകറ്റി നിർത്തും . ഒരു ശുദ്ധ സസ്യഹാരി തീർത്തും മാംസം കഴിക്കുന്നവനെ ഇഷ്ട്ടപ്പെടുന്നില്ല. പിന്നെ നിങ്ങൾക്ക് അവന്റെ അവയവം ഇഷ്ട്ടപ്പെടുമോ.? വൃക്ക മാറ്റി വെക്കുന്നതിനോടൊപ്പം തന്നെ അവ പുറം തള്ളാതിരിക്കാൻ cyclosporin/ orthomeudon OKT.3/ എന്ന മരുന്നുകൾ ശരീരത്തിൽ കുത്തി വെക്കും അതോടെ തലച്ചോറിന്റെ കഴിവ് നശിക്കും പിന്നെ ശരീരം ഇവയൊന്നും പുറം തള്ളില്ല പല്ലിന്റെ ഇട പോലും കുത്താൻ തോന്നില്ല. കുറെ നാൾ ഈ മരുന്നുകൾ രോഗി കഴിക്കുകയും വേണം ..ഈ മരുന്നുകൾ ത്വക്കിൽ കാൻസർ ഉണ്ടാക്കുന്നവയാണ് വൃക്ക മാറ്റി വെച്ചവർക്ക് പിന്നീട് സ്കിൻ കാൻസർ വന്നിട്ടുമുണ്ട്
14'''''ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും അത്ഭുതപ്പെട്ടു
ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ ആശയക്കുഴപ്പത്തിൽ ആക്കി
അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു
മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു
പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ ധാധാവിനെ കണ്ടെത്തി
അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു
;;;;;;;;;;;;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;;;;;;;;;;;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും
16'''' ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും.. ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക ;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;;
( പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട് ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം (സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്)
നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത് സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ പറയാം))))
17'''''കോശങ്ങൾ നിർമ്മിക്കപെട്ടിരിക്കുന്നത് ജീവനില്ലാത്ത രാസപദാർത്ഥം കൊണ്ടല്ല ;;പ്രകൃതി നമ്മുടെ ശരീരo നിർമിച്ചിരിക്കുന്നത്‌ ജീവവസ്തുക്കളെ കൊണ്ടാണ് ശരീരത്തിന് കേടുകൾ സംഭവിച്ചാൽ ജീവനുള്ളവയെ കൊണ്ട് തന്നെ പരിഹരിക്കണം കെമിക്കൽ കൊണ്ടതിനെ ശിശ്രുഷിച്ചാൽ മരണം തന്നെ കഥ;; രോഗം മാറാൻ പ്രകൃതിയിലേക്ക് തന്നെ മടങ്ങണം
ചത്ത വസ്തുവിൽ നിന്നും ജീവൻ വരുമോ ? ഇല്ല ...ജീവൻ തുടിക്കുന്നവയിൽ നിന്നും ജീവനം ഉണ്ടാകുന്നു .പാകം ചെയ്ത ഭക്ഷണം മൂന്ന് മണിക്കൂറിന് ശേഷം കഴിക്കരുതെന്ന് ആയുർവേദം പറയുന്നു മൂന്നു മണിക്കൂറിനു ശേഷം അവയും മരിച്ചതിന് തുല്യo അങ്ങിനെയെങ്കിൽ എപ്പഴോ നിർമ്മിച്ച മരുന്നുകളും ചത്തതിന് സമമാണ്. ഇങ്ങിനെ ഉണ്ടാക്കുന്ന മരുന്നിലും നശിക്കാതിരിക്കാനും കാലങ്ങളോളം കേടുവരതിരിക്കാനും വിഷം ചേർക്കുന്നു. ആ മരുന്നുകൾ കാൻസർ ചികിത്സക്ക് ഫലിക്കുമോ??
ആയുർ വേദമരുന്നുകൾ ഉണക്കി സൂഷിക്കാം അതിന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട് വിത്തുകൾക്ക് ഒന്നും സംഭവിക്കില്ല കായ്കൾക്ക് പെട്ടന്ന് കടുവരില്ല ..
കാഞ്ഞിരത്തിന്റെ എണ്ണയിൽ സൂക്ഷിക്കാം കരിങ്ങോട്ട ഇലയിൽ / പാളയിൽ പൊതിഞ്ഞു / മാമ്പഴച്ചാറുകൾ പാളയിൽ തേച്ചു വെയിലിൽ ഉണക്കി പാളയിൽ തന്നെ രുചി പോലും പോകാതെ സൂക്ഷിക്കാം / മഞ്ഞൾ കൂട്ടത്തിൽ സൂക്ഷിക്കുന്ന മരുന്നുകളും / കുരുമുളകിന്റെ കൂടെയും ആകാം
ഇനി ചില വിത്തുകളും പൊടികളും എണ്ണയും നെയ്യുമൊക്കെ പഴകിയാലും ഗുണം കൂടുന്നു അലോപ്പതിയിൽ മാത്രം കാണുന്ന expire date ഇന്ന് ആയുർവേദത്തിലും കടന്നു കൂടിയിട്ടുണ്ട് ആയുർവേദം കച്ചവടമാക്കിയപ്പോൾ ഉണ്ടായ ഗെതികേട് ..
18''''ഇന്ന് ലോകത്ത് expire date ഇല്ലാത്ത ഒന്നാണ് സൂര്യദേവൻ'' അഥർവ്വം വൈദ്യനാഥൻ എന്നാണു സൂര്യനെ വിളിക്കുന്നത്‌ എല്ലാ വൈദ്യന്റെയും നാഥനാണ് സൂര്യൻ... ലോകത്തിന്റെ ''കണ്ണ്'' തന്നെയാണ് ഭാർഗ്ഗവൻ.. സൂര്യൻ മറഞ്ഞാൽ നമ്മളിൽ ഊര്ജ്ജം കുറയുന്നു പിന്നെ ലോകം തന്നെ ഉറക്കം തുടങ്ങും.. ഓരോ പുലരിയും നമ്മിൽ ആനന്ദമുളവാക്കുന്നു ഓരോ പുലരിയും നമ്മുടെ കോശങ്ങളിൽ ജീവൻ നിറച്ചാണ് ഉദിക്കുന്നത് മഞ്ഞിന്റെ മറനീക്കി അഗ്നിയുടെ പ്രഭ പുതുക്കി മനുഷ്യരിൽ ഉണരുവാനുള്ള ഊർജ്ജവും ദാനം ചെയ്താണ് ഓരോദിനവും കടന്നുപോകുന്നത് ഉന്മേഷം ചൊരിഞ്ഞു നമുക്ക് വേണ്ടി വീണ്ടും പുനർജെനിക്കുന്ന സർവ്വ രെക്ഷകനാണ് സൂര്യ ദേവൻ
ആസ്മ രോഗികൾക്ക് രാത്രിയാണ് രോഗമൂർച്ച പിടികൂടുന്നത് അതുകൊണ്ട് പകൽ സൂര്യ രെശ്മികൾ രോഗത്തെ തടുക്കുന്നു എന്ന് മനസ്സിലാക്കുക തുളസിയില ഭക്ഷിച്ച്‌ വെയിൽ നിരന്തരം കൊണ്ടാൽ അസ്മ പമ്പ കടക്കും ( പൊടിയിൽ ജീവിക്കാനുള്ള ശ്വസകോശവും സൂര്യ രേശ്മി എല്ക്കാത്ത ശരീരവുമുള്ള കുഴിയാനക്ക് അസ്മ വരിന്നില്ല ആസ്മ രോഗികൾ ഇവയെ ജീവനോടെ വിഴുങ്ങുക) മനുഷ്യനു ജീവിക്കാൻ സൂര്യകിരണം നിര്ബന്ധമായും കിട്ടണം കാരണം പകൽ ഗുഹയിൽ കഴിച്ചു കൂട്ടി രാത്രി കാലങ്ങളിൽ ഇര തേടുന്ന മാംസഭുക്കല്ല നമ്മൾ.. അഗ്നിയിൽ ഉണ്ടായവരാണ് നമ്മൾ.. വെയിൽ കിട്ടാതെ ഒളിച്ചു താമസിച്ച തോപ്പിൽഭാസിക്ക് (ഒളിവിലെ ഓർമ്മകൾ ) ചർമ്മം വിളറി വെളുക്കുകയും ശവത്തിൽ മാത്രം കാണുന്ന പുഴുക്കൾ ശരീരത്തെ അരിക്കാൻ തുടങ്ങിയെന്ന്‌ അദ്ദേഹത്തിന്റെ അത്മ കഥയിൽ പറയുന്നു അവസാനം വെയിൽ മാത്രം കൊണ്ട് രോഗം മാറ്റിയെന്നും പറയുന്നുണ്ട്..
ഇരുട്ടറക്കുള്ളിൽ തള്ളിവിടുന്ന കുറ്റവാളികൾക്ക് അന്ധത വരുന്നതായി അറബിനാട്ടിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ട്
മാലിന്യ കൂമ്പാരത്തിൽ നിന്നും രാത്രിയാണ് കടുത്ത ദുർഗെന്ധം ഉണ്ടാകുന്നത് പകൽ സൂര്യന്റെ ചൂട് ഗെന്ധങ്ങളെ അകറ്റുന്നു എന്നും മനസിലാക്കുക
നമ്മുടെ ശരീരത്തിൽ തട്ടുന്ന വെയിൽ നമ്മളിൽ വിയർപ്പ് ഉണ്ടാക്കുന്നു അത് വഴി നമ്മളിൽ ഉണ്ടാകുന്ന മാലിന്യo അൽപ്പാൽപ്പമായി പുറത്തു പോകുന്നു
വെയിൽ എല്ക്കുമ്പോൾ വിയര്പ്പ് ഗ്രെന്ധികൾ വികസിക്കുന്നു അത് ഒരു കർമ്മമായി എടുത്താൽ കൂടുതൽ അഴുക്കുകൾ വിയപ്പിലൂടെ പുറത്ത് പോകും പിന്നീട് ഭക്ഷണത്തിലൂടെ അഴുക്കുകൾ അകത്തു വരാതെ നോക്കിയാൽ കാര്യo എളുപ്പമാകും
മാംസാഹാരം കൂടുതൽ കഴിച്ച് രോ ഗിയായ ഒരാളോട് പച്ചക്കറികൾ പച്ചക്ക് തിന്നാൻ പറഞ്ഞു അയാൾ ശുദ്ധ വെജ്ജ് ആകാൻ തുടങ്ങി കുറെ ദിവസം കഴിഞ്ഞു അയാൾക്ക് ശക്തമായ കൃമി ശല്യമുണ്ടായി ജന മദ്ധ്യത്തിൽ വെച്ച് ഗുദം മാന്തുന്ന അവസ്ഥ അയാളുടെ മാന്യതക്ക് കോട്ടം തട്ടുന്നു എന്നും അറിയിച്ചു
മാംസാഹാരികൾ പച്ചക്കറി കഴിച്ചാൽ കൃമിശല്യമുണ്ടാകുമെന്നു പണ്ഡിതൻ ആണെന്ന് സോയം വീമ്പിളക്കുന്ന . സക്കീർനായിക്കും അത് പോലെ ചിന്തകരും പറയുന്നു??
അത് വാസ്തവം തന്നെയാണ്'''
മാംസാഹാരിയുടെ ശരീരത്തിൽ ക്രിമികൾക്ക് വിലസി നടക്കാം പന്നിയുടെ മലത്തിൽ ക്രിമികളുടെ എണ്ണം കൂടുതൽ ആണ് ഇതുകൊണ്ടാണ് പന്നി സാദാ സമയവും അതിന്റെ കുറുവാൽ ഗുദത്തിൽ ആട്ടികൊണ്ടിരിക്കുന്നത് ശുദ്ധ ആഹാരം കൊടുത്താൽ പന്നികൾ വാൽ ആട്ടില്ല പക്ഷേ പന്നിയുടെ മാംസം ഒരിക്കലും ഭക്ഷിക്കരുത് .അത് മഹാനായ പ്രവാചകൻ പോലും നിക്ഷേധിച്ച മാംസം ആണ്
നല്ല ഭക്ഷണം കൃമികളെ വയറ്റിൽ നിന്നും പുറം തള്ളും എന്നിരുന്നാലും കുറച്ചു നാൾ അത് മലദൊരത്തിൽ ജീവിക്കും അതാണ്‌ കൃമികടി എന്ന രോഗം.. കാബേജും കപ്പങ്ങയും ഒരുമിച്ചു കഴിച്ചാൽ പെട്ടന്ന് മാറും
തുമ്പക്കുടം ചതച്ചു വെള്ളം കുടിച്ചാൽ കൃമി ഉണ്ടാകില്ല
സൂര്യ ഉപാസനയിൽ പച്ചക്കറികളും പഴങ്ങളും ആണ് ഭക്ഷണം.. അതി രാവിലെ ഏഴ് കൂവളയിലയും ഒരു പിടി തുളസിയും ഭഷിപ്പാൻ കൊടുക്കും വസ്ത്രങ്ങൾ കുറച്ചുകൊണ്ട് രാവിലെ ഒൻപതു മണി വരെ വെയിൽ കൊള്ളുന്നു ഇതിൽ ഒരു മണിക്കൂർ അറിവും ബുദ്ധിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഏർപ്പെടും
ഷീണമകറ്റാനും ദാഹത്തിനും ചെറുനാരങ്ങ നീരും തേനും ചേർത്തു ജലം കൊടുക്കും
പിന്നീട് ഓരോ നക്ഷത്രക്കാരുടെയും (നാൾവൃക്ഷം) മരം നോക്കി അതാത് മരത്തണലിൽ ഇരുത്തി വായന ശീലം വളർത്തുന്നു അതുപോലെ യോഗമുറകൾ / കൃഷിപ്പണികൾ / അതാത് തലപ്പര്യo പോലെ പലതുമാകാം
ഇതു നിരന്തരം ആവർത്തിച്ചാൽ വിഷങ്ങൾ വിയർപ്പിലൂടെ പുറംതള്ളും സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് നല്ലതാണ്.ബാക്കി എഴുതാം
സസ്നേഹം അനില്‍ വൈദിക്
9995033225

8/13/2015

കാന്‍സറിനെ തടയാം; അടുക്കളയില്‍ നിന്ന്‌

കാന്‍സറിനെ തടയാം; അടുക്കളയില്‍ നിന്ന്‌
രമേഷ്‌ പുതിയമഠം

കാന്‍സറിനെതിരായുള്ള സമരം തുടങ്ങേണ്ടത്‌ അടുക്കളയില്‍ നിന്നാണ്‌. കാരണം ഭക്ഷണവും കാന്‍സറും തമ്മില്‍ വലിയ ബന്ധമുണ്ട്‌. വാരിവലിച്ചു കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഉദരത്തിലേക്ക്‌ കാന്‍സറിന്‌ എളുപ്പത്തില്‍ കയറിവരാം.
പണ്ടൊക്കെ കാന്‍സറെന്ന്‌ കേള്‍ക്കുമ്പോള്‍ അറുപതു വയസ്സുകാരന്റെ മുഖമാണ്‌ മുമ്പില്‍ വരിക. എന്നാലിപ്പോള്‍ പിഞ്ചുകുട്ടികള്‍ക്കുപോലും വരാവുന്ന അസുഖമായി കാന്‍സര്‍ മാറിയിരിക്കുന്നു. പാരമ്പര്യമായി കാന്‍സര്‍ വരുന്നത്‌ പത്തു ശതമാനം ആളുകളില്‍ മാത്രമാണ്‌. ബാക്കി തൊണ്ണൂറു ശതമാനവും ജീവിതശൈലി കൊണ്ട്‌ സംഭവിക്കുന്നതാണ്‌.
കാന്‍സര്‍ പെട്ടെന്നുവന്ന്‌ നമ്മെ കീഴടക്കില്ല. പലപ്പോഴായി മുന്നറിയിപ്പ്‌ നല്‍കും. എന്നാല്‍ നാമത്‌ മനഃപ്പൂര്‍വം അവഗണിക്കുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗമാണെന്ന്‌ സ്വയം വിലയിരുത്തും. മലത്തിലൂടെ രക്‌തം വന്നാല്‍ നമ്മള്‍ വിധിയെഴുതും, അത്‌ പൈല്‍സാണെന്ന്‌.
എന്നാല്‍ കാന്‍സറിന്റെ തുടക്കത്തിലും അങ്ങനെ സംഭവിക്കാം. ചുമച്ചുകഴിഞ്ഞ്‌ രക്‌തം വരുന്നത്‌ കാന്‍സറിന്റെ ലക്ഷണമാവാം. പുകവലിക്കാരന്‌ ശബ്‌ദമടപ്പ്‌ വന്നാല്‍, വായ്‌ക്കകത്ത്‌ പാടുകളുണ്ടായാല്‍ സ്വാഭാവികമായും സംശയിക്കണം. എണ്‍പതു ശതമാനം കാന്‍സറും ചികിത്സിച്ചു മാറ്റാവുന്നതാണ്‌.
എച്ച്‌.പൈലോറൈ ബാക്‌ടീരിയകളാണ്‌ അള്‍സറുണ്ടാക്കുന്നത്‌. വര്‍ഷങ്ങളുടെ പഴക്കം കൊണ്ട്‌ ഈ അള്‍സര്‍ ആമാശയ കാന്‍സറായി രൂപാന്തരപ്പെടാം. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഈ ബാക്‌ടീരിയയെ ഒരാന്റിബയോട്ടിക്ക്‌ കൊണ്ട്‌ നശിപ്പിക്കാന്‍ കഴിയും.
പക്ഷേ മിക്കവരും ഡോക്‌ടറുടെ അടുത്തെത്തുന്നത്‌ അവസാന നിമിഷമാണ്‌. അതുവരെ സ്വയം ചികിത്സിച്ചും അന്റാസിഡ്‌ പോലുള്ള ഗുളികകള്‍ കഴിച്ചും ആശ്വാസം കണ്ടെത്തുന്നതാണ്‌ അപകടകരം.
കാന്‍സറിനെതിരായുള്ള സമരം തുടങ്ങേണ്ടത്‌ നമ്മുടെ അടുക്കളയില്‍ നിന്നാണ്‌. കാരണം ഭക്ഷണവും കാന്‍സറും തമ്മില്‍ വലിയ ബന്ധമുണ്ട്‌. എന്താണെന്നു നോക്കാതെ വാരിവലിച്ച്‌ കഴിക്കുന്നവര്‍ സൂക്ഷിക്കുക.
നിങ്ങളുടെ ഉദരത്തിലേക്ക്‌ കാന്‍സറിന്‌ എളുപ്പത്തില്‍ കയറിവരാം. ഭക്ഷണത്തില്‍ നിയന്ത്രിക്കേണ്ട അഞ്ചു കാര്യങ്ങളെക്കുറിച്ചാണ്‌ ഇനി പറയാന്‍ പോകുന്നത്‌.
1. ഉപ്പ്‌
ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപ്പിലിട്ടുവയ്‌ക്കുന്നത്‌ അപകടങ്ങള്‍ക്ക്‌ വഴിവയ്‌ക്കും. മീനും ഇറച്ചിയും അച്ചാറുമൊക്കെ ചിലര്‍ ഇങ്ങനെ ചെയ്യാറുണ്ട്‌. ഉയര്‍ന്ന തോതില്‍ ഉപ്പ്‌ ഉപയോഗിക്കുന്നത്‌ ആമാശയ കാന്‍സറിന്‌ കാരണമാകും. ജപ്പാനിലുള്ളവര്‍ കൂടുതലും ഉപയോഗിക്കുന്നത്‌ ഉപ്പിട്ട മീനാണ്‌.
അതുകൊണ്ടുതന്നെ ഏറ്റവുമധികം ആമാശയ കാന്‍സറുള്ളതും അവിടെയാണ്‌. ഉപ്പ്‌ കൂടിയതാണ്‌ ഇപ്പോള്‍ വിപണിയിലിറങ്ങുന്ന മിക്ക പായ്‌ക്കറ്റ്‌ ഫുഡുകളും. ഇതും ആരോഗ്യത്തിന്‌ നല്ലതല്ല. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ ഒരു ദിവസം രണ്ടുഗ്രാമിലധികം ഉപ്പ്‌ നല്‍കുന്നത്‌ ഉചിതമല്ല.
2.പഞ്ചസാര
ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും പഞ്ചസാരയിലെ പോഷകഘടകങ്ങള്‍ ആവശ്യമാണ്‌. പഞ്ചസാര കൂടുതലാവുമ്പോഴാണ്‌ കുഴപ്പം. അധികം വരുന്ന ഷുഗറിനെ ശരീരം കൊഴുപ്പാക്കി മാറ്റും. ഈ കൊഴുപ്പിനകത്ത്‌ കൂടുതല്‍ ഹോര്‍മോണുകള്‍ അടിഞ്ഞുകൂടുമ്പോള്‍ അത്‌ കാന്‍സറിലേക്ക്‌ വഴിവയ്‌ക്കും.
 3.വെള്ള അരി
ബ്രൗണ്‍ റൈസിലാണ്‌ ഏറ്റവും കൂടുതല്‍ ഫൈബറുള്ളത്‌. തവിടിന്റെ അംശമില്ലാത്ത, പോളിഷ്‌ ചെയ്‌ത അരിയാണ്‌ വൈറ്റ്‌ റൈസ്‌ അഥവാ വെള്ള അരി. മലയാളിക്ക്‌ കൃഷി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നു കണ്ടപ്പോള്‍ നോര്‍ത്തിന്ത്യന്‍ ലോബി സമ്മാനിച്ചതാണ്‌ വെള്ള അരി.
എന്നാല്‍ ബ്രൗണ്‍ റൈസില്‍ പ്രോട്ടീന്‍, സയാമിന്‍, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയെല്ലാമുണ്ട്‌. പ്രമേഹവും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ ഇതിന്‌ കഴിയുന്നു. കുത്തരിയില്‍ തവിടിന്റെ അംശമുണ്ട്‌.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാന്‍സര്‍ പ്രിവന്റിംഗ്‌ എലിമെന്റാണ്‌ തവിട്‌. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ തവിടിന്റെ സ്‌ഥാനം തൊഴുത്താണ്‌. പണ്ട്‌ നമ്മുടെ അമ്മൂമ്മമാര്‍ തവിടു കൊണ്ട്‌ കൊഴുക്കട്ട ഉണ്ടാക്കുമായിരുന്നു.
അതിലെ ശാസ്‌ത്രം അറിഞ്ഞിട്ടല്ല അവരങ്ങനെ ചെയ്യുന്നത്‌. തവിട്‌ ആരോഗ്യത്തിന്‌ നല്ലതാണെന്ന അറിവ്‌ അവര്‍ക്കുണ്ടായിരുന്നു. തവിടെണ്ണ ഈയടുത്ത കാലത്താണ്‌ കേരളത്തില്‍ മാര്‍ക്കറ്റിലെത്തിയത്‌. ഹൃദയാഘാതവും കാന്‍സറും തടയാന്‍ തവിടെണ്ണയ്‌ക്കു കഴിയുന്നു.
4. പാല്‍
പാലില്ലാത്ത ഒരു ദിവസത്തെക്കുറിച്ച്‌ മലയാളിക്ക്‌ ചിന്തിക്കാനേ വയ്യ. നാലുമാസം വരെ ഒരു കുഞ്ഞ്‌ കുടിക്കുന്നത്‌ അമ്മയുടെ മുലപ്പാലാണ്‌. അതുമാത്രം കഴിച്ചാണ്‌ കുഞ്ഞ്‌ വളരുന്നതും. എന്നുവച്ചാല്‍ സ്വന്തം കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കുള്ള ഹോര്‍മോണുകള്‍ അമ്മയില്‍ നിന്ന്‌ കുട്ടിക്ക്‌ കിട്ടുന്നു എന്നര്‍ഥം.
അതുപോലെ തന്നെയാണ്‌ പശുവിന്റെ കാര്യവും. പശുവിന്റെ കിടാവിന്‌ പ്രകൃതി കരുതിവച്ചതാണ്‌ പശുവിന്‍പാല്‍. അതാണ്‌ മനുഷ്യനെടുത്ത്‌ പായ്‌ക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്നതും കുടിക്കുന്നതും.
മനുഷ്യനല്ലാതെ ഏതെങ്കിലും മൃഗങ്ങള്‍ മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്നുണ്ടോ? ഇല്ല. പാലിനകത്തുള്ള ഗാലക്‌ടോസ്‌ എന്ന സാധനം ബ്രസ്‌റ്റ് കാന്‍സറിനും യൂട്രസ്‌ കാന്‍സറിനും കാരണമാകുന്നു. കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുന്ന ഒരുപാട്‌ ഘടകങ്ങള്‍ പാലിലുണ്ടെന്നാണ്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്‌.
പാലില്‍ പ്രോട്ടീന്‍, ഡഡന്‍സ്‌ ഓഫ്‌ ഹോര്‍മോണ്‍സ്‌, കൊഴുപ്പ്‌, ലാക്‌ടോസ്‌, കാല്‍സ്യം കെമിക്കല്‍സ്‌ എന്നിവയെല്ലാമുണ്ടെന്നാണ്‌ ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്‌. അതുകൊണ്ടുതന്നെ ജപ്പാന്‍, ചൈന, കൊറിയ പോലുള്ള രാജ്യങ്ങളില്‍ പാല്‍ ഒരവശ്യ വസ്‌തുവേയല്ല.
അവിടെ കൂടുതല്‍പേരും കട്ടനും ഗ്രീന്‍ടീയുമാണ്‌ കുടിക്കുന്നത്‌. മനുഷ്യന്റെ വളര്‍ച്ചയ്‌ക്ക് ഏറ്റവും അത്യാവശ്യമുള്ള സാധനമാണ്‌ പാല്‍ എന്നാണ്‌ പൊതുവെ പറയുന്നത്‌. അതു, ശരിയല്ല.
കരയിലെ ഏറ്റവും വലിയ ജീവിയായ ആന വളരുന്നത്‌ പാല്‍ കുടിച്ചിട്ടാണോ? പാല്‍ അലര്‍ജിയുള്ള എത്രയെത്ര കുട്ടികളുണ്ട്‌. അവരൊന്നും വളരുന്നില്ലേ? മാത്രമല്ല, പശുവിന്‌ കൊടുക്കുന്നത്‌ ഈസ്‌ട്രജന്‍ അടങ്ങിയ കാലിത്തീറ്റയാണ്‌. അതുകൊണ്ടാണ്‌ ഒരു ലിറ്റര്‍ കിട്ടുന്ന പശു പത്തുലിറ്റര്‍ പാല്‍ ചുരത്തുന്നത്‌.
5.മൈദ
ഗോതമ്പുചെടിയുടെ മുകുളത്തില്‍ നിന്നാണ്‌ മൈദയുണ്ടാക്കുന്നത്‌. ഗോതമ്പിലെ ഫൈബര്‍ മാറ്റി ബെന്‍സില്‍ പെറോക്‌സൈഡ്‌ എന്ന രാസവസ്‌തു ചേര്‍ത്താണ്‌ മൈദയുണ്ടാക്കുന്നത്‌. ഇത്‌ ആമാശയ കാന്‍സറിന്‌ കാരണമാകുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും മൈദയുടെ ഉപയോഗം നന്നേ കുറവാണ്‌.
പക്ഷേ മലയാളികള്‍ക്ക്‌ മൈദയും പൊറോട്ടയുമില്ലാത്ത ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയില്ല. മൈദയുടെ നൂറുകണക്കിന്‌ ഉപോല്‍പ്പന്നങ്ങളാണ്‌ വിപണിയിലുള്ളത്‌.
പണ്ടൊക്കെ സിനിമാപോസ്‌റ്റര്‍ ഒട്ടിക്കാന്‍ വേണ്ടി മാത്രമായിരുന്നു മൈദ ഉപയോഗിച്ചിരുന്നത്‌. പൊറോട്ടയില്‍ മൈദയും നെയ്യും ചേരുമ്പോള്‍ ദഹിക്കാന്‍ പ്രയാസമാകുന്നു.എന്തുകഴിക്കണം?
പയറുവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കാന്‍സറിനെ തടയാന്‍ കഴിയും. ബീന്‍സ്‌, പയര്‍, കാരറ്റ്‌, തക്കാളി, കോളിഫ്‌ളവര്‍, ബ്രോക്കോളി, വെളുത്തുള്ളി, ഉള്ളി, സവാള എന്നീ പച്ചക്കറികളും മാങ്ങ, തക്കാളി, പിങ്ക്‌ മുന്തിരി തുടങ്ങിയ പഴങ്ങളും കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്‌.
പയറുവര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്‌. മാത്രമല്ല ഫൈബറുമുണ്ട്‌. ഇത്‌ കൊളസ്‌ട്രോളും പ്രമേഹവും കുറയ്‌ക്കും. പ്രമേഹവും ഇന്ന്‌ കാന്‍സറിന്റെ ഒരു കാരണക്കാരനാണ്‌.
മഞ്ഞളും കുരുമുളകും നല്ലതാണ്‌. മഞ്ഞളിന്‌ മഞ്ഞ നിറം കൊടുക്കുന്നത്‌ കുര്‍ക്ക്‌മിന്‍ എന്ന വസ്‌തുവാണ്‌. അമേരിക്കയില്‍ സ്‌തനാര്‍ബുദത്തിനെതിരായ കീമോതെറാപ്പിയുടെ മരുന്നായി കുര്‍ക്ക്‌മിന്‍ ഉപയോഗിക്കുന്നുണ്ട്‌.
യൂറോപ്പിലാവട്ടെ, കാന്‍സര്‍ പ്രതിരോധത്തിന്‌ കുര്‍ക്ക്‌മിന്‍ ടാബ്ലറ്റും വില്‍ക്കപ്പെടുന്നു. വിഷാംശം നീക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന്‌ നമ്മുടെ മുന്‍തലമുറ തെളിയിച്ചിരുന്നു.
പച്ചക്കറി കിട്ടിയാല്‍ ആദ്യം കഴുകി വൃത്തിയാക്കുക. അതിനുശേഷം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. പച്ചക്കറികളുടെ തൊലിക്കകത്താണ്‌ എച്ച്‌.പൈലോറൈ എന്ന ബാക്‌ടീരിയ ഒളിഞ്ഞിരിക്കുന്നത്‌. ഈ ബാക്‌ടീരിയ ആമാശയ കാന്‍സറുണ്ടാക്കുന്നു.
താഴ്‌ന്ന ഡിഗ്രിയില്‍ ശീതീകരിച്ചു വച്ചാല്‍ എച്ച്‌.പൈലോറൈ ബാക്‌ടീരിയ വളരില്ല. വികസിത രാജ്യങ്ങളില്‍ ആമാശയകാന്‍സര്‍ വളരെ കുറവായതിനു കാരണവും അതാണ്‌.
ഏറ്റവും നല്ല ഓയിലുള്ളത്‌ മത്തിക്കകത്താണ്‌. ഒമേഗ ത്രീ ഫാറ്റി ആസിഡ്‌. കാന്‍സറിനെ തടയാന്‍ ഇതിന്‌ കഴിയും. പക്ഷേ മത്തി വാങ്ങിക്കുന്നത്‌ സ്‌റ്റാറ്റസിന്‌ ചേര്‍ന്നതല്ലെന്ന്‌ ചിന്തിക്കുന്നവരാണ്‌ മലയാളില്‍ അധികവും.
മുതിര്‍ന്നൊരാള്‍ക്ക്‌ ഒരു ദിവസം ജീവിക്കാന്‍ 2000 കലോറി ആഹാരം മതി. അത്‌ പച്ചക്കറികളില്‍ നിന്നു കിട്ടും. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും അത്‌ ദഹിച്ചിരിക്കണം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്‌തി. വ്യായാമം കാന്‍സര്‍ രോഗികള്‍ക്ക്‌ പരമപ്രധാനമാണ്‌.
കീമോതെറാപ്പി ചെയ്യുന്നയാള്‍ വ്യായാമം ചെയ്‌താല്‍ മരുന്നിന്റെ പ്രയോജനം കിട്ടും. ഛര്‍ദ്ദിക്കില്ല. സ്‌ഥിരമായി വ്യായാമം ചെയ്‌താല്‍ കൊഴുപ്പും പ്രമേഹവും കുറയും. തലച്ചോറിനും ജാഗ്രതയുണ്ടാവും.
ഇറച്ചി ചൂടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌
കഴുത്തിന്‌ താഴേക്ക്‌ എന്ത്‌ ഇറങ്ങിപ്പോയാലും കുഴപ്പമില്ല. നാവിന്‌ രുചി വേണം. അതാണ്‌ മലയാളിയുടെ പോളിസി. ഉപ്പ്‌, പഞ്ചസാര, ഓയില്‍ എന്നിവ കൂടുമ്പോള്‍ രുചി കൂടുന്നത്‌ സ്വാഭാവികം. ചിക്കനും ബീഫും നന്നായി വറുത്തു കരിച്ചാല്‍ ടേസ്‌റ്റ് കൂടും. എന്നാലിത്‌ അപകടമാണ്‌.
ഇറച്ചിക്ക്‌ ചുവപ്പുനിറം കൊടുക്കുന്നത്‌ ഹീമോഗ്ലോബിനാണ്‌. അത്‌ ഇറച്ചിക്കകത്തിരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ നൂറു ഡിഗ്രിയിലധികം ചൂടാക്കുമ്പോള്‍ കാന്‍സറിന്‌ കാരണമാകുന്ന നൈട്രസ്‌ അമീന്‍ എന്ന വസ്‌തു പുറത്തേക്കുവരും.
ആദ്യം കുടലിലും കരളിലുമെത്തുന്ന നൈട്രസ്‌ അമീന്‍ പിന്നീട്‌ ഞരമ്പുകളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തിച്ചേരും. ഇതും കാന്‍സറിന്‌ വഴിവയ്‌ക്കുന്നു. മാത്രമല്ല, ഹോര്‍മോണ്‍ ഇഞ്ചക്‌ട് ചെയ്‌ത ചിക്കനാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. പൗള്‍ട്രി ഫാമില്‍ ചെന്നുനോക്കിയാലറിയാം, നടക്കാന്‍ പറ്റാത്ത കോഴികളായിരിക്കും കൂടുതലും. ഇഞ്ചക്ഷന്റെ ഹാങ്‌ഓവറില്‍ കഴിയുന്നതുകൊണ്ടാണത്‌.
വേവിക്കാത്ത പച്ചക്കറി സലാഡ്‌ കഴിച്ചതിനുശേഷം വേണം ഇറച്ചി കഴിക്കാന്‍. അങ്ങനെ ചെയ്‌താല്‍ ഇറച്ചിയിലെ വേസ്‌റ്റ് മുഴുവന്‍ പുറത്തേക്കുപോകും.
പാചകം ചെയ്യുന്നത്‌ മണ്‍ചട്ടിയിലാവുന്നതാണ്‌ എപ്പോഴും നല്ലത്‌. അലുമിനിയം പാത്രങ്ങള്‍ ചൂടാവുമ്പോള്‍ അതിലുള്ള കെമിക്കല്‍സ്‌ പുറത്തേക്കുവരും. ഇതും ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ പഠനങ്ങള്‍ കാണിക്കുന്നു.
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:
ഡോ.തോമസ്‌ വര്‍ഗീസ്‌
സീനിയര്‍ സര്‍ജന്‍ ആന്റ്‌ ഓങ്കോളജിസ്‌റ്റ്
റിനൈ മെഡിസിറ്റി, കൊച്ചി

7/31/2015

.ഒരു പുതുചൈതന്യം കൈവരിക്കുന്നു

ഒരു പുതുചൈതന്യം കൈവരിക്കുന്നു നമ്മുടെ നാട്ടില്‍ ഒരോ മിനിട്ടിലും ഓരോ അപകടം ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളില്‍ ഓരോ നാല് മിനിട്ടിലും ഒരു മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്, മരണം സംഭവിക്കുന്നവരില്‍ ഏകദേശം മൂന്നിലൊന്നുപേരും 15നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ്. ഈ ഓരോ മരണവും ഒരു കുടുംബത്തെ മുഴുവനായും പിടിച്ചുലയ്ക്കുന്നു. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ചെയ്യേണ്ട ഉചിതമായ കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജൂലൈ 26ന് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട ദേശവാസികളേ നിങ്ങള്‍ക്ക് എന്റെ നമസ്‌ക്കാരം. ഇക്കൊല്ലം മഴയുടെ തുടക്കം നന്നായിരുന്നു. അത് നമ്മുടെ കര്‍ഷകസഹോദരങ്ങള്‍ക്ക് ഖാരിഫ് വിള നന്നായി ഉത്പാദിപ്പിക്കുന്നതിന് സഹായകരമായിരിക്കും.എന്റെ ശ്രദ്ധയില്‍ മറ്റൊരു കാര്യംകൂടി വരുന്നു. നമ്മുടെ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും കമ്മി അനുഭവപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് കഴിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. പച്ചക്കറികള്‍ പാകംചെയ്യുന്നതിന് എണ്ണയും ആവശ്യമാണ്. എന്നാല്‍, ഇപ്രാവശ്യത്തെ വിളകള്‍ വളരെയധികം സന്തോഷം പ്രദാനംചെയ്യുന്നുണ്ട്. ഇക്കൊല്ലം ഭക്ഷ്യവിളകളില്‍ ഏകദേശം 50 ശതമാനവും, എണ്ണക്കുരുക്കളില്‍ 33 ശതമാനവും വര്‍ദ്ധനയുണ്ടായിരിക്കുന്നു. അതിന് കാരണക്കാരായ എന്റെ കര്‍ഷകസഹോദരീസഹോദരങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, ജൂലൈ 26 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ കാര്‍ഗില്‍ വിജയദിനമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യത്തെ കര്‍ഷകന് ഭൂമിയുമായി എത്രമാത്രം ബന്ധമാണോ ഉള്ളത് അത്രത്തോളം തന്നെയുണ്ട് സൈനികനും രാജ്യവുമായുള്ള ബന്ധവും. കാര്‍ഗില്‍ യുദ്ധത്തില്‍ നമ്മുടെ ഓരോ സൈനികനും നൂറ് ശത്രുസൈനികരെയെങ്കിലും വകവരുത്തിയിട്ടുണ്ട്. സ്വന്തം പ്രാണനെപ്പോലും തൃണവല്‍ഗണിച്ച് ശത്രുസൈന്യത്തിന്റെ മുന്നേറ്റം ചെറുത്ത ആ വീരസൈനികര്‍ക്ക് എന്റെ നൂറുനൂറ് അഭിവാദ്യങ്ങള്‍. കാര്‍ഗില്‍ യുദ്ധം രാജ്യാതിര്‍ത്തിയില്‍മാത്രം നടന്ന ഒരു യുദ്ധമായിരുന്നില്ല. ഭാരതത്തിലെ ഓരോ നഗരവും ഗ്രാമവും ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഈ യുദ്ധത്തില്‍ ഭാരതത്തിലെ ഓരോ അമ്മമാരും സഹോദരിമാരും പങ്കെടുത്തിരുന്നു. അവരുടെയൊക്കെ യുവാക്കളായ മക്കളോ സഹോദരന്മാരോ ആണ് കാര്‍ഗിലില്‍ ശത്രുക്കളെ തുരത്തിയത്. മാംഗല്യത്തിന്റെ മൈലാഞ്ചിപോലും മാഞ്ഞുപോകാത്ത അനേകം പെണ്‍കൊടികളും ഈ യുദ്ധത്തില്‍ പങ്കാളികളായി. യുവാക്കളായ സ്വന്തം മക്കള്‍ ചെയ്യുന്ന യുദ്ധം കണ്ട അവരുടെ പിതാക്കന്മാരും ഈ യുദ്ധത്തില്‍ പങ്കാളികളായി. അതുപോലെതന്നെ സ്വന്തം പിതാവിന്റെ കൈവിരല്‍തുമ്പുവിട്ട് നടക്കാന്‍പോലും പ്രാപ്തരാകാത്ത പിഞ്ചുമക്കളും ഈ യുദ്ധത്തിന് ആവേശം പകര്‍ന്നിരുന്നു. ഇവരുടെയെല്ലാം കൂട്ടായ ത്യാഗങ്ങളുടെ ഫലമായിട്ട് മാത്രമാണ് ഭാരതത്തിന് ഇന്ന് ലോകത്തിന്റെ മുന്നില്‍ ശിരസ്സുയര്‍ത്തി സംസാരിക്കുവാന്‍ കഴിയുന്നത്. ഇതൊക്കെകൊണ്ടുതന്നെ കാര്‍ഗില്‍ വിജയദിനമായ ഇന്ന് നമ്മുടെ ധീരരായ സൈനികര്‍ക്ക് എന്റെ നൂറുനൂറു അഭിവാദ്യങ്ങള്‍. മറ്റൊരു വിഷയത്തിലും ജൂലൈ 26ന് പ്രാധാന്യമുണ്ട്. 2014ല്‍ ഈ സര്‍ക്കാര്‍ നിലവില്‍വന്ന് മാസങ്ങള്‍ക്കുശേഷം ജൂലൈ 26ന് My gov.’ ആരംഭിച്ചുവല്ലോ. ജനാധിപത്യത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന്റെ വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവ നമ്മുടെ തീരുമാനങ്ങളായിരുന്നു. ഒരു വര്‍ഷം തികയുന്ന ഇന്ന്, വളരെ അഭിമാനപൂര്‍വ്വം എനിക്ക് പറയാന്‍ കഴിയും ഏകദേശം രണ്ടുകോടിയോളം ജനങ്ങള്‍ My gov.’ കണ്ടിരിക്കുന്നു. ഏകദേശം അഞ്ചര ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ ഏറ്റവുമധികം സന്തോഷമുളവാക്കുന്ന കാര്യം, അമ്പതിനായിരത്തിലേറെ ജനങ്ങള്‍‘PMO ആപ്ലിക്കേഷനില്‍ മനസ്സിരുത്താന്‍ സമയം കണ്ടെത്തി, ഇതിനെ പ്രശംസനീയമാക്കി. കാണ്‍പൂരിലുള്ള അഖിലേഷ് വാജ്‌പേയിയുടെ നിര്‍ദ്ദേശം ശ്രദ്ധിക്കൂ, ഭിന്നശേഷിയുള്ളവര്‍ക്ക് റെയില്‍വേയുടെ IRCTC വെബ്‌സൈറ്റിലൂടെ അര്‍ഹതയുള്ള ടിക്കറ്റ് വാങ്ങുവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്? ഭിന്നശേഷിയുള്ളവര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ എത്ര നന്നായിരിക്കും. കാര്യം വളരെ നിസ്സാരമായി തോന്നാം. എന്നാല്‍ സര്‍ക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ ശ്രദ്ധ ഈ വിഷയത്തില്‍ പതിക്കുകയോ ഇതിനെക്കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അഖിലേഷ് വാജ്‌പേയിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റെടുക്കാവുന്ന സമ്പ്രദായം നടപ്പിലാക്കിയിരിക്കുന്നു. ഇന്ന് ലോഗോ’ തയ്യാറാക്കുമ്പോഴും‘Tagline’ ഉണ്ടാക്കുമ്പോഴും കാര്യപരിപാടികള്‍ തയ്യാറാക്കുമ്പോഴും നയങ്ങള്‍ രൂപീകരിക്കുമ്പോഴുമൊക്കെ “My gov.’.’ല്‍ ധാരാളം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഭരണരീതികളില്‍ കൂടുതല്‍ ശുദ്ധവായു കടന്നുവരുന്നതായി അനുഭവപ്പെടുന്നു. ഒരു പുതുചൈതന്യം കൈവരിക്കുന്നു. ആഗസ്റ്റ് 15ന് ഞാന്‍ എന്തായിരിക്കണം പ്രസംഗിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഈ അടുത്ത ദിവസങ്ങളില്‍ “My gov.”ല്‍വന്നുകൊണ്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും. ചെന്നൈയിലുള്ള സുചിത്രാരാഘവാചാരി ധാരാളം നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, ‘Clean Ganga’, ‘സ്വച്ഛ് ഭാരത്’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. ഈ വരുന്ന ആഗസ്റ്റ് 15ന് ഞാനെന്താണു പ്രസംഗിക്കേണ്ടതെന്ന് താങ്കള്‍ക്കും എന്തെങ്കിലും വിഷയം വേണമെങ്കില്‍ നിര്‍ദ്ദേശിക്കാം. ഹൃഘസ്ര ഭസല്‍.യ്ത്തലേക്ക് തീര്‍ച്ചയായും അയയ്ക്കണം. ആകാശവാണിയിലേക്ക് കത്തുകളായി അയയ്ക്കാം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടും കത്തയയ്ക്കാം. ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിന് രൂപംനല്‍കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങളെല്ലാവരും നല്ല നിര്‍ദ്ദേശങ്ങള്‍ അയച്ചുതരുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരു കാര്യത്തില്‍ എന്റെ കാഴ്ചപ്പാട് വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും ഉപദേശങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, സംസ്ഥാന സര്‍ക്കാരുകളെയോ, കേന്ദ്രസര്‍ക്കാരിനെയോ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയോ അവരുടെ ചുമതലകളില്‍നിന്നും ഒഴിഞ്ഞു മാറാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നുമില്ല. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലുണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശ്യം ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. അപകടം നടന്ന് 10 മിനിറ്റിനുശേഷവും സ്‌കൂട്ടര്‍യാത്രക്കാരന്‍ വഴിയില്‍കിടന്ന് പിടയ്ക്കുകയായിരുന്നു. അയാള്‍ക്ക് ഒരുവിധസഹായവും ലഭിക്കുകയുണ്ടായില്ല. അതുപോലെതന്നെ ധാരാളം ആളുകള്‍ ഇമ്മാതിരി വിഷയങ്ങളെ അധികരിച്ച് എനിയ്‌ക്കെഴുതാറുണ്ട്, താങ്കള്‍ റോഡുസുരക്ഷാ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് സാമാന്യജനങ്ങളെ ബോധവാന്മാരാക്കുക. ബംഗളൂരിലെ ഹോസ്‌കോട്ട് നിവാസി അക്ഷയ് ആവട്ടെ, കര്‍ണ്ണാടകയിലെ മുഡുബിദ്രിയിലെ പ്രസന്നകാകുഞ്‌ജേ ആവട്ടെ മ്ള ആളുകള്‍ വളരെയധികമുണ്ട്, എല്ലാവരുടെയും പേരുകള്‍ എനിക്ക് ഓര്‍മ്മയില്ല മ്ള ഇക്കാര്യത്തിലുള്ള തങ്ങളുടെ വേവലാതി രേഖപ്പെടുത്തിയിരുന്നു. എല്ലാവരുടെയും വേവലാതികള്‍ യഥാര്‍ത്ഥമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ഹൃദയം വിറങ്ങലിച്ചുപോകും. നമ്മുടെ നാട്ടില്‍ ഒരോ മിനിട്ടിലും ഓരോ അപകടം ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളില്‍ ഓരോ നാല് മിനിട്ടിലും ഒരു മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്, മരണം സംഭവിക്കുന്നവരില്‍ ഏകദേശം മൂന്നിലൊന്നുപേരും 15നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ്. ഈ ഓരോ മരണവും ഒരു കുടുംബത്തെ മുഴുവനായും പിടിച്ചുലയ്ക്കുന്നു. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ചെയ്യേണ്ട ഉചിതമായ കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. എന്നാല്‍, മാതാപിതാക്കളോട് എന്റെ വിനീതമായ ഒരു അഭ്യര്‍ത്ഥന മ്ള ടൂ വീലറും ഫോര്‍ വീലറും ഓടിക്കുന്ന തങ്ങളുടെ മക്കളെ റോഡുസുരക്ഷ സംബന്ധിച്ചുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്ന ശീലം വീട്ടില്‍നിന്നുതന്നെ പഠിപ്പിച്ചുതുടങ്ങണം. ചിലപ്പോള്‍, പപ്പാ, വേഗം വീട്ടിലെത്തണം. എന്ന് പിന്നില്‍ എഴുതിവെച്ചിരിക്കുന്ന ഓട്ടോറിക്ഷകള്‍ കാണാറുണ്ട്. അതു വായിക്കുമ്പോള്‍ മര്‍മ്മഭേദിയായി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് ഞാന്‍ പറയാം, സര്‍ക്കാര്‍ ചില പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. റോഡ് സുരക്ഷയ്ക്കുവേണ്ടി പുതിയ ബോധവത്ക്കരണരീതികളോ റോഡു നിര്‍മ്മാണ സാങ്കേതികവിദ്യയോ ആവിഷ്‌ക്കരിക്കും. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായങ്ങള്‍ ചെയ്യുന്ന കാര്യത്തിലോ പൂര്‍ണ്ണമായി ശ്രദ്ധവച്ചുകൊണ്ട് റോഡുഗതാഗത സുരക്ഷാ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. സമീപദിവസങ്ങളില്‍തന്നെ  റോഡ് ഗതാഗത നയവും റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിയും  നടപ്പില്‍ വരുത്തുവാനുള്ള ചുവടുവയ്പ്പുകള്‍ ആരംഭിക്കുന്ന വിചാരം സജീവമാണ്. മറ്റൊരു പ്രോജക്ടും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട് മ്ള ഫ്രഇദറമവഫററ ര്‍ഴഫദര്‍ശഫഷര്‍യ്ത്ത. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആദ്യ 50 മണിക്കൂറുകളില്‍ പൈസയുണ്ടോ ഇല്ലയോ, പൈസ ആരു തരും, തരാതിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കാതെതന്നെ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉചിതമായ ഉത്തമപരിചരണം എങ്ങനെ ലഭ്യമാക്കാം? ആശ്വാസം എങ്ങനെ പ്രദാനം ചെയ്യാം? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. രാജ്യം മുഴുവനുമായി ഉപയോഗിക്കുവാന്‍ 1033 ടോള്‍ ഫ്രീ നമ്പര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെയും അപകടങ്ങള്‍ സംഭവിച്ചതിനുശേഷമുള്ളവയാണ്. അപകടങ്ങള്‍ ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് അനിവാര്യമാണ്. അപകടങ്ങളില്‍ പൊലിയുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്, പ്രിയപ്പട്ടതാണ്. അതുകൊണ്ട് ഓരോ ജീവനക്കാരനും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട് മ്ള ഫ്രകര്‍മ്മചാരി കര്‍മ്മയോഗിയ്ത്തയായിരിക്കണം. ഇക്കാര്യം ഞാന്‍ പലവുരു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നുണ്ട്. അവയെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ചിലപ്പോള്‍ ജോലി ചെയ്തുചെയ്ത് മനുഷ്യര്‍ ക്ഷീണിതരാകാറുണ്ട്. വര്‍ഷങ്ങളുടെ ജോലിക്കുശേഷവും ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായും കൈപ്പറ്റുന്നുണ്ടാകും. അതുകൊണ്ട് നമ്മള്‍ ജോലി ചെയ്യുന്നുവെന്ന് ഭാവിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് റെയില്‍വേയിലെ ജീവനക്കാരെ സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. നാഗ്പൂര്‍ ഡിവിഷനിലെ ടടന വിജയ് ബിസ്വാലിന് പെയിന്റിംഗില്‍ അഭിരുചിയുണ്ട്. പെയിന്റിംഗ് ഏതു വിഷയത്തിലും എന്തിനെക്കുറിച്ചുമാകാം. പക്ഷേ, അദ്ദേഹം റെയില്‍വേയെത്തന്നെ തന്റെ ഇഷ്ടവിഷയമാക്കി. അങ്ങനെ അദ്ദേഹം റെയില്‍വേയില്‍ ജോലിചെയ്തുകൊണ്ട് റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങള്‍ തന്റെ പെയിന്റിംഗുകളില്‍ ആവിഷ്‌ക്കരിക്കുന്നു. അദ്ദേഹത്തിന് അതില്‍നിന്ന് സന്തോഷം ലഭിക്കുന്നതിനോടൊപ്പം തന്റെ ജോലിയോടുള്ള ആഭിമുഖ്യവും വര്‍ദ്ധിക്കുന്നു. സ്വന്തം ജോലിയില്‍ എങ്ങനെ പുതുജീവന്‍ കൊണ്ടുവരാം എന്നുള്ളതിന്റെ ഒരു നല്ല ഉദാഹരണമാണിത്. തന്നിലുള്ള കലാവാസനയേയും താല്‍പര്യത്തേയും തന്റെ കഴിവിനേയും സ്വന്തം ഉദ്യോഗവുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് ഇവിടെ നമുക്ക് മനസ്സിലാക്കിത്തരുന്നു, വിജയ് ബിസ്വാല്‍. വരും ദിവസങ്ങളില്‍ വിജയ് ബിസ്വാലിന്റെ പെയിന്റിംഗ് തീര്‍ച്ചയായും ചര്‍ച്ചാവിഷയമാകും. എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മവരുന്ന മറ്റൊരു കാര്യം മധ്യപ്രദേശിലെ ഹര്‍ദാ ജില്ലയിലെ ഒരു ചെറുസംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാണ്. അവര്‍ ചെയ്യുന്ന ജോലി എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ആ ജോലി എനിക്ക് ശരിക്കും ഇഷ്ടമായി. അവര്‍ ഫ്രഓപ്പറേഷന്‍ മല്ലയുദ്ധ്യ്ത്ത ആരംഭിച്ചു. ഇതു കേള്‍ക്കുമ്പോള്‍ നടക്കുന്ന കാര്യമാണോ എന്നു തോന്നാം. പക്ഷേ, അവര്‍ ഫ്രസ്വച്ഛ ഭാരത യജ്ഞയ്ത്തത്തിന് ഒരു പുതിയ വഴിത്തിരിവുണ്ടാക്കുകയും ജില്ലയില്‍ മുഴുവനും യജ്ഞം നടപ്പാക്കുകയും ചെയ്തു. ‘Brother No. 1 ഒരു ഉത്തമ സഹോദരന്‍ തന്റെ സഹോദരിക്ക് രക്ഷാബന്ധന്‍ ദിവസം സമ്മാനമായി ഒരു ശൗചാലയം കൊടുക്കാം. ഇങ്ങനെയുള്ള എല്ലാ സഹോദരന്മാരെയും പ്രേരിപ്പിച്ച് അവരുടെ സഹോദരിമാര്‍ക്ക് ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുപ്പിക്കുക. അങ്ങനെ മുഴുവന്‍ ജില്ലയിലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടിവരില്ല. രക്ഷാബന്ധന്‍ ദിവസം ഈ മഹത്തായ സംരംഭം നടക്കാന്‍ പോകുകയാണ്. ഇവിടെ രക്ഷാബന്ധന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. ഇക്കാര്യത്തില്‍ ഹര്‍ദാ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസര്‍മാരുടെ ടീമുകളെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
ജന്മഭൂമി: JULY 31

.500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍

500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലോ, എട്ട് ഫ്ലൂറ്റുകളില്‍ക്കൂടുതലോ ഉള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍കൊണ്ടുവരണമെന്ന് പാര്‍ലമെന്ററി സമിതി. വീടുവാങ്ങുന്നവരുടെ ആശങ്ക പങ്കുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സെലക്ട് സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ വീടുവാങ്ങുന്നവര്‍ നിക്ഷേപിക്കുന്ന പണത്തിന്റെ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളും പറഞ്ഞിട്ടുണ്ട്.

ബി.ജെ.പി. എം.പി അനില്‍ മാധവ് ദാവേയുടെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയാണ് ബില്‍ പരിശോധിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനുംവേണ്ടി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ബില്‍.

7/29/2015

മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം

താങ്ക്‌ യൂ ബഡ്‌ഡീ... മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം
 'താങ്ക്‌ യു ബഡ്‌ഡീ... ക്ഷീണിച്ചോ? ഭക്ഷണമെന്തെങ്കിലും നല്‍കട്ടേ? സുദീര്‍ഘയാത്രയില്‍ വാഹനത്തില്‍ ഒരേനില്‍പില്‍ എനിക്കു സുരക്ഷയൊരുക്കേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നു' നരവീണ മുടിയിഴകള്‍ മാടിയൊതുക്കി ഹസ്‌തദാനം ചെയ്‌ത്‌ നിറഞ്ഞമനസോടെയുള്ള നിഷ്‌കളങ്കമായ ചോദ്യത്തില്‍ അമ്പരന്ന്‌ ഉത്തരംമുട്ടിയ അവസ്‌ഥയിലായിരുന്നു യുവസൈനികന്‍. വാക്കുകള്‍ക്കായി പരതിയ സൈനികന്‍ മറുപടി നല്‍കിയത്‌ ഇപ്രകാരം: 'സര്‍, താങ്കള്‍ക്കായി ആറുമണിക്കൂര്‍ വേണമെങ്കിലും നില്‍ക്കാന്‍ ഞാന്‍ തയാറാണ്‌'. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ സന്തത സഹചാരിയായിരുന്ന ശ്രിജന്‍ പാല്‍ അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകള്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ പങ്കുവയ്‌ക്കുന്നു. ഷില്ലോങ്ങിലേക്കുള്ള തന്റെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ടരമണിക്കൂറോളം പൈലറ്റ്‌ വാഹനത്തില്‍ ആയുധവുമേന്തി ഒരേനില്‍പ്പു നിന്ന യുവസൈനികനെ യാത്രയ്‌ക്കൊടുവില്‍ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ കലാമിനെ അടുത്തറിയാവുന്നവര്‍ക്ക്‌ അതില്‍ യാതൊരു അമ്പരപ്പും തോന്നാതിരുന്നത്‌ സ്വാഭാവികം. ഏഴോളം കാറുകളുടെ അകമ്പടിയിലായിരുന്നു യാത്ര. രണ്ടാമത്തെ കാറിലായിരുന്നു കലാമും ശ്രിജനും. തൊട്ടുമുന്നിലെ തുറന്ന ജിപ്‌സിയില്‍ എഴുന്നേറ്റുനിന്ന്‌ ചുറ്റുപാടും വീക്ഷിച്ച്‌ ജാഗരൂകനായ സൈനികന്റെ അവസ്‌ഥ കലാമിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്‌. അതു ജോലിയല്ല ഒരുതരം ശിക്ഷയാണെന്നു പ്രതികരിച്ച കലാം സൈനികനോട്‌ ഇരിക്കാന്‍ വയര്‍ലസില്‍ നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഡ്യൂട്ടിയുടെ ഭാഗമാണെന്നും സുരക്ഷയില്‍ വിട്ടുവീഴ്‌ചയ്‌ക്ക് അവര്‍ തയാറാകില്ലെന്നു കലാമിനെ ബോധ്യപ്പെടുത്താനും താന്‍ ഏറെ പണിപ്പെട്ടെന്ന്‌ ശ്രിജന്‍ പറയുന്നു. അതിനുശേഷമാണ്‌ യാത്രയ്‌ക്കൊടുവില്‍ സൈനികനുമായുള്ള കൂടിക്കാഴ്‌ചയൊരുക്കാന്‍ ആവശ്യപ്പെട്ടത്‌. രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യവും എളിമയും സഹജീവിസ്‌നേഹവും വിസ്‌മരിക്കാന്‍ തയാറായിരുന്നില്ലെന്നതിന്‌ ഉദാഹരണംകൂടിയായി ഈ സംഭവം.


അവസാന നാളുകളില്‍ കലാമിന്റെ സഹായിയും ഉപദേശകനും പുസ്‌തകമെഴുത്തില്‍ കൂട്ടാളിയുമൊക്കെയായിരുന്നു ശ്രിജന്‍പാല്‍. പ്രത്യേകതകളൊന്നുമില്ലാത്ത മറ്റേതൊരു ദിനത്തിനും സമാനമായിരുന്നു ശ്രിജന്‍ പാലിന്‌ തിങ്കളാഴ്‌ചയും. കലാമിനൊപ്പം ഷില്ലോങ്ങിലേക്കുള്ള യാത്രയ്‌ക്ക് അതുകൊണ്ടുതന്നെ പതിവു തയാറെടുപ്പുകള്‍ മാത്രം. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന്‌ വിമാനം കയറിയപ്പോള്‍ അത്‌ കലാമിനൊപ്പമുള്ള അവസാനയാത്രയാകുമെന്ന്‌ ശ്രീജന്‍ സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല. മണ്‍സൂണ്‍ കാലാവസ്‌ഥയില്‍ വിമാനയാത്ര ഭയപ്പെട്ടിരുന്ന തന്നെ പതിവുപോലെ കളിയാക്കി ഇനി പേടിക്കേണ്ടെന്നു പറഞ്ഞ കലാമിന്റെ വാക്കുകള്‍ ശ്രീജന്‍ പാലിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. വിമാനയാത്രയ്‌ക്കു ശേഷം ഐ.ഐ.എമ്മിലേക്കുള്ള രണ്ടരമണിക്കൂര്‍ കാര്‍യാത്രയിലായിരുന്നു സുരക്ഷാഭടന്റെ നില്‍പ്പ്‌ കലാമിനെ വിഷമിപ്പിച്ചത്‌. കാര്‍ യാത്രയ്‌ക്കിടയ്‌ക്ക് പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ കലാം ദുഃഖം പങ്കുവച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ സംഭാഷണത്തിനു വിഷയമായി. വികസനോന്മുഖ രാഷ്‌ട്രീയത്തിലൂന്നിയുള്ള ക്രിയാത്മക സെഷനുകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നുണ്ടാകുമെന്ന ചോദ്യവും ഇടയ്‌ക്ക് അദ്ദേഹം ഉന്നയിച്ചു. സൃഷ്‌ടിപരവും സക്രിയവുമായ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിനു മൂന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രബന്ധാവതരണത്തിനുശേഷം ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികള്‍ക്ക്‌ അപ്രതീക്ഷിത അസൈന്‍മെന്റ്‌ നല്‍കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അതിനൊരുത്തരം നല്‍കാന്‍ തനിക്കു കഴിയാത്ത സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം ചോദിക്കുന്നതിലെ സാംഗത്യമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. ഷില്ലോങ്ങിലിറങ്ങി സൈനികനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം അല്‍പസമയം വിശ്രമിച്ച്‌ കൃത്യസമയത്തു തന്നെ കലാം ഐ.ഐ.എമ്മിലേക്കു യാത്രയായി. വിദ്യാര്‍ഥികളെ കാത്തിരിപ്പിക്കരുതെന്നു പലകുറി ആവര്‍ത്തിച്ച തത്വം ഊട്ടിയുറപ്പിച്ച്‌. പ്രബന്ധാവതരണത്തിനുമുമ്പ്‌ ഇരുണ്ടനിറത്തിലുള്ള 'കലാം സ്യൂട്ടി'ല്‍ മൈക്ക്‌ ഘടിപ്പിക്കുമ്പോള്‍ ശ്രിജനോടുള്ള കലാമിന്റെ സ്‌നേഹാന്വേഷണം വീണ്ടും: ' രസികാ... സുഖമായിരിക്കുന്നോ?' പുഞ്ചിരിച്ചുകൊണ്ട്‌ 'യെസ്‌' എന്നു മറുപടി പറയുമ്പോള്‍ അതു യാത്രാമൊഴിയാകുമെന്ന്‌ ശ്രീജന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രബന്ധാവതരണം തുടങ്ങി രണ്ടുമിനിട്ട്‌ പിന്നിട്ടപ്പോള്‍ കലാം പെട്ടെന്ന്‌ നിര്‍ത്തി. പിന്നീട്‌ അദ്ദേഹം കുഴഞ്ഞുവീഴുന്നതാണു കണ്ടതെന്നും ശ്രിജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

7/23/2015

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം
 മാതൃഭുമി  . 23/7/2015/                                                                                          ശാസ്ത്രലോകം നീണ്ട 85 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് 'വെയ്ല്‍ ഫെര്‍മിയോണ്‍' എന്ന വിചിത്രകണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇലക്ട്രോണുകളക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ചാര്‍ജ് വഹിക്കാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചേക്കും



1929 മുതല്‍ ശാസ്ത്രലോകം തിരച്ചില്‍ തുടങ്ങിയതാണ്. എട്ടര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിന് വിരാമമിട്ടുകൊണ്ട് 'വെയ്ല്‍ ഫെര്‍മിയോണ്‍' (  Weyl fermion ) എന്ന ദ്രവ്യമാനമില്ലാത്ത (പിണ്ഡമില്ലാത്ത) കണം ഗവേഷകര്‍ കണ്ടെത്തി. 

ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി (  matter and anti-matter  ) പെരുമാറാന്‍ കഴിയുന്ന ഈ വിചിത്രകണം, ഇലക്ട്രോണിക്‌സിന്റെ പുത്തന്‍യുഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് വെറുമൊരു കണത്തിന്റെ കണ്ടെത്തലോ സ്ഥിരീകരണമോ അല്ലെന്ന്, കണ്ടെത്തലിന് നേതൃത്വം നല്‍കിയ യു.എസില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ എം.സാഹിദ് ഹസന്‍ അറിയിച്ചു. കൂടുതല്‍ ക്ഷമതയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവിനും, പുതിയ തരം ക്വാണ്ടം കമ്പ്യൂട്ടിങിനും ഇത് വഴിതെളിക്കുംഅദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്‌സില്‍ നമ്മള്‍ അനുഭവിക്കുന്ന ഇലക്ട്രോണുകളുടെ ട്രാഫിക് ജാം പഴങ്കഥയാക്കാന്‍ വെയ്ല്‍ ഫെര്‍മിയോണുകള്‍ക്ക് കഴിയുംഹസന്‍ പറഞ്ഞു. 'ഇലക്ട്രോണുകളെക്കാള്‍ അച്ചടക്കത്തോടെയും ക്ഷമതയോടെയും സഞ്ചരിക്കാന്‍ അവയ്ക്ക് സാധിക്കും'. 'വെയ്ല്‍ട്രോണിക്‌സ്' ( ''Weyltronics'  ) എന്ന പുതിയ ഇലക്ട്രോണിക്‌സ് വിഭാഗം തന്നെ ആരംഭിക്കാന്‍ ഈ കണ്ടെത്തല്‍ വഴിതുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വെയ്ല്‍ ഫെര്‍മിയോണിന്റെ കഥയാരംഭിക്കുന്നത്, രണ്ടാം ന്യൂട്ടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഗവേഷകന്‍ പോള്‍ ഡിറാക് തന്റെ വിഖ്യാതമായ 'ഇലക്ട്രോണ്‍ സമവാക്യം' 1928 ല്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ്.

ഇലക്ട്രോണിന്റെ വിപരീതകണമായ (പ്രതിദ്രവ്യകണമായ) പോസിട്രോണുകളെക്കുറിച്ച് ആ സമവാക്യം പ്രവചിച്ചത് സത്യമാണെന്ന്, 1932 ല്‍ അമേരിക്കന്‍ ഗവേഷകനായ കാള്‍ ആന്‍ഡേഴ്‌സണ്‍ പൊസിട്രോണ്‍ കണ്ടെത്തിയതോടെ തെളിഞ്ഞു. ദ്രവ്യം മാത്രമല്ല, പ്രതിദ്രവ്യവും ചേര്‍ന്നതാണ് പ്രപഞ്ചമെന്ന സുപ്രധാനമായ തിരിച്ചറിവിലേക്ക് അതോടെ ശാസ്ത്രലോകമെത്തി.

ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ 'ഡിറാക് സമവാക്യ'മുപയോഗിച്ച് മറ്റൊരു പ്രവചനം നടത്തി. ദ്രവ്യമാനമില്ലാത്ത 'വെയ്ല്‍ ഫെര്‍മിയോണുകളെ'ക്കുറിച്ചുള്ളതായിരുന്നു ആ പ്രവചനം.

ഒരു വര്‍ഷത്തിന് ശേഷം ന്യൂട്രിനോ എന്ന ദ്രവ്യമാനമില്ലാത്ത കണത്തെക്കുറിച്ച് വൂള്‍ഫാങ് പൗളി പ്രവചിച്ചു. അമേരിക്കന്‍ ഗവേഷകരായ ഫ്രെഡറിക് റീനിസ്, ക്ലൈഡ് കൊവാന്‍ എന്നിവര്‍ ചേര്‍ന്ന് 1957 ല്‍ ന്യൂട്രിനോ കണ്ടുപിടിച്ചതോടെ പൗളിയുടെ പ്രവചനം ശരിയായി.

പൊസിട്രോണും ന്യൂട്രിനോയും കണ്ടെത്തിയെങ്കിലും, വെയ്ല്‍ ഫെര്‍മിയോണ്‍ ശാസ്ത്രത്തിന് പിടികൊടുക്കാതെ ദുരൂഹമായി തുടര്‍ന്നു. ആ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ അന്ത്യമാകുന്നത്.

എന്താണ് വെയ്ല്‍ ഫെര്‍മിയോണ്‍
പ്രപഞ്ചം ആറ്റങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു എന്നാണല്ലോ നമ്മള്‍ സ്‌കൂള്‍തലത്തില്‍ പഠിച്ചിട്ടുള്ളത്. കണികാശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ പ്രപഞ്ചമെന്നത് അടിസ്ഥാനതലത്തില്‍ രണ്ടുതരം കണങ്ങളാലാണ് രൂപപ്പെട്ടിരിക്കുന്നത്ഫെര്‍മിയോണുകളും ബോസോണുകളും കൊണ്ട്.

ഇലക്ട്രോണുകള്‍ പോലെ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഫെര്‍മിയോണുകള്‍; ഫോട്ടോണുകള്‍പോലെ ബലങ്ങള്‍ക്ക് അടിസ്ഥാനമായവ ബോസോണുകളും.

നിലവിലുള്ള ഇലക്ട്രോണിക്‌സിന്റെ നട്ടെല്ല് ഇലക്ട്രോണുകളാണ്. പക്ഷേ, പരസ്പരം ഇടിച്ച് ചിതറുന്ന സ്വഭാവമുള്ളതിനാല്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുമ്പോള്‍ ഊര്‍ജം നഷ്ടപ്പെടുകയും ചൂടുണ്ടാവുകയും ചെയ്യും. ഇലക്ട്രോണുകളെ അപേക്ഷിച്ച് ഏറെ അച്ചടക്കത്തോടെ പ്രവഹിക്കാന്‍ ദ്രവ്യമാനമില്ലാത്ത ഫെര്‍മിയോണുകള്‍ക്ക് സാധിക്കുമെന്ന് ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ പറഞ്ഞു.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ ശ്രമഫലമായി വെയ്ല്‍ ഫെര്‍മിയോണുകള്‍ യാഥാര്‍ഥ്യം തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. അര്‍ധചാലകങ്ങളില്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുന്നതിലും ആയിരംമടങ്ങ് വേഗത്തില്‍, തങ്ങള്‍ പരീക്ഷണം നടത്തിയ മാധ്യമത്തില്‍ ( test medium ) ഈ വിചിത്രകണങ്ങള്‍ സഞ്ചരിക്കുന്നതായി ഗവേഷകര്‍ കണ്ടു. അതേസമയം, ഗ്രാഫീന്‍ (  graphene ) എന്ന അത്ഭുതവസ്തുവില്‍ ഈ കണങ്ങള്‍ അതിലും ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും.

പര്‌സപരം കൂട്ടിയിടിച്ച് ചിതറാതെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ ഇവ സ്വന്തം ജിപിഎസ് ഉപയോഗിച്ച് നീങ്ങുന്നത് പോലെയാണ് തോന്നുക ഹസന്‍ പറഞ്ഞു. ഈ കണത്തിന്റെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്‍, അതിന്റെ സഞ്ചാരഗതിയുടെ അതേ ദിശയിലാണ്. അതുകൊണ്ടാണ് ഈ കണത്തിന് ഇത്ര ചലനവേഗം സാധ്യമാകുന്നത്.

വെയ്ല്‍ ഫെര്‍മിയോണുകള്‍ വളരെ വിചിത്രസ്വഭാവമുള്ള കണങ്ങളാണെന്നും, സങ്കല്‍പ്പാതീതമായ പല സവിശേഷതകളും അതിനുണ്ടാകാമെന്നും ഹസന്‍ അറിയിച്ചു.

ഹിഗ്ഗ്‌സ് ബോസോണ്‍ പോലുള്ള പുതിയ കണങ്ങള്‍ കണ്ടെത്തിയത് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലുള്ള ശക്തിയേറിയ കണികാത്വരകങ്ങളിലാണ്. അതേസമയം, ഒരു കൃത്രിമക്രിസ്റ്റലുപയോഗിച്ചാണ് വെയ്ല്‍സ് ഫെര്‍മിയോണ്‍ കണ്ടെത്തിയത്. അനായാസം ഈ ഗവേഷണം ആവര്‍ത്തിക്കാനാകുമെന്നതാണ് ഇതിനര്‍ഥം.

'ടാന്റലം അഴ്‌സനൈഡ്' ( tantalum arsenide ) എന്നു പേരുള്ള ഒരു അര്‍ധലോക ക്രിസ്റ്റലായിരുന്നു കണ്ടുപിടിത്തത്തിനുപയോഗിച്ച മാധ്യമം. ആ ക്രിസ്റ്റലില്‍ 'വെയ്ല്‍ ഫെര്‍മിയോണ്‍' കണ്ടെത്താനായേക്കുമെന്ന് ചൈനയില്‍ നടന്ന ഗവേഷണത്തിലാണ് ആദ്യം സൂചന ലഭിച്ചത്. പിന്നീട് ആ ക്രിസ്റ്റലുകള്‍ കാലിഫോര്‍ണിയയില്‍ ലോറന്‍സ് ബര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയിലെത്തിച്ച് പരീക്ഷണം തുടര്‍ന്നു.

ഉന്നതോര്‍ജ ഫോട്ടോണ്‍ ധാരകളെ ക്രിസ്റ്റലുകള്‍ക്കുള്ളിലൂടെ കടത്തിവിട്ടായിരുന്നു പരീക്ഷണം. വെയ്ല്‍ ഫെര്‍മിയോണുകള്‍ അതിലുണ്ടെന്ന്, ക്രിസ്റ്റലിലൂടെ കടന്നെത്തിയ ഫോട്ടോണ്‍ ധാരകള്‍ തെളിവുനല്‍കി.

'ക്വാസികണങ്ങള്‍' ( quasiparticles ) എന്ന വിഭാഗത്തിലാണ് വെയ്ല്‍ ഫെര്‍മിയോണുകള്‍ പെടുന്നത്. ക്രിസ്റ്റല്‍ പോലുള്ള ഒരു ഖരവസ്തുവിനുള്ളില്‍ മാത്രമേ അവയ്ക്ക് നിലനില്‍ക്കാനാകൂ.

വെയ്ല്‍ ഫെര്‍മിയോണുകളെ നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ രണ്ട് അന്തരാഷ്ട്ര ഗവേഷണസംഘങ്ങള്‍ വെവ്വേറെ പ്രബന്ധങ്ങളായി 'സയന്‍സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

7/20/2015

ഓടു നിര്‍മാണത്തെ പറ്റി മനസിലാക്കാം

ഓട് നിർമാണം ഇങ്ങനെ...








പശിമയുള്ള കളിമണ്ണ് roof-tile-production-processes-1

 


 

കളിമണ്ണിൽനിന്ന് ഓട് നിർമിക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ? ഓട് ഫാക്ടറിയിലെ വിവിധ ദൃശ്യങ്ങൾ...

നല്ല പശിമയുള്ള കളിമണ്ണ് ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഓട് നിർമാണത്തിന്റെ ആദ്യപടി. മണ്ണിന്റെ പുളിപ്പുരസം മാറാനായി മഴയും വെയിലും കൊള്ളിച്ച് സീസൺ ചെയ്യും.
roof-tile-production-processes-2










മണ്ണ് ഗോഡൗണിലേക്ക് എത്തിക്കുന്നു. ഇതിൽ നിശ്ചിത അനുപാതത്തിൽ പൂഴി കലർന്ന മണ്ണ് കൂടി ചേർത്ത് വെള്ളം നനച്ച് ഒരാഴ്ചയോളം സൂക്ഷിക്കും.roof-tile-production-processes-3






മണ്ണ് പ്രീമിക്സർ മെഷീനിലേക്ക് ഇടുന്നു. വലിയ തരികളും മറ്റും അരിച്ചു മാറ്റപ്പെട്ട് കൺവെയർ റോളർ വഴി മണ്ണ് റോളർ ഗ്രൈൻഡറിലേക്ക് എത്തുന്നു.

roof-tile-production-processes-4




മണ്ണ് നല്ലവണ്ണം അരിച്ചെടുക്കുന്ന പ്രക്രിയയാണ് റോളർ ഗ്രൈൻഡറിൽ നടക്കുന്നത്. തരികളൊന്നും ഇല്ലാതെ മണ്ണ് പൾപ്പ് രൂപത്തിലാകുന്നു.

roof-tile-production-processes-5



അരച്ച മണ്ണ് ‘പഗ് മിൽ’ വഴി സ്ലാബ് രൂപത്തിൽ പുറത്തേക്ക് വരും. ഇതിനിടയിൽ ‘ഡീ എയറിങ് മെഷീൻ’ വഴി മണ്ണിലെ വായു നീക്കം ചെയ്തിരിക്കും.

roof-tile-production-processes-6



‘കേക്ക്’ എന്ന പേരിലറിയപ്പെടുന്ന സ്ലാബ് ഓടിന്റെ അളവിൽ മുറിച്ചെടുക്കുന്നു. ഏത് ആകൃതിയിലേക്കും മാറ്റാവുന്ന രീതിയിൽ ‘ഫ്ളെക്സിബിൾ’ ആയിരിക്കും ഇത്.


roof-tile-production-processes-7



ക്ലേ സ്ലാബ് റിവോൾവിങ് പ്രസ് മെഷീനിൽ വയ്ക്കുന്നു. ലിവർ അമർത്തുന്നതോടെ മെഷീനിലെ അച്ചിന്റെ ആകൃതിയിലുള്ള ഓട് തയാറാകുന്നു.

roof-tile-production-processes-8



1.റിവോൾവിങ് പ്രസ് മെഷീനിൽനിന്ന് കൺവെയർ ബെൽറ്റിലേക്ക് ഓട് എത്തുന്നു. ഈ അവസ്ഥയിൽ ഓടിൽ തട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ഉടഞ്ഞു പോകും.

roof-tile-production-processes-9




കൺവെയർ ബെൽറ്റിലൂടെ എത്തുന്ന ഓട് ഫാക്ടറിക്കുള്ളിലെ തട്ടുകളിൽ ഉണങ്ങാൻ വയ്ക്കുന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ ഓട് ഇവിടെ സൂക്ഷിക്കും.

roof-tile-production-processes-10



തണലിൽ ഉണക്കിയെടുത്ത ഓട് ചൂളയിൽ വയ്ക്കുന്നതാണ് അടുത്ത ഘട്ടം. ഇതിനു മുന്നോടിയായി ഓട് ഡ്രയിങ് റൂമിൽ വച്ച് ചൂടാക്കിയെടുക്കും.

roof-tile-production-processes-11



ഓട് ചൂളയിൽ അടുക്കിയ ശേഷം തീ കൊടുക്കുന്നു. ഇതാണ് ഓട് നിർമാണത്തിലെ അവസാനഘട്ടം. നാല് മുതൽ അഞ്ച് ദിവസം വരെ ഓട് ചൂളയ്ക്കുള്ളിൽ ഇരിക്കും.

roof-tile-production-processes-12



ചൂളയിൽനിന്ന് പുറത്തെടുത്ത ഓട് തരംതിരിച്ച് അടുക്കി സൂക്ഷിക്കും. കേടുപാടുകൾ ഉള്ള ഓട് നീക്കം ചെയ്താണ് വിൽപ്പനയ്ക്ക് തയാറാക്കുന്നത്.


കടപ്പാട് : സെന്റ് ജോസഫ്സ് ക്ലേ വർക്,കാലടി. കടപ്പാട് മനോരമ

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി 

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇവിടെ പുറത്തിറങ്ങുന്ന കാറുകള്‍ സുരക്ഷിതമാണോ?
2013ല്‍ ആഗോള സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് ഇതേക്കുറിച്ച് ഒരു പഠനം നടത്തി. ഇന്ത്യയില്‍ നിന്ന് അഞ്ച് കാറുകളുടെ രണ്ടു ബേസ് മോഡലുകള്‍ വീതം ജര്‍മനിയില്‍ എത്തിച്ചായിരുന്നു പരീക്ഷണം. ഇന്ത്യയിലെ പ്രധാന വാഹന നിര്‍മാതാക്കളും ക്രാഷ് ടെസ്റ്റ് വേദിയില്‍ സന്നിഹിതരായിരുന്നു.

ടെസ്റ്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. പങ്കെടുത്ത ഒരു വാഹനത്തിനും വിജയിക്കാനായില്ല.ഹ്യുണ്ടായ് ഐ 10 ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഐ 10, ഗ്ലോബല്‍ എന്‍ക്യാപിന്റെ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. ചെന്നൈയിലെ പ്ലാന്റിലാണ് ഇതും നിര്‍മ്മിച്ചിരുന്നത്. ഇവിടെത്തന്നെ നിര്‍മ്മിച്ച ഇന്ത്യന്‍ വേര്‍ഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനു ശേഷമാണ് കാര്‍ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
എന്നാല്‍ ക്രാഷ് ടെസ്റ്റിനായി ഇന്ത്യയില്‍ കേന്ദ്രം ഇല്ലാതിരുന്നത് ഇതു നടപ്പാക്കാന്‍ തടസ്സമായി. ഇപ്പോഴിതാ ആ തടസ്സവും നീങ്ങുകയാണ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) പൂണെയ്ക്കടുത്ത് കാറുകളുടെ ക്രാഷ് ടെസ്റ്റിനായുള്ള കേന്ദ്രം തുടങ്ങിയിരിക്കുന്നു.

എ.ആര്‍.എ.ഐ. യുടെ ചകനിലുള്ള പാസീവ് സേഫ്റ്റി ലാബിനോടു ചേര്‍ന്നാണ് പുതിയ സംവിധാനം. 3.5 ടണ്‍ വഹിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസി മോട്ടോര്‍ സംവിധാനത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വാഹനത്തെ 80 കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ഈ മോട്ടോറിനു കഴിയും. മണിക്കൂറില്‍ 48.3 കിലോമീറ്റര്‍ മുതല്‍ 53 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ക്രാഷ് ടെസ്റ്റിന് ഇവിടെ സൗകര്യമുണ്ടാകും. ഫുള്‍ ഫ്രണ്ട് ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 

സീറ്റ്, ഡോര്‍ ലോക്കുകള്‍, സീറ്റ് ബെല്‍റ്റ്, ലഗേജ് റീട്ടെന്‍ഷന്‍ എന്നിവ പരിശോധിക്കുന്നതിനും കേന്ദ്രത്തില്‍ സംവിധാനമുണ്ടായിരിക്കും. എയര്‍ബാഗ് ഇസിയു കാലിബ്രേഷന്‍ ടെസ്റ്റിനും സൗകര്യമുണ്ട്.കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ സ്പീഡ് ക്യാമറ ടെസ്റ്റ് തത്സമയം ഷൂട്ട് ചെയ്യും. സെക്കന്‍ഡില്‍ 2000 ഫ്രെയിം വരെ ലഭിക്കുന്ന ക്യാമറയാണിത്. കേന്ദ്രം പ്രവര്‍ത്തനസജ്ജമായതോടെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1